<?xml version="1.0" encoding="UTF-8"?>
<rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>JANMABHUMI DAILY</title>
	<atom:link href="http://www.janmabhumidaily.com/jnb/feed" rel="self" type="application/rss+xml" />
	<link>http://www.janmabhumidaily.com/jnb</link>
	<description>Kerala News&#124;National News&#124;International News</description>
	<lastBuildDate>Sun, 19 May 2013 17:53:54 +0000</lastBuildDate>
	<language>en</language>
	<sy:updatePeriod>hourly</sy:updatePeriod>
	<sy:updateFrequency>1</sy:updateFrequency>
	<generator>http://wordpress.org/?v=3.1.3</generator>
		<item>
		<title>സൂര്യാസ്തമയത്തിനായി പ്രാര്‍ത്ഥിച്ചവര്‍</title>
		<link>http://www.janmabhumidaily.com/jnb/News/114931</link>
		<comments>http://www.janmabhumidaily.com/jnb/News/114931#comments</comments>
		<pubDate>Sun, 19 May 2013 17:53:54 +0000</pubDate>
		<dc:creator>admin</dc:creator>
				<category><![CDATA[CRICKET]]></category>

		<guid isPermaLink="false">http://www.janmabhumidaily.com/jnb/?p=114931</guid>
		<description><![CDATA[ബംഗളൂരു: ലീഗിലെ അവസാന മത്സരം വിജയത്തോടെ പൂര്‍ത്തിയാക്കിയ റോയല്‍ ചലഞ്ചേഴ്സിന്‌ മുമ്പില്‍ പ്രാര്‍ത്ഥനകള്‍ മാത്രമായിരുന്നു ബാക്കി. സൂര്യാസ്തമയത്തിനുള്ള പ്രാര്‍ത്ഥന. 18 പോയിന്റുകളാണ്‌ റോയല്‍ ചലഞ്ചേഴ്സിനുള്ളത്‌. എന്നാല്‍ 18 പോയിന്റുള്ള സണ്‍റൈസേഴ്സിന്റെ അവസാന മത്സരത്തിലെ ജയപരാജയങ്ങളെ അടിസ്ഥാനമാക്കിയാവും കോഹ്ലിയുടെയും കൂട്ടരുടെയും നോക്കൗട്ട്‌ സാധ്യത. ഇന്നലെ നടന്ന രണ്ടാം മത്സരത്തിനായി പ്രാര്‍ത്ഥനകളോടെ കാത്തിരിക്കുകയായിരുന്നു ബാംഗ്ലൂര്‍ ടീം. സണ്‍റൈസേഴ്സ്‌ അസ്തമിച്ചാല്‍ മികച്ച റണ്‍റേറ്റിന്റെ മികവ്‌ ബാംഗ്ലൂര്‍ ടീമിന്‌ തുണയേകും. ചെന്നൈ സൂപ്പര്‍കിംഗ്സിനെ 24 റണ്‍സിന്‌ പരാജയപ്പെടുത്തിയാണ്‌ കോഹ്ലിയും കൂട്ടരും നോക്കൗട്ടിലേക്കുള്ള പ്രതീക്ഷകള്‍ക്ക്‌ [...]]]></description>
			<content:encoded><![CDATA[<p><a href="http://www.janmabhumidaily.com/jnb/wp-content/uploads/2013/05/KOHLI.jpg"><img src="http://www.janmabhumidaily.com/jnb/wp-content/uploads/2013/05/KOHLI-300x225.jpg" alt="" title="KOHLI" width="300" height="225" class="alignleft size-medium wp-image-114932" /></a>ബംഗളൂരു: ലീഗിലെ അവസാന മത്സരം വിജയത്തോടെ പൂര്‍ത്തിയാക്കിയ റോയല്‍ ചലഞ്ചേഴ്സിന്‌ മുമ്പില്‍ പ്രാര്‍ത്ഥനകള്‍ മാത്രമായിരുന്നു ബാക്കി. സൂര്യാസ്തമയത്തിനുള്ള പ്രാര്‍ത്ഥന. 18 പോയിന്റുകളാണ്‌ റോയല്‍ ചലഞ്ചേഴ്സിനുള്ളത്‌. എന്നാല്‍ 18 പോയിന്റുള്ള സണ്‍റൈസേഴ്സിന്റെ അവസാന മത്സരത്തിലെ ജയപരാജയങ്ങളെ അടിസ്ഥാനമാക്കിയാവും കോഹ്ലിയുടെയും കൂട്ടരുടെയും നോക്കൗട്ട്‌ സാധ്യത. ഇന്നലെ നടന്ന രണ്ടാം മത്സരത്തിനായി പ്രാര്‍ത്ഥനകളോടെ കാത്തിരിക്കുകയായിരുന്നു ബാംഗ്ലൂര്‍ ടീം. സണ്‍റൈസേഴ്സ്‌ അസ്തമിച്ചാല്‍ മികച്ച റണ്‍റേറ്റിന്റെ മികവ്‌ ബാംഗ്ലൂര്‍ ടീമിന്‌ തുണയേകും.<br/><br />
ചെന്നൈ സൂപ്പര്‍കിംഗ്സിനെ 24 റണ്‍സിന്‌ പരാജയപ്പെടുത്തിയാണ്‌ കോഹ്ലിയും കൂട്ടരും നോക്കൗട്ടിലേക്കുള്ള പ്രതീക്ഷകള്‍ക്ക്‌ തിരികത്തിച്ചത്‌. ടോസ്‌ നേടി ഫീല്‍ഡിംഗ്‌ തെരഞ്ഞെടുത്ത ചെന്നൈക്കെതിരെ റോയല്‍ ചലഞ്ചേഴ്സ്‌ 8 ഓവറില്‍ രണ്ട്‌ വിക്കറ്റിന്‌ 106 റണ്‍സ്‌ അടിച്ചെടുത്തു. മഴ തടസപ്പെടുത്തിയതിനെത്തുടര്‍ന്ന്‌ ഓവര്‍ വെട്ടിച്ചുരുക്കുകയായിരുന്നു. മഴമൂലം മത്സരം ഉപേക്ഷിക്കപ്പെടുന്ന കാര്യം ബാംഗ്ലൂരിന്‌ ചിന്തിക്കാന്‍കൂടി കഴിയുമായിരുന്നില്ല. ഇവിടെയും പ്രാര്‍ത്ഥനകള്‍ ഫലം കണ്ടു. വിരാക്‌ കോഹ്ലിയുടെയും ക്രിസ്‌ ഗെയിലിന്റെയും കരുത്തിലാണ്‌ ബാംഗ്ലൂര്‍ കൂറ്റന്‍ സ്കോറിലേക്ക്‌ പറന്നുയര്‍ന്നത്‌. 29 പന്തുകളില്‍നിന്നും 56 റണ്‍സാണ്‌ കോഹ്ലി കോരിയിട്ടത്‌. ഇതില്‍ ആറ്‌ ബൗണ്ടറികളും നാല്‌ കൂറ്റന്‍ സിക്സറുകളും ഉള്‍പ്പെട്ടിരുന്നു. ഗെയ്‌ല്‌ 13 പന്തുകളില്‍നിന്ന്‌ 28 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തു. സ്കോര്‍ 67 ല്‍ എത്തിയശേഷമാണ്‌ ആദ്യ വിക്കറ്റ്‌ വീഴ്ത്താന്‍ ചെന്നൈക്കായത്‌. ബ്രാവോയുടെ പന്തില്‍ ഗെയ്‌ലിനെ ഹസി കയ്യിലൊതുക്കുകയായിരുന്നു. തുടര്‍ന്നെത്തിയ ഡിവില്ലിയേഴ്സ്‌ (5) ഉടന്‍തന്നെ പുറത്തായി. ഹെന്‍റിക്വസ്‌ 12 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തു. കോഹ്ലിയെ തടയാന്‍ കഴിയാതെപോയതാണ്‌ ചെന്നൈക്ക്‌ വിനയായത്‌. തന്നെയുമല്ല അവരെ സംബന്ധിച്ചിടത്തോളം മത്സരത്തിന്‌ പ്രസക്തിയുമില്ലായിരുന്നു. ധോണിയും കൂട്ടരും നേരത്തെതന്നെ നോക്കൗട്ടില്‍ പ്രവേശിച്ചിരുന്നു.<br/><br />
മറുപടി ബാറ്റിംഗ്‌ ആരംഭിച്ച ചെന്നൈക്ക്‌ ആറ്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 82 റണ്‍സ്‌ നേടാനേ കഴിഞ്ഞുള്ളൂ. മുരളി വിജയ്‌ (32), ധോണി (24) എന്നിവര്‍ മികച്ച പ്രകടനം നടത്തി. <br/><br />
മഴ കാരണം രാത്രി 11 മണിയോടെയാണ്‌ മത്സരം ആരംഭിക്കാന്‍ കഴിഞ്ഞത്‌. തുടര്‍ന്ന്‌ വിജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ ബാംഗ്ലൂര്‍ വിരാട്‌ കോഹ്ലിയെ ഓപ്പണറായി പ്രൊമോട്ടുചെയ്യുകയായിരുന്നു. അതിന്‌ ഫലവും കണ്ടു.<br/><br />
<strong>സ്കോര്‍ ബോര്‍ഡ്‌</strong><br />
റോയല്‍ ചലഞ്ചേഴ്സ്‌<br />
കോഹ്ലി നോട്ടൗട്ട്‌ 56, ക്രിസ്‌ ഗെയ്‌ല്‌ സി. ഹസി ബി. ബ്രാവോ 28, ഡിവില്ലിയേഴ്സ്‌ സി. ജഡേജ ബി. ബ്രാവോ 5, ഹെന്‍റിക്വസ്‌ നോട്ടൗട്ട്‌ 12<br />
എക്സ്ട്രാസ്‌ 5<br />
വിക്കറ്റ്‌ വീഴ്ച: 1-67, 2-76<br />
ബൗളിംഗ്‌: അശ്വിന്‍ 2-0-21-0, മോറിസ്‌ 2-0-22-0, ഹോള്‍ഡര്‍ 1-0-20-0, ബ്രാവോ 2-0-26-1, ശര്‍മ്മ 1-0-14-1<br />
ചെന്നൈ സൂപ്പര്‍കിംഗ്സ്‌<br />
മൈക്ക്‌ ഹസി സി. രാഹുല്‍ ബി. ഖാന്‍ 6, മുരളി വിജയ്‌ സി. ഗെയ്‌ല്‌ ബി. രാംപോള്‍ 32, റെയ്ന സി. വിനയ്‌ ബി. ഖാന്‍ 0, ബ്രാവോ സി. തിവാരി ബി. വിനയ്‌ 11, ധോണി സി. ഉനദ്കര്‍ ബി. ഖാന്‍ 24, ജഡേജ സി ആന്റ്‌ ബി ഖാന്‍ 7, ബദരീനാഥ്‌ നോട്ടൗട്ട്‌ 0<br />
എക്സ്ട്രാസ്‌ 2<br />
വിക്കറ്റ്‌ വീഴ്ച: 1-11, 2-11, 3-29, 4-56, 5-78, 6-82.<br />
ബൗളിംഗ്‌: രാംപോള്‍ 2-0-20-1, സഹീര്‍ഖാന്‍ 2-0-17-4, ഉനദ്കര്‍ 2-0-16-0, വിനയ്കുമാര്‍ 1-0-10-0, ആര്‍.പി. സിംഗ്‌ 1-0-19-0</p>
<div class="crp_related"><h3>കൂടുതല്‍ വാര്‍ത്തകള്‍ :</h3><ul><li><a href="http://www.janmabhumidaily.com/jnb/News/114045" rel="bookmark" class="crp_title">ഗില്ലിക്ക്‌ ചലഞ്ചില്ല</a></li><li><a href="http://www.janmabhumidaily.com/jnb/News/112634" rel="bookmark" class="crp_title">റോയല്‍ ചലഞ്ചേഴ്സ്‌ 190/3</a></li><li><a href="http://www.janmabhumidaily.com/jnb/News/51489" rel="bookmark" class="crp_title">ചെന്നൈ ഫുള്‍ചാര്‍ജ്ജില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/113707" rel="bookmark" class="crp_title">ചലഞ്ചേഴ്സ്‌ ഡെയ്ഞ്ചര്‍ സോണില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/53980" rel="bookmark" class="crp_title">ഗംഭീര വിജയം</a></li><li><a href="http://www.janmabhumidaily.com/jnb/News/56161" rel="bookmark" class="crp_title">ബാംഗ്ലൂര്‍ പുറത്ത്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/107665" rel="bookmark" class="crp_title">ഗെയില്‍ കൊടുങ്കാറ്റില്‍ ചാമ്പ്യന്മാര്‍ വീണു</a></li><li><a href="http://www.janmabhumidaily.com/jnb/News/54630" rel="bookmark" class="crp_title">ബാംഗ്ലൂരിന്‌ തോല്‍വിതന്നെ</a></li><li><a href="http://www.janmabhumidaily.com/jnb/News/68574" rel="bookmark" class="crp_title">ഇന്ത്യക്ക്‌ ഉജ്ജ്വല ജയം</a></li><li><a href="http://www.janmabhumidaily.com/jnb/News/22982" rel="bookmark" class="crp_title">അവസാനപന്തില്‍ സിക്സര്‍; ബാംഗ്ലൂര്‍ സെമിയില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/111354" rel="bookmark" class="crp_title">താണ്ഡവമാടി സഞ്ജു; റോയലായി രാജസ്ഥാന്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/110005" rel="bookmark" class="crp_title">ഗെയിലിന്റെ ചിറകില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/57202" rel="bookmark" class="crp_title">കൊല്‍ക്കത്തയ്ക്ക്‌ 191 റണ്‍സ്‌ വിജയലക്ഷ്യം</a></li><li><a href="http://www.janmabhumidaily.com/jnb/News/50605" rel="bookmark" class="crp_title">ദല്‍ഹി വീണു</a></li><li><a href="http://www.janmabhumidaily.com/jnb/News/51963" rel="bookmark" class="crp_title">രഹാനെ ചലഞ്ചേഴ്സിനെ അടിച്ചൊതുക്കി</a></li><li><a href="http://www.janmabhumidaily.com/jnb/News/109556" rel="bookmark" class="crp_title">ബാംഗ്ലൂരില്‍ ചലഞ്ചേഴ്സ്‌ റോയല്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/111124" rel="bookmark" class="crp_title">പാളംതെറ്റി ബാംഗ്ലൂര്‍ എക്സ്പ്രസ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/23196" rel="bookmark" class="crp_title">സൗത്ത്‌ വെയില്‍സിന്‌ മികച്ച സ്കോര്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/111999" rel="bookmark" class="crp_title">വാരിയേഴ്സിന്‌ തോല്‍വിതന്നെ</a></li><li><a href="http://www.janmabhumidaily.com/jnb/News/51153" rel="bookmark" class="crp_title">കൊല്‍ക്കത്തക്ക്‌ ആദ്യ ജയം</a></li></ul></div>]]></content:encoded>
			<wfw:commentRss>http://www.janmabhumidaily.com/jnb/News/114931/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>ഇന്ത്യന്‍ വനിതാ വോളിബോളില്‍ വീണ്ടും മലയാളികളുടെ നിറസാന്നിദ്ധ്യം</title>
		<link>http://www.janmabhumidaily.com/jnb/News/114930</link>
		<comments>http://www.janmabhumidaily.com/jnb/News/114930#comments</comments>
		<pubDate>Sun, 19 May 2013 17:53:50 +0000</pubDate>
		<dc:creator>admin</dc:creator>
				<category><![CDATA[OTHER SPORTS]]></category>

		<guid isPermaLink="false">http://www.janmabhumidaily.com/jnb/?p=114930</guid>
		<description><![CDATA[തൃശൂര്‍ : ഇന്ത്യന്‍ വനിതാ വോളിബോളില്‍ വീണ്ടും മലയാളികളുടെ നിറസാന്നിദ്ധ്യം. ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിനും ലോകവനിതാ ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യതാനിര്‍ണയ മത്സരത്തിനുമായി തെരഞ്ഞെടുത്ത 24 അംഗ ടീമില്‍ കേരളത്തില്‍ നിന്ന്‌ പതിമൂന്ന്‌ താരങ്ങളാണ്‌ ഇടം നേടിയത്‌. ഏഴുപേര്‍ കേരളത്തിനുവേണ്ടി ജേഴ്സിയണിയുന്നവരും ആറുപേര്‍ റെയില്‍വേക്ക്‌ വേണ്ടി കളിക്കുന്നവരുമാണ്‌. ടി.ജി.രാജു, പൂര്‍ണിമ എം.എസ്‌, അല്‍ഫോണ്‍സ എം.ജെ, എസ്‌.രേഖ, അനു ബാലകൃഷ്ണന്‍, ശ്രുതിമോള്‍, ബിന്‍സി എന്നിവരും റെയില്‍വേക്ക്‌ വേണ്ടി കളിക്കുന്ന മലയാളി താരങ്ങളായ നിഷിയ ജോസഫ്‌, കെ.എസ്‌.സിമിഷ, സൗമ്യ, മിനിമോള്‍, ബബിത, ടെറി [...]]]></description>
			<content:encoded><![CDATA[<p><a href="http://www.janmabhumidaily.com/jnb/wp-content/uploads/2013/05/STEDIAM.jpg"><img src="http://www.janmabhumidaily.com/jnb/wp-content/uploads/2013/05/STEDIAM-300x273.jpg" alt="" title="STEDIAM" width="300" height="273" class="alignleft size-medium wp-image-114933" /></a>തൃശൂര്‍ : ഇന്ത്യന്‍ വനിതാ വോളിബോളില്‍ വീണ്ടും മലയാളികളുടെ നിറസാന്നിദ്ധ്യം. ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിനും ലോകവനിതാ ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യതാനിര്‍ണയ മത്സരത്തിനുമായി തെരഞ്ഞെടുത്ത 24 അംഗ ടീമില്‍ കേരളത്തില്‍ നിന്ന്‌ പതിമൂന്ന്‌ താരങ്ങളാണ്‌ ഇടം നേടിയത്‌. ഏഴുപേര്‍ കേരളത്തിനുവേണ്ടി ജേഴ്സിയണിയുന്നവരും ആറുപേര്‍ റെയില്‍വേക്ക്‌ വേണ്ടി കളിക്കുന്നവരുമാണ്‌. ടി.ജി.രാജു, പൂര്‍ണിമ എം.എസ്‌, അല്‍ഫോണ്‍സ എം.ജെ, എസ്‌.രേഖ, അനു ബാലകൃഷ്ണന്‍, ശ്രുതിമോള്‍, ബിന്‍സി എന്നിവരും റെയില്‍വേക്ക്‌ വേണ്ടി കളിക്കുന്ന മലയാളി താരങ്ങളായ നിഷിയ ജോസഫ്‌, കെ.എസ്‌.സിമിഷ, സൗമ്യ, മിനിമോള്‍, ബബിത, ടെറി ആന്റണി എന്നിവരുമാണ്‌ ടീമില്‍ ഇടം നേടിയിരിക്കുന്നത്‌. കഴിഞ്ഞ കുറെ കാലങ്ങളായി മലയാളി സാന്നിദ്ധ്യം ഏറെ കുറവായിരുന്നു ദേശീയ ടീമില്‍. തൃപ്രയാറില്‍ കഴിഞ്ഞ രണ്ടു ദിവസമായി നടന്ന സെലക്ഷന്‍ ട്രയല്‍സിനൊടുവിലാണ്‌ 24 അംഗ ടീമിനെ പ്രഖ്യാപിച്ചത്‌. കേരളത്തില്‍ നിന്നും ടിജി രാജുവും പൂര്‍ണിമയും ബ്ലോക്കര്‍മാരായും അല്‍ഫോണ്‍സയും രേഖയും അറ്റാക്കര്‍മാരുമായാണ്‌ ടീമില്‍ ഇടം നേടിയിരിക്കുന്നത്‌. ശ്രുതിമോള്‍ സെറ്ററുടെ റോളിലും ബിന്‍സി ലിബ്‌റോയുമാണ്‌. മീന മഹാലിംഗം ചീഫ്‌ കോച്ചായുള്ള ടീം ഇപ്രകാരമാണ്‌. <br/><br />
ടിജി രാജു, പൂര്‍ണിമ എംഎസ്‌ (കേരളം) അനുശ്രീഘോഷ്‌ (റെയില്‍വെ), അനുബാലകൃഷ്ണന്‍ (കേരള), നിഷിയ ജോസഫ്‌ (റെയില്‍വെ), സിമിഷ കെ.എസ്‌. (റെയില്‍വെ), വി.സൗമ്യ (റെയില്‍വെ), അല്‍ഫോണ്‍സ എം.ജെ. (കേരളം), രേഖ എസ്‌. (കേരളം), നിര്‍മല്‍ (ഹരിയാന), റിംപ്ലെ (ഹരിയാന), ജെന്നിഫര്‍ (തമിഴ്‌നാട്‌), പാറുള്‍ (യു.പി), ബിയോട്ടികുമാരി (ജാര്‍ഖണ്ഡ്‌), മിനിമോള്‍ എബ്രഹാം (റെയില്‍വെ), ബബിത കെ (റെയില്‍വെ), പ്രീതിസിങ്ങ്‌ (യു.പി), ടെറിന്‍ ആന്റണി (റെയില്‍വെ), ശ്രുതിമോള്‍ (കേരള), ഷാന്റി ഏലിയാസ്‌ (റെയില്‍വെ), രുക്സാന ഖാട്ടന്‍ (വെസ്റ്റ്‌ ബംഗാള്‍), പ്രിയങ്ക (റെയില്‍വെ), യോഗാവതി (തമിഴ്‌നാട്‌), ബിന്‍സി (കേരള) എന്നിവരാണ്‌ ടീമംഗങ്ങള്‍. ആര്‍.പി.ടെയിലറാര്‍, വൈശാലി പഠാര്‍ (അസി.കോച്ചുമാര്‍), ജി.ഇ.ശ്രീധരന്‍ ദേശീയകോച്ച്‌ എന്നിവരാണ്‌. സെലക്ഷന്‍ കമ്മിറ്റി മെമ്പര്‍ ജെയ്സമ്മ മൂത്തേടന്‍ ചീഫ്‌ കോച്ച്‌ മീന മഹാലിംഗം, ജി.ഇ.ശ്രീധരന്‍, എ.രമണറാവു, കെ.മുരുകന്‍ എന്നിവരടങ്ങുന്ന സെലക്ഷന്‍ കമ്മിറ്റിയാണ്‌ ടീമിനെ തെരഞ്ഞെടുത്തത്‌.</p>
<div class="crp_related"><h3>കൂടുതല്‍ വാര്‍ത്തകള്‍ :</h3><ul><li><a href="http://www.janmabhumidaily.com/jnb/News/47852" rel="bookmark" class="crp_title">റെയില്‍വെ ബജറ്റ്‌ ഇന്ന്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/14273" rel="bookmark" class="crp_title">ചെലവ്‌ ചുരുക്കാന്‍ ഇന്ത്യന്‍ റെയില്‍വേ പ്രകൃതി വാതകം ഇന്ധനമാക്കുന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/3785" rel="bookmark" class="crp_title">റെയില്‍വെ സ്റ്റേഷനുകളിലെ വിലവിവരപ്പട്ടിക നോക്കുകുത്തിയായി മാറുന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/89792" rel="bookmark" class="crp_title">തീവണ്ടിയില്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം; കാസര്‍കോട്‌ സ്റ്റേഷനില്‍ സംഘര്‍ഷം</a></li><li><a href="http://www.janmabhumidaily.com/jnb/News/10146" rel="bookmark" class="crp_title">ഗേറ്റ്മാന്‍ മദ്യ ലഹരിയില്‍; റെയില്‍വെ ഗേറ്റ്‌ തുറക്കാന്‍ വൈകി</a></li><li><a href="http://www.janmabhumidaily.com/jnb/News/67868" rel="bookmark" class="crp_title">റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കാന്‍ വിദേശ കരാര്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/99731" rel="bookmark" class="crp_title">സന്തോഷ് ട്രോഫി: കേരളത്തെ രാഹുല്‍ നയിക്കും</a></li><li><a href="http://www.janmabhumidaily.com/jnb/News/39351" rel="bookmark" class="crp_title">റെയില്‍വേയ്ക്ക്‌ ഭൂമി നല്‍കുന്ന കുടുംബത്തിലെ ഒരംഗത്തിന്‌ ജോലി: മുനിയപ്പ</a></li><li><a href="http://www.janmabhumidaily.com/jnb/News/95476" rel="bookmark" class="crp_title">കേരളത്തിലെ ട്രെയിനുകളില്‍ സുരക്ഷ വെട്ടിച്ചുരുക്കി</a></li><li><a href="http://www.janmabhumidaily.com/jnb/News/78166" rel="bookmark" class="crp_title">പറവൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വാഹനങ്ങള്‍ക്ക്‌ സുരക്ഷിത ഇടമില്ലെന്ന്‌ പരാതി</a></li><li><a href="http://www.janmabhumidaily.com/jnb/News/101832" rel="bookmark" class="crp_title">കേരളത്തിന് നാല് പുതിയ ട്രെയിനുകള്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/20633" rel="bookmark" class="crp_title">തലശേരിയില്‍ കമിതാക്കള്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി</a></li><li><a href="http://www.janmabhumidaily.com/jnb/News/98453" rel="bookmark" class="crp_title">തീവണ്ടി യാത്രാനിരക്ക്‌ വീണ്ടും കൂട്ടുന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/112960" rel="bookmark" class="crp_title">റെയില്‍വെ: പാലക്കാട്‌ ഡിവിഷനില്‍ ആളില്ലാത്ത ലെവല്‍ക്രോസുകളില്ല</a></li><li><a href="http://www.janmabhumidaily.com/jnb/News/79703" rel="bookmark" class="crp_title">റെയില്‍വേ ബജറ്റ്‌: നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/5301" rel="bookmark" class="crp_title">റെയില്‍വെ മേല്‍പ്പാലം;സ്ഥലം വിട്ടുകൊടുത്തവര്‍ക്ക്‌ 11 ന്‌ ധനസഹായം നല്‍കും</a></li><li><a href="http://www.janmabhumidaily.com/jnb/News/38522" rel="bookmark" class="crp_title">ടെയിനില്‍ വെടിവെപ്പ്: കോച്ച്‌ അറ്റന്‍ഡന്റ്‌ കൊല്ലപ്പെട്ടു</a></li><li><a href="http://www.janmabhumidaily.com/jnb/News/97169" rel="bookmark" class="crp_title">റെയില്‍വെ പദ്ധതികള്‍: ഉന്നതതലയോഗം ഇന്ന്‌ കൊച്ചിയില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/68915" rel="bookmark" class="crp_title">കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കുള്ള സ്ഥലം കൈമാറി</a></li><li><a href="http://www.janmabhumidaily.com/jnb/News/24626" rel="bookmark" class="crp_title">തെലുങ്കാന പ്രക്ഷോഭം : ട്രെയിന്‍ ഉപരോധ സമരം തുടങ്ങി</a></li></ul></div>]]></content:encoded>
			<wfw:commentRss>http://www.janmabhumidaily.com/jnb/News/114930/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>സ്വപ്നസാഫല്യത്തിനുള്ള മാര്‍ഗം വികസനം : നരേന്ദ്രമോദി</title>
		<link>http://www.janmabhumidaily.com/jnb/News/114924</link>
		<comments>http://www.janmabhumidaily.com/jnb/News/114924#comments</comments>
		<pubDate>Sun, 19 May 2013 17:48:58 +0000</pubDate>
		<dc:creator>admin</dc:creator>
				<category><![CDATA[DESHEEYAM]]></category>

		<guid isPermaLink="false">http://www.janmabhumidaily.com/jnb/?p=114924</guid>
		<description><![CDATA[റാഞ്ചി: നിലവിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ സാധിക്കുമെന്നും എല്ലാവരുടെ സ്വപ്നസാഫല്യത്തിനുള്ള മാര്‍ഗം വികസനമാണെന്നും ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വികസന സമീപനത്തിന്‌ വലിയ പങ്കുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യ നേരിടുന്ന പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം എല്ലാ തലങ്ങളിലുമുള്ള വികസനം തന്നെയാണെന്നും അതിന്‌ സവിശേഷ പ്രാധാന്യമുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. ചത്തീസ്ഗഢില്‍ നടന്ന പടുകൂറ്റന്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു നരേന്ദ്രമോദി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വികസന മാതൃകകള്‍ അദ്ദേഹം ഉദാഹരിച്ചു. തന്റെ സംസ്ഥാനമായ ഗുജറാത്തിനെ കൂടാതെ ചത്തീസ്ഗഢ്‌, [...]]]></description>
			<content:encoded><![CDATA[<p><a href="http://www.janmabhumidaily.com/jnb/wp-content/uploads/2013/05/Narendra-Modi-300x400.jpg"><img src="http://www.janmabhumidaily.com/jnb/wp-content/uploads/2013/05/Narendra-Modi-300x400-270x300.jpg" alt="" title="Narendra-Modi-300x400" width="270" height="300" class="alignleft size-medium wp-image-114926" /></a>റാഞ്ചി: നിലവിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ സാധിക്കുമെന്നും എല്ലാവരുടെ സ്വപ്നസാഫല്യത്തിനുള്ള മാര്‍ഗം വികസനമാണെന്നും ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോദി. <br/><br />
രാജ്യത്തിന്റെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വികസന സമീപനത്തിന്‌ വലിയ പങ്കുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യ നേരിടുന്ന പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം എല്ലാ തലങ്ങളിലുമുള്ള വികസനം തന്നെയാണെന്നും അതിന്‌ സവിശേഷ പ്രാധാന്യമുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. ചത്തീസ്ഗഢില്‍ നടന്ന പടുകൂറ്റന്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു നരേന്ദ്രമോദി.<br/><br />
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വികസന മാതൃകകള്‍ അദ്ദേഹം ഉദാഹരിച്ചു. തന്റെ സംസ്ഥാനമായ ഗുജറാത്തിനെ കൂടാതെ ചത്തീസ്ഗഢ്‌, മധ്യപ്രദേശ്‌ എന്നിവയെയാണ്‌ അദ്ദേഹം ചൂണ്ടിക്കാട്ടിയത്‌. <br/><br />
വികസനം ഇന്ത്യയിലെ മണിക്കൂറുകളുടെ ആവശ്യമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. തങ്ങളുടെ വികസനപ്രവര്‍ത്തനങ്ങളുമായി മുന്നോട്ട്‌ വന്ന്‌ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വികസനമാതൃകകളോട്‌ താരതമ്യം ചെയ്യാന്‍ അദ്ദേഹം മറ്റു പാര്‍ട്ടികളെ വെല്ലുവിളിച്ചു.<br />
രാജ്യത്ത്‌ ഒരേയൊരു മുദ്രാവാക്യം മാത്രമാണ്‌ തങ്ങള്‍ക്ക്‌ മുഴക്കാനുള്ളത്‌. അത്‌ വികസനമെന്നാണ്‌. <br/><br />
രാജ്യത്ത്‌ ഇന്ന്‌ നിലനില്‍ക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം വികസനം മാത്രമാണ്‌. എല്ലാവരുടെ സ്വപ്ന സാഫല്യത്തിന്‌ വേണ്ടതും വികസനമാണ്‌. എല്ലാ കുറവുകളെയും ഇല്ലായ്മ ചെയ്യാനുള്ള വഴിയും വികസനം മാത്രമാണ്‌, മോദി വ്യക്തമാക്കി.<br/><br />
തുടര്‍ന്ന്‌ കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന യുപിഎ സര്‍ക്കാരിന്റെ വമ്പന്‍ അഴിമതികള്‍ രാജ്യത്തിന്റെ വിവിധ മേഖലകളെ എങ്ങനെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വോട്ടുബാങ്ക്‌ രാഷ്ട്രീയം പിന്തുടരാന്‍ ജനങ്ങളെ പ്രേരിപ്പിച്ച ദാരിദ്ര്യം, നിരക്ഷരത, വിലക്കയറ്റം, പിന്നാക്കാവസ്ഥ, ദുസ്സഹമായ ജനജീവിതം എന്നിവ രാജ്യത്ത്‌ സൃഷ്ടിച്ചത്‌ കോണ്‍ഗ്രസാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.</p>
<div class="crp_related"><h3>കൂടുതല്‍ വാര്‍ത്തകള്‍ :</h3><ul><li><a href="http://www.janmabhumidaily.com/jnb/News/113788" rel="bookmark" class="crp_title">കേന്ദ്ര സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടു  &#8211; നരേന്ദ്രമോദി</a></li><li><a href="http://www.janmabhumidaily.com/jnb/News/110078" rel="bookmark" class="crp_title">നരേന്ദ്രമോദി ഇന്ന്‌ ശിവഗിരിയില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/91888" rel="bookmark" class="crp_title">ആഗോളതാപനത്തിനും ഭീകരതക്കും പരിഹാരം ഭാരതീയ ദര്‍ശനം: മോദി</a></li><li><a href="http://www.janmabhumidaily.com/jnb/News/97121" rel="bookmark" class="crp_title">ഗുജറാത്ത്‌ തിളങ്ങുന്നു; യുപിഎ പ്രതിരോധത്തില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/101355" rel="bookmark" class="crp_title">പ്രഥമ പരിഗണന രാജ്യത്തിന് &#8211; മോദി</a></li><li><a href="http://www.janmabhumidaily.com/jnb/News/107342" rel="bookmark" class="crp_title">കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച്‌ മോദി കൊല്‍ക്കത്തയില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/57963" rel="bookmark" class="crp_title">സാമ്പത്തിക തളര്‍ച്ച രാജ്യത്തെ നിരാശയിലേക്ക്‌ നയിക്കുന്നു: നരേന്ദ്രമോഡി</a></li><li><a href="http://www.janmabhumidaily.com/jnb/News/111829" rel="bookmark" class="crp_title">കോണ്‍ഗ്രസിന്‌ മറുപടിയുമായി മോദി മംഗലാപുരത്ത്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/110776" rel="bookmark" class="crp_title">ഹരിദ്വാറിലും ഗുരുദേവനെ വാഴ്ത്തി നരേന്ദ്ര മോദി</a></li><li><a href="http://www.janmabhumidaily.com/jnb/News/100966" rel="bookmark" class="crp_title">കോണ്‍ഗ്രസ്സിനെതിരെ  ആഞ്ഞടിച്ച്‌ മോദി</a></li><li><a href="http://www.janmabhumidaily.com/jnb/News/109828" rel="bookmark" class="crp_title">നരേന്ദ്രമോദി നാളെ ശിവഗിരിയില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/97625" rel="bookmark" class="crp_title">ഗാന്ധിജിയില്‍ നിന്ന്‌ വിവേകാനന്ദനിലേക്ക്‌; യുവമനസ്സ്‌ കീഴടക്കി നരേന്ദ്രമോദി</a></li><li><a href="http://www.janmabhumidaily.com/jnb/News/102733" rel="bookmark" class="crp_title">ജനങ്ങള്‍ക്ക്‌ വേണ്ടത്‌ ജീവിതസുരക്ഷിതത്വം: മോദി</a></li><li><a href="http://www.janmabhumidaily.com/jnb/News/37767" rel="bookmark" class="crp_title">പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രം അവഗണിക്കുന്നു &#8211; മോഡി</a></li><li><a href="http://www.janmabhumidaily.com/jnb/News/19613" rel="bookmark" class="crp_title">മോഡിയുടെ ഉപവാസം മൂന്നാം ദിവസത്തിലേക്ക്</a></li><li><a href="http://www.janmabhumidaily.com/jnb/News/19635" rel="bookmark" class="crp_title">തന്റെ ലക്ഷ്യം എല്ലാ സമുദായങ്ങളുടെയും പുരോഗതി &#8211; നരേന്ദ്ര മോഡി</a></li><li><a href="http://www.janmabhumidaily.com/jnb/News/111701" rel="bookmark" class="crp_title">സരബ്‌ജിത്ത് സിംഗിന്റെ മരണത്തില്‍ സത്യം പുറത്തുകൊണ്ടുവരണം &#8211; മോദി</a></li><li><a href="http://www.janmabhumidaily.com/jnb/News/85856" rel="bookmark" class="crp_title">മോഡിയുടെ ശമ്പളം സര്‍ക്കാര്‍ പ്യൂണിന്റേതിലും കുറവ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/29077" rel="bookmark" class="crp_title">ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ചൈനയില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/97551" rel="bookmark" class="crp_title">ഗുജറാത്ത്‌: അവകാശങ്ങള്‍ നേടാന്‍ മോദി പ്രധാനമന്ത്രിയെ കണ്ടു</a></li></ul></div>]]></content:encoded>
			<wfw:commentRss>http://www.janmabhumidaily.com/jnb/News/114924/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>രണ്ടുവര്‍ഷം കൊണ്ട്‌ തന്റെ സര്‍ക്കാരിനെ വിലയിരുത്താനാകില്ല: മമത</title>
		<link>http://www.janmabhumidaily.com/jnb/News/114921</link>
		<comments>http://www.janmabhumidaily.com/jnb/News/114921#comments</comments>
		<pubDate>Sun, 19 May 2013 17:48:48 +0000</pubDate>
		<dc:creator>admin</dc:creator>
				<category><![CDATA[DESHEEYAM]]></category>

		<guid isPermaLink="false">http://www.janmabhumidaily.com/jnb/?p=114921</guid>
		<description><![CDATA[കൊല്‍ക്കത്ത: രണ്ടുവര്‍ഷത്തെ ഭരണം കൊണ്ട്‌ തന്റെ സര്‍ക്കാരിനെ വിലയിരുത്താനാകില്ലെന്ന്‌ തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ രണ്ടുവര്‍ഷമെന്ന കാലാവധി പോര. കാരണം ഇടതുസര്‍ക്കാരിന്റെ വിഴുപ്പാണ്‌ ഇപ്പോള്‍ ചുമന്നുകൊണ്ടിരിക്കുന്നതെന്നും സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ അവര്‍ വ്യക്തമാക്കി. ഒരു പുതിയ സര്‍ക്കാരിനെ വിലയിരുത്താന്‍ രണ്ടുവര്‍ഷമെന്നത്‌ വലിയ കാലയളവല്ല. 34 വര്‍ഷത്തെ ഇടതുഭരണ പാരമ്പര്യത്തിന്റെ ചുമടാണ്‌ ഈ സര്‍ക്കാരിന്റെ തലയിലുമുള്ളത്‌. ഈ 34 വര്‍ഷം കൊണ്ട്‌ രണ്ടുലക്ഷം കോടിയുടെ ബാധ്യതയാണ്‌ ഇടതുസര്‍ക്കാര്‍ തങ്ങളുടെ [...]]]></description>
			<content:encoded><![CDATA[<p><a href="http://www.janmabhumidaily.com/jnb/wp-content/uploads/2013/05/mamatha-banerji.jpg"><img src="http://www.janmabhumidaily.com/jnb/wp-content/uploads/2013/05/mamatha-banerji-300x220.jpg" alt="" title="mamatha-banerji" width="300" height="220" class="alignleft size-medium wp-image-114925" /></a>കൊല്‍ക്കത്ത: രണ്ടുവര്‍ഷത്തെ ഭരണം കൊണ്ട്‌ തന്റെ സര്‍ക്കാരിനെ വിലയിരുത്താനാകില്ലെന്ന്‌ തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ രണ്ടുവര്‍ഷമെന്ന കാലാവധി പോര. കാരണം ഇടതുസര്‍ക്കാരിന്റെ വിഴുപ്പാണ്‌ ഇപ്പോള്‍ ചുമന്നുകൊണ്ടിരിക്കുന്നതെന്നും സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ അവര്‍ വ്യക്തമാക്കി.<br/><br />
ഒരു പുതിയ സര്‍ക്കാരിനെ വിലയിരുത്താന്‍ രണ്ടുവര്‍ഷമെന്നത്‌ വലിയ കാലയളവല്ല. 34 വര്‍ഷത്തെ ഇടതുഭരണ പാരമ്പര്യത്തിന്റെ ചുമടാണ്‌ ഈ സര്‍ക്കാരിന്റെ തലയിലുമുള്ളത്‌. ഈ 34 വര്‍ഷം കൊണ്ട്‌ രണ്ടുലക്ഷം കോടിയുടെ ബാധ്യതയാണ്‌ ഇടതുസര്‍ക്കാര്‍ തങ്ങളുടെ തലയിലേക്ക്‌ വച്ചു തന്നിരിക്കുന്നത്‌. മാത്രമല്ല മുഴുവന്‍ സര്‍ക്കാര്‍ സംവിധാനത്തെയും അവര്‍ കാര്‍ന്നു തിന്നുകയും സദാചാരവിരുദ്ധമാക്കുകയും ചെയ്തിരിക്കുന്നതായും മമത തന്റെ ഫേസ്‌ ബുക്ക്‌ പോസ്റ്റില്‍ കുറിച്ചു.<br/><br />
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ തന്റെ സര്‍ക്കാരിന്‌ നിരവധി സാമ്പത്തിക പ്രതിസന്ധികളെ അതിജീവിക്കേണ്ടി വന്നു. ഇതാണ്‌ സര്‍ക്കാരിന്റെ പ്രധാന നേട്ടം. ചില പ്രത്യേക പ്രകടനങ്ങളില്‍ പശ്ചിമബംഗാള്‍ ദേശീയ ശരാശരി മറികടന്നു എന്നും അവര്‍ പറഞ്ഞു. കൃഷിയും അത്‌ സംബന്ധിച്ചുള്ള മേഖലകളും, വ്യവസായവും സേവനവും എന്നിവയിലെ ജിഡിപി അവര്‍ ഉദാഹരണമായി നല്‍കി. ഈ മേഖലകളില്‍ സംസ്ഥാനം ഇന്ത്യയെക്കാള്‍ മികച്ച വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുകയാണ്‌. 2012-13 കാലയളവില്‍ മുന്‍ വര്‍ഷത്തെക്കാള്‍ റവന്യൂ ശേഖരണം 30 ശതമാനം വര്‍ധിച്ചതായും അവര്‍ ചൂണ്ടിക്കാട്ടി.</p>
<div class="crp_related"><h3>കൂടുതല്‍ വാര്‍ത്തകള്‍ :</h3><ul><li><a href="http://www.janmabhumidaily.com/jnb/News/113485" rel="bookmark" class="crp_title">സോണിയക്ക്‌ തന്നെ തൊടാനാവില്ലെന്ന്‌ മമത</a></li><li><a href="http://www.janmabhumidaily.com/jnb/News/65726" rel="bookmark" class="crp_title">കോണ്‍ഗ്രസ്‌ സഖ്യം ഉപേക്ഷിക്കാന്‍ മമത ഒരുങ്ങുന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/75661" rel="bookmark" class="crp_title">വിദേശനിക്ഷേപം തൊഴില്‍ നഷ്ട്ടപെടുത്തുമെന്നു മംമത</a></li><li><a href="http://www.janmabhumidaily.com/jnb/News/55928" rel="bookmark" class="crp_title">കാര്‍ട്ടൂണ്‍ വിവാദം:ടിവി പരിപാടിക്കിടെ മമത പൊട്ടിത്തെറിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/70683" rel="bookmark" class="crp_title">മന്ത്രിമാര്‍ സ്വത്ത്‌ വിവരങ്ങള്‍  വെളിപ്പെടുത്തണമെന്ന്‌ മമത</a></li><li><a href="http://www.janmabhumidaily.com/jnb/News/103302" rel="bookmark" class="crp_title">ധാപ്പാ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു;  കൗണ്‍സിലറിനെ അറസ്റ്റ് ചെയ്യാന്‍ മമതയുടെ ഉത്തരവ്</a></li><li><a href="http://www.janmabhumidaily.com/jnb/News/74028" rel="bookmark" class="crp_title">തൃണമൂല്‍ യുപിഎ വിട്ടു</a></li><li><a href="http://www.janmabhumidaily.com/jnb/News/52894" rel="bookmark" class="crp_title">&#8216;ടൈം&#8217; വിരുന്നിന്‌  മമതക്ക്‌ &#8216;ടൈമി &#8216;ല്ല</a></li><li><a href="http://www.janmabhumidaily.com/jnb/News/83269" rel="bookmark" class="crp_title">തൃണമൂലിന്റെ അവിശ്വാസപ്രമേയത്തെ സി.പി.എം പിന്തുണയ്ക്കില്ല</a></li><li><a href="http://www.janmabhumidaily.com/jnb/News/105338" rel="bookmark" class="crp_title">മമത സര്‍ക്കാരിനെതിരെ ഇലക്ഷന്‍ കമ്മിഷന്‍ കോടതിയില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/74328" rel="bookmark" class="crp_title">കേന്ദ്രസര്‍ക്കാര്‍ തന്റെ ഫോണ്‍ ചോര്‍ത്തുന്നു: മമത</a></li><li><a href="http://www.janmabhumidaily.com/jnb/News/61637" rel="bookmark" class="crp_title">സിംഗൂര്‍ ഭൂമി ഏറ്റെടുത്തത്‌ ഹൈക്കോടതി റദ്ദാക്കി കര്‍ഷകര്‍ക്ക്‌ ഭൂമി തിരിച്ച്‌ നല്‍കുമെന്ന്‌ മമത</a></li><li><a href="http://www.janmabhumidaily.com/jnb/News/52721" rel="bookmark" class="crp_title">മമത സ്വന്തം ചാനലും പത്രവും തുടങ്ങുന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/71281" rel="bookmark" class="crp_title">മമതയെ വിമര്‍ശിക്കുന്ന പുസ്തകത്തിന്‌ വിലക്ക്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/57337" rel="bookmark" class="crp_title">മമതയ്ക്ക്‌  എന്‍ഡിഎയിലേക്ക്‌ ക്ഷണം</a></li><li><a href="http://www.janmabhumidaily.com/jnb/News/61028" rel="bookmark" class="crp_title">തൃണമൂല്‍ മന്ത്രിമാര്‍ രാജിക്കൊരുങ്ങി</a></li><li><a href="http://www.janmabhumidaily.com/jnb/News/94202" rel="bookmark" class="crp_title">യു.പി.എയില്‍ തുടരാന്‍ ആഗ്രഹിച്ചിരുന്നു &#8211; മമത</a></li><li><a href="http://www.janmabhumidaily.com/jnb/News/100863" rel="bookmark" class="crp_title">മമതയെ വിമര്‍ശിക്കുന്ന സിനിമയ്ക്ക് ബംഗാളില്‍ നിരോധനം</a></li><li><a href="http://www.janmabhumidaily.com/jnb/News/73388" rel="bookmark" class="crp_title">അന്ത്യശാസനത്തില്‍ ഉറച്ചു നില്‍ക്കുന്നതായി മമത</a></li><li><a href="http://www.janmabhumidaily.com/jnb/News/63549" rel="bookmark" class="crp_title">സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഉദ്ദേശ്യമില്ലെന്ന്‌ വൈഎസ്‌ആര്‍ കോണ്‍ഗ്രസ്‌</a></li></ul></div>]]></content:encoded>
			<wfw:commentRss>http://www.janmabhumidaily.com/jnb/News/114921/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>കേരളത്തില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാകും: ഡോ.സ്വാമി</title>
		<link>http://www.janmabhumidaily.com/jnb/News/114919</link>
		<comments>http://www.janmabhumidaily.com/jnb/News/114919#comments</comments>
		<pubDate>Sun, 19 May 2013 17:46:44 +0000</pubDate>
		<dc:creator>admin</dc:creator>
				<category><![CDATA[KERALAM]]></category>

		<guid isPermaLink="false">http://www.janmabhumidaily.com/jnb/?p=114919</guid>
		<description><![CDATA[തിരുവനന്തപുരം: കേരളത്തില്‍ സംഘടിതരായില്ലെങ്കില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാകുന്ന കാലം വിദൂരമല്ലെന്ന്‌ ജനതാപാര്‍ട്ടി അധ്യക്ഷനും മുന്‍കേന്ദ്രമന്ത്രിയുമായ ഡോ.സുബ്രഹ്മണ്യംസ്വാമി. അനന്തപുരി ഹിന്ദുധര്‍മ്മപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ പുത്തരിക്കണ്ടം മൈതാനത്ത്‌ നടന്ന അനന്തപുരി ഹിന്ദുമഹാസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഹിന്ദുക്കള്‍ വെറും 51 ശതമാനംമാത്രമാണ്‌. ഇതൊരു അതിര്‍ത്തിരേഖയാണ്‌. ഇനിയും ഹിന്ദുക്കള്‍ സംഘടിതരായില്ലെങ്കില്‍ കേരളം മുസ്ലിം സംസ്ഥാനമായി മാറും. മുസ്ലിങ്ങള്‍ ആധിപത്യം സ്ഥാപിച്ച രാജ്യങ്ങളെല്ലാം അവര്‍ മുസ്ലിം രാഷ്ട്രങ്ങളാക്കി മാറ്റിയിട്ടുണ്ട്‌. ഇറാനെ 15 വര്‍ഷം കൊണ്ടും ഇറാക്കിനെ 17 വര്‍ഷം കൊണ്ടും ഈജിപ്തിനെ 21 വര്‍ഷം [...]]]></description>
			<content:encoded><![CDATA[<p><a href="http://www.janmabhumidaily.com/jnb/wp-content/uploads/2013/05/ananthapuri-hindhumela-3.jpg"><img src="http://www.janmabhumidaily.com/jnb/wp-content/uploads/2013/05/ananthapuri-hindhumela-3-300x224.jpg" alt="" title="ananthapuri-hindhumela-3" width="300" height="224" class="alignleft size-medium wp-image-114922" /></a>തിരുവനന്തപുരം: കേരളത്തില്‍ സംഘടിതരായില്ലെങ്കില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാകുന്ന കാലം വിദൂരമല്ലെന്ന്‌ ജനതാപാര്‍ട്ടി അധ്യക്ഷനും മുന്‍കേന്ദ്രമന്ത്രിയുമായ ഡോ.സുബ്രഹ്മണ്യംസ്വാമി. അനന്തപുരി ഹിന്ദുധര്‍മ്മപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ പുത്തരിക്കണ്ടം മൈതാനത്ത്‌ നടന്ന അനന്തപുരി ഹിന്ദുമഹാസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.<br/><br />
കേരളത്തില്‍ ഹിന്ദുക്കള്‍ വെറും 51 ശതമാനംമാത്രമാണ്‌. ഇതൊരു അതിര്‍ത്തിരേഖയാണ്‌. ഇനിയും ഹിന്ദുക്കള്‍ സംഘടിതരായില്ലെങ്കില്‍ കേരളം മുസ്ലിം സംസ്ഥാനമായി മാറും. മുസ്ലിങ്ങള്‍ ആധിപത്യം സ്ഥാപിച്ച രാജ്യങ്ങളെല്ലാം അവര്‍ മുസ്ലിം രാഷ്ട്രങ്ങളാക്കി മാറ്റിയിട്ടുണ്ട്‌. ഇറാനെ 15 വര്‍ഷം കൊണ്ടും ഇറാക്കിനെ 17 വര്‍ഷം കൊണ്ടും ഈജിപ്തിനെ 21 വര്‍ഷം കൊണ്ടും അവര്‍ പൂര്‍ണമായും മുസ്ലിംരാഷ്ട്രമാക്കി. എന്നാല്‍ 800 വര്‍ഷം മുസ്ലിങ്ങള്‍ ശ്രമിച്ചിട്ടും 200 വര്‍ഷം ക്രിസ്ത്യാനികള്‍ ശ്രമിച്ചിട്ടും ഭാരതത്തില്‍ ഇപ്പോഴും 80 ശതമാനം ഹിന്ദുക്കള്‍ നിലനില്‍ക്കുന്നത്‌ നമ്മുടെ പൂര്‍വ്വികര്‍ നടത്തിയ പോരാട്ടങ്ങളുടെ പരിണിതഫലമാണ്‌. ആ പാത പിന്തുടരേണ്ടത്‌ അനിവാര്യമായി മാറിയിരിക്കുന്നു.<br/><br />
ഭാരതത്തിലെ സര്‍ക്കാര്‍ ഹിന്ദുവിരുദ്ധ സര്‍ക്കാരാണ്‌. അതുകൊണ്ടാണ്‌ കാശ്മീരിലെ ലക്ഷക്കണക്കിന്‌ ഹിന്ദുപണ്ഡിറ്റുകള്‍ അഭയാര്‍ഥികളായി മാറിയത്‌. ഭാരതത്തില്‍ ഏകീകൃത സിവില്‍കോഡ്‌ നടപ്പാക്കാന്‍ അനുവദിക്കില്ല. പക്ഷേ ആസ്ത്രേലിയയിലോ അമേരിക്കയിലോ ഈ ആവശ്യം ഉന്നയിക്കില്ല. കാരണം അവിടെ ക്രിസ്ത്യാനികളുടെ ഭരണമാണ്‌. അവര്‍ സംഘടിതരാണ്‌. ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള ഭാരതത്തില്‍ മുസ്ലിങ്ങള്‍ക്ക്‌ അവരുടെ ആചാരരീതികള്‍ തുടരാനുള്ള സ്വാതന്ത്ര്യമുണ്ട്‌. എന്നാല്‍ മുസ്ലിം രാഷ്ട്രമായ സൗദി അറേബ്യയില്‍ പതിനായിരക്കണക്കിന്‌ മലയാളികളുണ്ട്‌. അവര്‍ക്ക്‌ അവിടെ ഒരു അമ്പലം പണിയാനാകുമോ. കേരളത്തിലെ ക്ഷേത്രങ്ങള്‍ മുഴുവന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. എന്തുകൊണ്ട്‌ മസ്ജിദുകളും ക്രിസ്ത്യന്‍ പള്ളികളും ഏറ്റെടുക്കുന്നില്ല.<br/><br />
ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ്‌ മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടപ്പോള്‍ ഇറ്റാലിയന്‍ നാവികര്‍ക്കുവേണ്ടി ആര്‍ച്ച്‌ ബിഷപ്പ്‌ ഇടപെട്ടു. ഇറ്റലിയില്‍ പോയ നാവികര്‍ മടങ്ങിവരാതായപ്പോള്‍ കേരളസര്‍ക്കാര്‍ ഒന്നും ചെയ്തില്ല. താന്‍ കോടതിയില്‍ പോയതുകൊണ്ടാണ്‌ ഇറ്റാലിയന്‍ നാവികര്‍ക്ക്‌ മടങ്ങിവരേണ്ട സ്ഥിതിവിശേഷമുണ്ടായത്‌. ഇന്നവര്‍ ഇവിടെ പാര്‍ട്ടികളില്‍ പങ്കെടുത്ത്‌ ഉല്ലസിക്കുകയാണ്‌. പ്രത്യേക കോടതിയില്‍ വിചാരണ നടത്തുന്നത്‌ പോലും ഒന്നുമായില്ല.<br/><br />
മാറാട്‌ എട്ട്‌ ഹിന്ദുസഹോദരന്മാര്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ട സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന്‌ ഹൈക്കോടതി പറഞ്ഞിട്ട്‌ എന്തായി. ഒന്നും നടന്നില്ല. കാരണം ഒരുവശത്ത്‌ ഭരണകക്ഷിയായ മുസ്ലിം ലീഗാണ്‌. മലപ്പുറത്ത്‌ ഇന്ന്‌ ഒരു ഹിന്ദുവിന്‌ അവന്റെ വസ്തു മറ്റൊരു ഹിന്ദുവിന്‌ വില്‍ക്കാനാവാത്ത അവസ്ഥയാണ്‌. തിരൂരില്‍ തുഞ്ചത്ത്‌ എഴുത്തച്ഛന്റെ സ്മരണ നിലനിര്‍ത്താനാവാത്ത അവസ്ഥയാണ്‌. ഇതിനുകാരണം എന്തെന്ന്‌ കേരളത്തിലെ ഹിന്ദുക്കള്‍ ഇനിയെങ്കിലും ചിന്തിക്കണം. 51 ശതമാനത്തില്‍ പകുതിയെങ്കിലും സംഘടിതരായി ഹിന്ദുവോട്ട്‌ ബാങ്കായി മാറിയാല്‍ രാഷ്ട്രീയകക്ഷികളുടെ നിലപാട്‌ മാറും. ഇന്ന്‌ മതേതരത്വത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മുഖംമൂടിയണിഞ്ഞ്‌ നടത്തുന്ന ന്യൂനപക്ഷപ്രീണനത്തിന്‌ മാറ്റമുണ്ടാകും. അതിന്‌ ഹിന്ദുസമുദായം തയ്യാറാകണം. ജാതിവ്യവസ്ഥകള്‍ മറന്ന്‌ ഹിന്ദുക്കള്‍ ഒറ്റക്കെട്ടാകണം.<br/><br />
സനാതന ധര്‍മ്മത്തെ മറന്നതാണ്‌ ഇന്ന്‌ ഭാരതം നേരിടുന്ന വെല്ലുവിളി. അഴിമതിയും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ഉണ്ടാകുന്നതിന്‌ പിന്നില്‍ ഇതാണ്‌. ആര്‍ത്തി മനുഷ്യനെ അഴിമതിക്കാരനാക്കുന്നു. ഭാരത സംസ്കാരം എല്ലാം ത്യജിക്കാനാണ്‌ പഠിപ്പിച്ചത്‌. എന്നാല്‍ ഉപഭോഗ സംസ്കാരത്തിന്റെ തള്ളിക്കയറ്റത്തില്‍ മനുഷ്യന്‍ സമ്പത്തിനുപുറകെ പോകുന്നു. നമ്മുടെ സംസ്കാരത്തെക്കുറിച്ചുള്ള അഭിമാനം നമുക്കുണ്ടാകണം. നാസയില്‍ ഇന്ന്‌ സംസ്കൃതം പഠിപ്പിക്കുന്നു. വിദേശ രാജ്യങ്ങളില്‍ യോഗ അഭ്യസിപ്പിക്കുന്നു. ഓസ്കാര്‍ അവാര്‍ഡ്‌ ജേതാവ്‌ ജൂലിയ റോബര്‍ട്സിനെപ്പോലുള്ള ആയിരക്കണക്കിന്‌ വിദേശികള്‍ ഹിന്ദുമതം സ്വീകരിക്കുന്നു. പക്ഷേ ഭാരതീയര്‍ മാത്രം ഇത്‌ ഉള്‍ക്കൊള്ളുന്നില്ല. സനാതനധര്‍മ്മത്തിലധിഷ്ഠിതമായ ജീവിതരീതിയിലൂടെ ഹിന്ദുക്കള്‍ സംഘടിച്ചാല്‍ ഇന്നത്തെ ദുരവസ്ഥയ്ക്ക്‌ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.<br/><br />
മുന്‍കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ആധുനിക കാലഘട്ടത്തില്‍ എല്ലാവര്‍ക്കും നീതി ഉറപ്പാക്കുന്ന പുതിയ ഭരണസംവിധാനത്തിനുവേണ്ടി ഹിന്ദുക്കള്‍ പോരാടണമെന്ന്‌ അദ്ദേഹം പറഞ്ഞു. രഞ്ജിത്ത്‌ കാര്‍ത്തികേയന്‍ ആധ്യക്ഷ്യം വഹിച്ചു. ഉത്രാടംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ അനുഗ്രഹപ്രഭാഷണം നടത്തി. ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമം മഠാധിപതി സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി, എം.ഗോപാല്‍, പി.അശോക്‌ കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. കെ.രാജശേഖരന്‍ സ്വാഗതവും പ്രൊഫ.സുഭാഷ്‌ നന്ദിയും പറഞ്ഞു.</p>
<div class="crp_related"><h3>കൂടുതല്‍ വാര്‍ത്തകള്‍ :</h3><ul><li><a href="http://www.janmabhumidaily.com/jnb/News/93176" rel="bookmark" class="crp_title">എല്ലാമേഖലയിലും ഹിന്ദുക്കള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നു: കുമ്മനം രാജശേഖരന്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/67860" rel="bookmark" class="crp_title">പാക്കിസ്ഥാനില്‍ ഹിന്ദുക്കള്‍ രക്ഷാബന്ധന്‍ ആഘോഷിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/93885" rel="bookmark" class="crp_title">ഹിന്ദുവിന്‌ വീര്യം വേണ്ടുവോളമുണ്ട്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/106105" rel="bookmark" class="crp_title">ഹിന്ദുഐക്യം അകലെയല്ല: സ്വാമി വിവിക്താനന്ദ സരസ്വതി</a></li><li><a href="http://www.janmabhumidaily.com/jnb/News/35085" rel="bookmark" class="crp_title">ഹിന്ദുസമൂഹം വിരാട്‌രൂപം ആര്‍ജിക്കണം: സിംഗാള്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/35371" rel="bookmark" class="crp_title">ക്ഷേത്രങ്ങളുടെ മോചനത്തിനായി  വിഎച്ച്പി പ്രക്ഷോഭത്തിന്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/76421" rel="bookmark" class="crp_title">ഹിന്ദുഐക്യം  അനിവാര്യം: എസ്‌എന്‍ഡിപി</a></li><li><a href="http://www.janmabhumidaily.com/jnb/News/89133" rel="bookmark" class="crp_title">ഹിന്ദുവിനെ തീവ്രവാദത്തിലേക്ക്‌ തള്ളിവിടരുത്‌: തുഷാര്‍ വെള്ളാപ്പള്ളി</a></li><li><a href="http://www.janmabhumidaily.com/jnb/News/106634" rel="bookmark" class="crp_title">അയോധ്യയില്‍ രാമക്ഷേത്രം മാത്രം: സിംഗാള്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/79733" rel="bookmark" class="crp_title">സമുദ്രവിഭവങ്ങള്‍ ഹിന്ദു മത്സ്യത്തൊഴിലാളികള്‍ക്ക്‌ സംവരണം ചെയ്യണം: തൊഗാഡിയ</a></li><li><a href="http://www.janmabhumidaily.com/jnb/News/90332" rel="bookmark" class="crp_title">ഹിന്ദു സമൂഹത്തെ സംഘടിപ്പിച്ച്‌ നാടിനെ വൈഭവപൂര്‍ണം ആക്കുകയാണ്‌ സംഘത്തിണ്റ്റെ ലക്ഷ്യം: പി. മോഹനന്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/55132" rel="bookmark" class="crp_title">പ്രശ്ന പരിഹാരത്തിന്‌ ഹിന്ദു ഐക്യം വേണം: തൊഗാഡിയ</a></li><li><a href="http://www.janmabhumidaily.com/jnb/News/70446" rel="bookmark" class="crp_title">ഹിന്ദുക്കള്‍ ഇന്ത്യയിലേക്ക്‌ കുടിയേറിയിട്ടില്ലെന്ന്‌ പാക്കിസ്ഥാന്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/97979" rel="bookmark" class="crp_title">അറസ്റ്റ്‌ ചെയ്താല്‍ ആയിരക്കണക്കിന്‌ ഹിന്ദുക്കള്‍ ഒപ്പം വരുമെന്ന്‌ തൊഗാഡിയ</a></li><li><a href="http://www.janmabhumidaily.com/jnb/News/84531" rel="bookmark" class="crp_title">ഹൈന്ദവസമൂഹം ഉയിര്‍ത്തെഴുന്നേല്‍പ്പില്‍: ഇ.എസ്‌. ബിജു</a></li><li><a href="http://www.janmabhumidaily.com/jnb/News/3690" rel="bookmark" class="crp_title">പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ടത് &#8211; വെള്ളാപ്പള്ളി</a></li><li><a href="http://www.janmabhumidaily.com/jnb/News/89446" rel="bookmark" class="crp_title">ഇറ്റാലിയന്‍ നാവികരെ രക്ഷിക്കാന്‍ സോണിയ ഇടപെട്ടു: സിംഗാള്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/56435" rel="bookmark" class="crp_title">ഹിന്ദുക്കള്‍ ഇനിയും കാഴ്ചപ്പണ്ടങ്ങളാകരുത്‌: ശശികലടീച്ചര്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/96928" rel="bookmark" class="crp_title">ആഘോഷങ്ങള്‍ക്ക്‌ അവധി നല്‍കി സമാജനിര്‍മാണത്തിന്‌ ഹിന്ദുക്കള്‍ ഊന്നല്‍ നല്‍കണം: ശശികല ടീച്ചര്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/102757" rel="bookmark" class="crp_title">പാക്കിസ്ഥാനിലും ബംഗ്ലാദേശിലും ഹിന്ദു സുരക്ഷ ഉറപ്പാക്കണം: ആര്‍എസ്‌എസ്‌</a></li></ul></div>]]></content:encoded>
			<wfw:commentRss>http://www.janmabhumidaily.com/jnb/News/114919/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>മന്ത്രി വാക്ക്‌ പാലിച്ചില്ല; ആദിവാസി സംഘം വീണ്ടും ഭൂമി കയ്യേറി</title>
		<link>http://www.janmabhumidaily.com/jnb/News/114914</link>
		<comments>http://www.janmabhumidaily.com/jnb/News/114914#comments</comments>
		<pubDate>Sun, 19 May 2013 17:43:24 +0000</pubDate>
		<dc:creator>admin</dc:creator>
				<category><![CDATA[KERALAM]]></category>

		<guid isPermaLink="false">http://www.janmabhumidaily.com/jnb/?p=114914</guid>
		<description><![CDATA[മാനന്തവാടി: മന്ത്രിയുമായി ഉണ്ടാക്കിയ കരാറുകള്‍ പാലിക്കാത്തതിനെതുടര്‍ന്ന്‌ കേരളാ ആദിവാസി സംഘം രണ്ടാംഘട്ട ഭൂസമരത്തിന്‌ തുടക്കമിട്ടു. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ തലപ്പുഴ ഇടിക്കരയിലെ അവകാശഭൂമിയില്‍ കുടില്‍കെട്ടി ഇടിക്കരയിലെ നിക്ഷിപ്ത വനഭൂമി കയ്യേറിയത്‌. കഴിഞ്ഞ മെയ്മാസത്തില്‍ ജില്ലയിലെ ഒണ്ടയങ്ങാടി, തൃശ്ശിലേരി മൊട്ട, തലപ്പുഴ കമ്പിപാലത്തിന്‌ സമീപത്തെ നിക്ഷിപ്തവനഭൂമിയും കരിമ്പില്‍ പെരണശ്ശേരി, പാതിരിമന്ദം, ചുരുളി, കുനിയിമ്മല്‍ എന്നിവിടങ്ങളിലെ ഭൂമിയും കയ്യേറിയിരുന്നു. അന്ന്‌ പട്ടിക വര്‍ഗയുവജനക്ഷേമ വകുപ്പ്‌ മന്ത്രി ഏപ്രില്‍ 31നകം മുഴുവന്‍ ആദിവാസികള്‍ക്ക്‌ ഭൂമി നല്‍കുമെന്ന്‌ ഉറപ്പ്‌ നല്‍കിയിരുന്നു. സമയം കഴിഞ്ഞിട്ടും നടപടികള്‍ [...]]]></description>
			<content:encoded><![CDATA[<p><a href="http://www.janmabhumidaily.com/jnb/wp-content/uploads/2013/05/ad.jpg"><img src="http://www.janmabhumidaily.com/jnb/wp-content/uploads/2013/05/ad-300x192.jpg" alt="" title="ad" width="300" height="192" class="alignleft size-medium wp-image-114916" /></a>മാനന്തവാടി: മന്ത്രിയുമായി ഉണ്ടാക്കിയ കരാറുകള്‍ പാലിക്കാത്തതിനെതുടര്‍ന്ന്‌ കേരളാ ആദിവാസി സംഘം രണ്ടാംഘട്ട ഭൂസമരത്തിന്‌ തുടക്കമിട്ടു. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ തലപ്പുഴ ഇടിക്കരയിലെ അവകാശഭൂമിയില്‍ കുടില്‍കെട്ടി ഇടിക്കരയിലെ നിക്ഷിപ്ത വനഭൂമി കയ്യേറിയത്‌. <br/><br />
കഴിഞ്ഞ മെയ്മാസത്തില്‍ ജില്ലയിലെ ഒണ്ടയങ്ങാടി, തൃശ്ശിലേരി മൊട്ട, തലപ്പുഴ കമ്പിപാലത്തിന്‌ സമീപത്തെ നിക്ഷിപ്തവനഭൂമിയും കരിമ്പില്‍ പെരണശ്ശേരി, പാതിരിമന്ദം, ചുരുളി, കുനിയിമ്മല്‍ എന്നിവിടങ്ങളിലെ ഭൂമിയും കയ്യേറിയിരുന്നു. അന്ന്‌ പട്ടിക വര്‍ഗയുവജനക്ഷേമ വകുപ്പ്‌ മന്ത്രി ഏപ്രില്‍ 31നകം മുഴുവന്‍ ആദിവാസികള്‍ക്ക്‌ ഭൂമി നല്‍കുമെന്ന്‌ ഉറപ്പ്‌ നല്‍കിയിരുന്നു. സമയം കഴിഞ്ഞിട്ടും നടപടികള്‍ ഉണ്ടാകാത്തതിനെതുടര്‍ന്നാണ്‌ ഇന്നലെ ഉച്ചയോടെ മന്ത്രിയുടെ പഞ്ചായത്തില്‍പ്പെട്ട സ്ഥലത്തുതന്നെയാണ്‌ ആദിവാസി സംഘത്തിന്റെ നേതൃത്വത്തില്‍ അവകാശഭൂമി കയ്യേറിയത്‌. <br/><br />
എഴുപതോളം കുടുംബങ്ങളാണ്‌ ഭൂമി കയ്യേറി അവകാശം സ്ഥാപിച്ചത്‌. കേരളാ ആദിവാസി സംഘം നേതാക്കള്‍ സമരത്തിന്‌ നേതൃത്വം നല്‍കി.<br />
കേരളാ ആദിവാസി സംഘം ജില്ലാ സെക്രട്ടറി പി.ആര്‍.വിജയന്‍, ബിജെപി മാനന്തവാടി നിയോജകമണ്ഡലം കണ്‍വീനര്‍ സജിശങ്കര്‍, പാലേരി രാമന്‍, വി.നാരായണന്‍, ഓമന ഗോപിനാഥ്‌, രവി വാളയോട്ടില്‍, പ്രകാശന്‍ കണ്ടത്തില്‍, കെ.സുബ്രഹ്മണ്യന്‍, ശശി തലപ്പുഴ തുടങ്ങിയവരുടെ നേതൃത്വത്തിലാണ്‌ വനഭൂമിയില്‍ അവകാശം സ്ഥാപിച്ചത്‌. സമരം വിവിധ പഞ്ചായത്തുകളിലേക്ക്‌ വ്യാപിപ്പിച്ച്‌ വരുംദിവസങ്ങളില്‍ അവകാശം സ്ഥാപിക്കുമെന്ന്‌ നേതാക്കള്‍ പറഞ്ഞു.</p>
<div class="crp_related"><h3>കൂടുതല്‍ വാര്‍ത്തകള്‍ :</h3><ul><li><a href="http://www.janmabhumidaily.com/jnb/News/55500" rel="bookmark" class="crp_title">വയനാട്ടില്‍ വീണ്ടും ഭൂമി കയ്യേറ്റം</a></li><li><a href="http://www.janmabhumidaily.com/jnb/News/65506" rel="bookmark" class="crp_title">ആദിവാസികള്‍ കരിന്തണ്ടന്‍ ചുരം സ്തംഭിപ്പിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/64588" rel="bookmark" class="crp_title">ആദിവാസി ഭൂസമരം: പ്രഖ്യാപനങ്ങളില്‍ വിശ്വസിച്ച്‌ സമരം അവസാനിപ്പിക്കില്ലെന്ന്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/3954" rel="bookmark" class="crp_title">ശ്രേയാംസ് കുമാറിന്റെ ഭൂമിയിലേക്ക് നടത്തിയ മാര്‍ച്ച് തടഞ്ഞു</a></li><li><a href="http://www.janmabhumidaily.com/jnb/News/16549" rel="bookmark" class="crp_title">സുസ്‌ലോണ്‍ ഇരുമുന്നണിക്കും പഥ്യം</a></li><li><a href="http://www.janmabhumidaily.com/jnb/News/62421" rel="bookmark" class="crp_title">ആദിവാസി പ്രശ്നത്തില്‍ ഇറങ്ങിപ്പോക്ക്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/59543" rel="bookmark" class="crp_title">പകര്‍ച്ചവ്യാധി പ്രതിരോധം: ആദിവാസി  മേഖലകളില്‍ ഇന്ന്‌ ബോധവത്കരണം</a></li><li><a href="http://www.janmabhumidaily.com/jnb/News/12075" rel="bookmark" class="crp_title">സംസ്ഥാന ആദിവാസി കലാമേള ൮ മുതല്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/114726" rel="bookmark" class="crp_title">എതിര്‍പ്പുകള്‍ക്കെതിരെ അരിപ്പ ഭൂസമരത്തിന്‌ ആദ്യജയം</a></li><li><a href="http://www.janmabhumidaily.com/jnb/News/109267" rel="bookmark" class="crp_title">അട്ടപ്പാടിയിലെ ശിശുമരണം: വീഴ്ച പറ്റിയെന്ന്‌ ജയലക്ഷ്മി</a></li><li><a href="http://www.janmabhumidaily.com/jnb/News/105455" rel="bookmark" class="crp_title">പാക്കിസ്ഥാനില്‍ ആദ്യമായി ആദിവാസി സ്ത്രീകള്‍ തെരഞ്ഞെടുപ്പ്‌ രംഗത്ത്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/104119" rel="bookmark" class="crp_title">ശബരി റെയില്‍പ്പാതയ്ക്ക് നീക്കിവയ്ക്കാന്‍ പണമില്ല &#8211; ആര്യാടന്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/76236" rel="bookmark" class="crp_title">ആദിവാസി കോളനികളിലേക്കുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്താന്‍ പദ്ധതി</a></li><li><a href="http://www.janmabhumidaily.com/jnb/News/12188" rel="bookmark" class="crp_title">ആദിവാസി പുനരധിവാസത്തിണ്റ്റെ ലക്ഷ്യം അട്ടിമറിക്കാന്‍ നീക്കം: ആദിവാസിഫോറം</a></li><li><a href="http://www.janmabhumidaily.com/jnb/News/23406" rel="bookmark" class="crp_title">മുക്കുഴി ശിവ ക്ഷേത്ര കയ്യേറ്റം : തര്‍ക്കം പരിഹരിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/19627" rel="bookmark" class="crp_title">മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി : ആറ് പേര്‍ അറസ്റ്റില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/16762" rel="bookmark" class="crp_title">തിരുവഞ്ചൂരിന്റെ നിലപാടുമാറ്റം ഭൂമാഫിയയെ സഹായിക്കാന്‍: രാധാകൃഷ്ണന്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/1248" rel="bookmark" class="crp_title">ആദിവാസി സ്ത്രീ മരിച്ച നിലയില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/36388" rel="bookmark" class="crp_title">കോഴിമല രാജാവിന്‌ ആയിരങ്ങളുടെ അന്ത്യാഞ്ജലി</a></li><li><a href="http://www.janmabhumidaily.com/jnb/News/86098" rel="bookmark" class="crp_title">ഭൂമി കൈയ്യേറ്റം: എം.വി ശ്രേയാംസ്‌കുമാറിന്റെ ഹര്‍ജി തള്ളി</a></li></ul></div>]]></content:encoded>
			<wfw:commentRss>http://www.janmabhumidaily.com/jnb/News/114914/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>പ്രസിഡന്റാകാനും തര്‍ക്കം</title>
		<link>http://www.janmabhumidaily.com/jnb/News/114913</link>
		<comments>http://www.janmabhumidaily.com/jnb/News/114913#comments</comments>
		<pubDate>Sun, 19 May 2013 17:42:40 +0000</pubDate>
		<dc:creator>admin</dc:creator>
				<category><![CDATA[BREAKING NEWS]]></category>

		<guid isPermaLink="false">http://www.janmabhumidaily.com/jnb/?p=114913</guid>
		<description><![CDATA[തിരുവനന്തപുരം: ആഭ്യന്തരവകുപ്പ്‌ വിട്ടുകൊടുക്കുന്നതിനെ എ ഗ്രൂപ്പ്‌ എതിര്‍ക്കുകയും ഉപമുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഘടക കക്ഷികള്‍ തര്‍ക്കം ഉന്നയിക്കുകയും ചെയ്തതോടെ മന്ത്രിസഭാപുനഃസംഘടന വൈകുമെന്ന്‌ ഉറപ്പായി. രമേശ്ചെന്നിത്തല മന്ത്രിസഭയിലെത്തിയാല്‍ ഒഴിവുവരുന്ന കെപിസിസി പ്രസിഡന്റ്‌ സ്ഥാനത്തെച്ചൊല്ലിയും കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കം രൂക്ഷമാകുകയാണ്‌. പ്രസിഡന്റാകാന്‍ തയ്യാറാണെന്ന്‌ കേന്ദ്രമന്ത്രി മുല്ലപ്പള്ളിരാമചന്ദ്രന്‍ ഇന്നലെ പ്രഖ്യാപിച്ചതോടെയാണിത്‌. പ്രസിഡന്റാകാനുള്ള മോഹവുമായി മറ്റു ചിലരും ചരടുവലികള്‍ തുടങ്ങിയിട്ടുണ്ട്‌. ആഭ്യന്തരവകുപ്പ്‌ വിട്ടുകൊടുക്കുന്നതിനെ എ ഗ്രൂപ്പ്‌ ശക്തമായാണ്‌ എതിര്‍ക്കുന്നത്‌. ഉപമുഖ്യമന്ത്രി പദം നല്‍കാമെന്ന നിര്‍ദേശം ചില നേതാക്കള്‍ക്കുണ്ടെങ്കിലും മുസ്ലിംലീഗിനും കേരളാകോണ്‍ഗ്രസ്‌ എമ്മിനും ഇതിനോട്‌ യോജിപ്പില്ല. ഉപമുഖ്യമന്ത്രി [...]]]></description>
			<content:encoded><![CDATA[<p><a href="http://www.janmabhumidaily.com/jnb/wp-content/uploads/2013/05/Ramesh_Chennithala.jpg"><img src="http://www.janmabhumidaily.com/jnb/wp-content/uploads/2013/05/Ramesh_Chennithala-287x300.jpg" alt="" title="Ramesh_Chennithala" width="287" height="300" class="alignleft size-medium wp-image-114915" /></a>തിരുവനന്തപുരം: ആഭ്യന്തരവകുപ്പ്‌ വിട്ടുകൊടുക്കുന്നതിനെ എ ഗ്രൂപ്പ്‌ എതിര്‍ക്കുകയും ഉപമുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഘടക കക്ഷികള്‍ തര്‍ക്കം ഉന്നയിക്കുകയും ചെയ്തതോടെ മന്ത്രിസഭാപുനഃസംഘടന വൈകുമെന്ന്‌ ഉറപ്പായി. രമേശ്ചെന്നിത്തല മന്ത്രിസഭയിലെത്തിയാല്‍ ഒഴിവുവരുന്ന കെപിസിസി പ്രസിഡന്റ്‌ സ്ഥാനത്തെച്ചൊല്ലിയും കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കം രൂക്ഷമാകുകയാണ്‌. പ്രസിഡന്റാകാന്‍ തയ്യാറാണെന്ന്‌ കേന്ദ്രമന്ത്രി മുല്ലപ്പള്ളിരാമചന്ദ്രന്‍ ഇന്നലെ പ്രഖ്യാപിച്ചതോടെയാണിത്‌. പ്രസിഡന്റാകാനുള്ള മോഹവുമായി മറ്റു ചിലരും ചരടുവലികള്‍ തുടങ്ങിയിട്ടുണ്ട്‌. <br/><br />
ആഭ്യന്തരവകുപ്പ്‌ വിട്ടുകൊടുക്കുന്നതിനെ എ ഗ്രൂപ്പ്‌ ശക്തമായാണ്‌ എതിര്‍ക്കുന്നത്‌. ഉപമുഖ്യമന്ത്രി പദം നല്‍കാമെന്ന നിര്‍ദേശം ചില നേതാക്കള്‍ക്കുണ്ടെങ്കിലും മുസ്ലിംലീഗിനും കേരളാകോണ്‍ഗ്രസ്‌ എമ്മിനും ഇതിനോട്‌ യോജിപ്പില്ല. ഉപമുഖ്യമന്ത്രി ആരാകണമെന്ന്‌ യുഡിഎഫ്‌ യോഗത്തിലാണ്‌ തീരുമാനിക്കേണ്ടതെന്നാണ്‌ ഘടക കക്ഷികളുടെ നിലപാട്‌. <br/><br />
താനും ഉപമുഖ്യമന്ത്രിസ്ഥാനത്തിന്‌ യോഗ്യനാണെന്ന കെ എം മാണിയുടെ നിലപാട്‌ നിര്‍ണ്ണായകമാണ്‌. വിഷയം യു ഡി എഫില്‍ ചര്‍ച്ച ചെയ്യണമെന്ന നിര്‍ദേശം ഉന്നംവെക്കുന്നതും വിശാലമായ രാഷ്ട്രീയ ലക്ഷ്യങ്ങളാണ്‌. പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ്‌ വേണമെന്ന ആവശ്യവും ഇതിനൊപ്പം മാണി ഉന്നയിച്ച്‌ കഴിഞ്ഞു. 39 എം എല്‍ എമാര്‍ മാത്രമുള്ള കോണ്‍ഗ്രസില്‍ നിന്ന്‌ മുഖ്യമന്ത്രി ഉള്‍പ്പടെ പത്ത്‌ മന്ത്രിമാരുണ്ടെന്നിരിക്കെ ഇനി ഉപമുഖ്യമന്ത്രി പദം കൂടി നല്‍കുന്നതിനോട്‌ ലീഗിനും യോജിപ്പില്ല. അങ്ങിനെയെങ്കില്‍ 20 എം എല്‍ എമാരുള്ള തങ്ങള്‍ക്കും ഉപമുഖ്യമന്ത്രിപദം അവകാശപ്പെടാമെന്നാണ്‌ ലീഗിന്റെ പക്ഷം. പരസ്യമായി ഇതുവരെ ഈ ആവശ്യം ഉന്നയിച്ചിട്ടില്ലെങ്കിലും വിഷയം ചര്‍ച്ച ചെയ്യാന്‍ ലീഗ്‌ സെക്രട്ടേറിയറ്റ്‌ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്‌. കുഞ്ഞാലിക്കുട്ടിയും ഉപമുഖ്യമന്ത്രിസ്ഥാനത്തിന്‌ യോഗ്യനാണെന്ന്‌ മന്ത്രി കെ.സി.ജോസഫിന്റെ പ്രസ്താവനയും ശ്രദ്ധേയമാണ്‌. <br/><br />
ഐ ഗ്രൂപ്പ്‌ മന്ത്രിമാരില്‍ ആരെങ്കിലും കൈവശം വെച്ചിരിക്കുന്ന വകുപ്പുകള്‍ രമേശിന്‌ എടുക്കാമെന്ന നിര്‍ദേശമാണ്‌ എ വിഭാഗത്തിനുള്ളത്‌. എന്നാല്‍, ആഭ്യന്തരവകുപ്പ്‌ ഇല്ലാതെ മന്ത്രിസഭയിലേക്ക്‌ പോകുന്നത്‌ ആത്മഹത്യപരമായിരിക്കുമെന്ന്‌ ഐ വിഭാഗം നേതാക്കള്‍ രമേശിന്‌ മുന്നറിയിപ്പ്‌ നല്‍കി. പുനഃസംഘടനാചര്‍ച്ചകളില്‍ ആഭ്യന്തരവകുപ്പും ഉപമുഖ്യമന്ത്രിപദവും ചോദിക്കാനാണ്‌ രമേശിന്റെ വീട്ടില്‍ കഴിഞ്ഞദിവസം ചേര്‍ന്ന ഐ വിഭാഗം നേതാക്കളുടെ യോഗം തീരുമാനിച്ചത്‌. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ രമേശ്‌ ചെന്നിത്തല മന്ത്രിസഭയില്‍ നിര്‍ണ്ണായക സ്ഥാനത്ത്‌ വരേണ്ടത്‌ അനിവാര്യമാണെന്നാണ്‌ ഐ ഗ്രൂപ്പ്‌ നേതാക്കളുടെ വാദം. കെ സുധാകരനും കെപിസിസി ജനറല്‍സെക്രട്ടറി ശൂരനാട്‌ രാജശേഖരനുമാണ്‌ ഐ ഗ്രൂപ്പിന്‌ വേണ്ടി ചര്‍ച്ചകള്‍ നയിച്ചത്‌. ആഭ്യന്തരവകുപ്പില്ലാതെ മന്ത്രിസഭയില്‍ ചേരരുതെന്ന ഐ ഗ്രൂപ്പ്‌ നേതാക്കള്‍ രമേശിന്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. <br/><br />
പ്രതിരോധമന്ത്രി എ.കെ.ആന്റണി നടത്തിയ ചര്‍ച്ചകളില്‍ ഇരു ഗ്രൂപ്പുകളിലേയും പ്രമുഖരാണ്‌ നിലപാട്‌ വ്യക്തമാക്കിയത്‌. ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയും ഇക്കാര്യത്തില്‍ പരസ്യമായി പ്രതികരിച്ചിട്ടില്ല. ആന്റണിയെ കണ്ട തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ.ബാബുവും ആഭ്യന്തരം വിട്ടുനല്‍കാന്‍ കഴിയില്ലെന്ന്‌ കാര്യകാരണ സഹിതം വിശദീകരിച്ചു. ആഭ്യന്തരം മുഖ്യമന്ത്രി കൈവശം വെച്ചിരുന്നതാണ്‌. ഒരു പ്രത്യേക സാഹചര്യത്തിലാണ്‌ മറ്റൊരു മന്ത്രിക്ക്‌ കൈമാറിയത്‌. എ-ഗ്രൂപ്പ്‌ കൈവശം വെച്ചിരുന്ന റവന്യൂവകുപ്പ്‌ ഐ ഗ്രൂപ്പ്‌ മന്ത്രിക്ക്‌ നല്‍കി കഴിഞ്ഞു. മുന്‍കാലങ്ങളില്‍ കെപിസിസി പ്രസിഡന്റുമാര്‍ മന്ത്രിമാരയപ്പോള്‍ അവര്‍ക്കൊന്നും ആഭ്യന്തരവകുപ്പ്‌ നല്‍കിയിട്ടില്ലെന്നും ഉദാഹരണങ്ങള്‍ നിരത്തി എ ഗ്രൂപ്പ്‌ വാദിക്കുന്നുണ്ട്‌.<br/><br />
പുനഃസംഘടന സംബന്ധിച്ച്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയും തമ്മില്‍ നേരിട്ട്‌ ഇതുവരെ ചര്‍ച്ച നടന്നിട്ടില്ല. ഇരു ഗ്രൂപ്പുകളും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചശേഷം മാത്രമേ ഇവര്‍ തമ്മില്‍ നേരിട്ട്‌ ചര്‍ച്ചയുണ്ടാകൂ. ഇരു കൂട്ടരും കാര്യമായ വിട്ടുവീഴ്ചകള്‍ക്ക്‌ തയ്യാറല്ലാത്തതിനാല്‍ പ്രതിസന്ധി രൂക്ഷമാകാനാണ്‌ സാധ്യത.</p>
<div class="crp_related"><h3>കൂടുതല്‍ വാര്‍ത്തകള്‍ :</h3><ul><li><a href="http://www.janmabhumidaily.com/jnb/News/114602" rel="bookmark" class="crp_title">ചെന്നിത്തലയുടെ വകുപ്പ്‌ തര്‍ക്കത്തില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/114782" rel="bookmark" class="crp_title">തിരുവഞ്ചൂര്‍ ഇടഞ്ഞു പുനഃസംഘടന നീളുന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/61920" rel="bookmark" class="crp_title">കെപിസിസി പുന:സംഘടനാ തര്‍ക്കം മൂര്‍ഛിക്കുന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/85436" rel="bookmark" class="crp_title">കെപിസിസി പുന:സംഘടനാ പട്ടിക ഹൈക്കമാന്‍ഡ്‌ അംഗീകരിക്കില്ല</a></li><li><a href="http://www.janmabhumidaily.com/jnb/News/114663" rel="bookmark" class="crp_title">ഉപമുഖ്യമന്ത്രി പദത്തിന് താന്‍ അര്‍ഹന്‍  &#8211; കെ.എം മാണി</a></li><li><a href="http://www.janmabhumidaily.com/jnb/News/50815" rel="bookmark" class="crp_title">അഹമ്മദിന്‌ ക്യാബിനറ്റ്‌ പദവി നല്‍കി  ലീഗിനെ അനുനയിപ്പിക്കാന്‍ നീക്കം</a></li><li><a href="http://www.janmabhumidaily.com/jnb/News/106784" rel="bookmark" class="crp_title">എന്‍എംസി ഗ്രൂപ്പ്‌ ഉത്രാടംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയെ ആദരിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/50053" rel="bookmark" class="crp_title">അനൂപും നെല്ലൂരും തങ്ങളെ കണ്ടു അവകാശവാദത്തിലുറച്ച്‌ ലീഗ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/84546" rel="bookmark" class="crp_title">കെപിസിസി പുന:സംഘടനാ പ്രഖ്യാപനം മുടങ്ങി</a></li><li><a href="http://www.janmabhumidaily.com/jnb/News/51317" rel="bookmark" class="crp_title">കോണ്‍ഗ്രസ്‌ കീഴടങ്ങി</a></li><li><a href="http://www.janmabhumidaily.com/jnb/News/52248" rel="bookmark" class="crp_title">ഹൈക്കമാണ്ട്‌ വിരട്ടി; ചെന്നിത്തല കീഴടങ്ങി</a></li><li><a href="http://www.janmabhumidaily.com/jnb/News/85667" rel="bookmark" class="crp_title">കോണ്‍ഗ്രസ്‌ പുനഃസംഘടന</a></li><li><a href="http://www.janmabhumidaily.com/jnb/News/110452" rel="bookmark" class="crp_title">നേതാക്കളും അണികളും മുഖം തിരിക്കുന്നു; കേരള യാത്ര ദയനീയ പരാജയം</a></li><li><a href="http://www.janmabhumidaily.com/jnb/News/39077" rel="bookmark" class="crp_title">ഗണേഷിന്റെ മന്ത്രിസ്ഥാനവും മുല്ലപ്പെരിയാറും തര്‍ക്ക വിഷയം യുഡിഎഫില്‍ ഭിന്നത</a></li><li><a href="http://www.janmabhumidaily.com/jnb/News/69975" rel="bookmark" class="crp_title">ഉമ്മന്‍ചാണ്ടിയും, രമേശ്‌ ചെന്നിത്തലയും എന്‍എസ്‌എസ്‌ ആസ്ഥാനത്തെത്തി</a></li><li><a href="http://www.janmabhumidaily.com/jnb/News/50149" rel="bookmark" class="crp_title">അഞ്ചാം മന്ത്രി: തീരുമാനം ഹൈക്കമാന്‍ഡിന്‌ വിട്ടു</a></li><li><a href="http://www.janmabhumidaily.com/jnb/News/90295" rel="bookmark" class="crp_title">പുനഃസംഘടന: തൃശൂര്‍ ഡിസിസിയില്‍ കൂട്ടരാജി</a></li><li><a href="http://www.janmabhumidaily.com/jnb/News/50733" rel="bookmark" class="crp_title">കെപിസിസിയില്‍ അഴിച്ചു പണിയില്ല: രമേശ്‌ ചെന്നിത്തല</a></li><li><a href="http://www.janmabhumidaily.com/jnb/News/60065" rel="bookmark" class="crp_title">മന്ത്രിമോഹവുമായി രമേശും മുരളിയും</a></li><li><a href="http://www.janmabhumidaily.com/jnb/News/113010" rel="bookmark" class="crp_title">ഗ്രൂപ്പ്‌ പോര്‌ മുറുകി; പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ രാജിവെച്ചു</a></li></ul></div>]]></content:encoded>
			<wfw:commentRss>http://www.janmabhumidaily.com/jnb/News/114913/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>ചൈനീസ്‌ പ്രധാനമന്ത്രി ദല്‍ഹിയില്‍: ലഡാക്‌ അതിര്‍ത്തി കയ്യേറ്റം ഇന്ത്യ ഉന്നയിച്ചു</title>
		<link>http://www.janmabhumidaily.com/jnb/News/114908</link>
		<comments>http://www.janmabhumidaily.com/jnb/News/114908#comments</comments>
		<pubDate>Sun, 19 May 2013 17:37:16 +0000</pubDate>
		<dc:creator>admin</dc:creator>
				<category><![CDATA[BREAKING NEWS]]></category>

		<guid isPermaLink="false">http://www.janmabhumidaily.com/jnb/?p=114908</guid>
		<description><![CDATA[ന്യൂദല്‍ഹി: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ചൈനീസ്‌ പ്രധാനമന്ത്രി ലീകെക്വിയാങ്ങിനോട്‌ ലഡാക്കിലെ ചൈനീസ്‌ കയ്യേറ്റം സംബന്ധിച്ച ഇന്ത്യന്‍ പ്രതിഷേധം പ്രധാനമന്ത്രി അറിയിച്ചതായി സൂചന. ഇരു പ്രധാനമന്ത്രിമാരും തമ്മിലുള്ള നയതന്ത്രതല ചര്‍ച്ചകള്‍ ഇന്ന്‌ തുടരുമെന്നാണ്‌ വിദേശകാര്യമന്ത്രാലയം അറിയിക്കുന്നത്‌. വൈകിട്ട്‌ 3 മണിയോടെ ദല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ലികെക്വിയാങ്ങിനെ വിദേശകാര്യസഹമന്ത്രി ഇ.അഹമ്മദിന്റെയും വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായിയുടേയും നേതൃത്വത്തില്‍ സ്വീകരിച്ചു. ഇന്നലെ വൈകിട്ട്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ വസതിയില്‍ ഇരു പ്രധാനമന്ത്രിമാരും കൂടിക്കാഴ്ച നടത്തി. തുടര്‍ന്നു നടന്ന അത്താഴവിരുന്നില്‍ [...]]]></description>
			<content:encoded><![CDATA[<p><a href="http://www.janmabhumidaily.com/jnb/wp-content/uploads/2013/05/chinese-premier.jpg"><img src="http://www.janmabhumidaily.com/jnb/wp-content/uploads/2013/05/chinese-premier-300x224.jpg" alt="" title="chinese-premier" width="300" height="224" class="alignleft size-medium wp-image-114910" /></a>ന്യൂദല്‍ഹി: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ചൈനീസ്‌ പ്രധാനമന്ത്രി ലീകെക്വിയാങ്ങിനോട്‌ ലഡാക്കിലെ ചൈനീസ്‌ കയ്യേറ്റം സംബന്ധിച്ച ഇന്ത്യന്‍ പ്രതിഷേധം പ്രധാനമന്ത്രി അറിയിച്ചതായി സൂചന. ഇരു പ്രധാനമന്ത്രിമാരും തമ്മിലുള്ള നയതന്ത്രതല ചര്‍ച്ചകള്‍ ഇന്ന്‌ തുടരുമെന്നാണ്‌ വിദേശകാര്യമന്ത്രാലയം അറിയിക്കുന്നത്‌. വൈകിട്ട്‌ 3 മണിയോടെ ദല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ലികെക്വിയാങ്ങിനെ വിദേശകാര്യസഹമന്ത്രി ഇ.അഹമ്മദിന്റെയും വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായിയുടേയും നേതൃത്വത്തില്‍ സ്വീകരിച്ചു.<br/><br />
ഇന്നലെ വൈകിട്ട്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ വസതിയില്‍ ഇരു പ്രധാനമന്ത്രിമാരും കൂടിക്കാഴ്ച നടത്തി. തുടര്‍ന്നു നടന്ന അത്താഴവിരുന്നില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ്‌ സുഷമാ സ്വരാജ്‌,യുപിഎ അദ്ധ്യക്ഷ സോണിയാ ഗാന്ധി,പ്രകാശ്‌ കാരാട്ട്‌,മുലായംസിങ്‌ യാദവ്‌ എന്നിവരുള്‍പ്പെടെ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ പങ്കെടുത്തു. അതേസമയം, ചൈനീസ്‌ പ്രധാനമന്ത്രിയുടെ ദല്‍ഹി സന്ദര്‍ശനത്തില്‍ തിബറ്റ്‌ പൗരന്മാര്‍ പ്രതിഷേധിച്ചു. തലസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ തിബറ്റ്‌ പതാകയുമായി ഒറ്റപ്പെട്ട പ്രതിഷേധം നടത്തിയവരെ പോലീസ്‌ ബലമായി അറസ്റ്റ്‌ ചെയ്ത്‌ നീക്കി.<br/><br />
ഇന്ത്യാ-ചൈന അതിര്‍ത്തി തര്‍ക്കവും ബ്രഹ്മപുത്ര നദീജല പ്രശ്നവും പ്രധാനമായും ചര്‍ച്ചയാകുന്ന സന്ദര്‍ശനത്തില്‍ ഇന്ത്യയുമായുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനും ചൈനീസ്‌ പ്രധാനമന്ത്രി ഊന്നല്‍ നല്‍കുന്നുണ്ട്‌. ഇന്ത്യാ-ചൈന അതിര്‍ത്തി സഹകരണ കരാറിലുള്‍പ്പെടെ നിരവധി സുപ്രധാന കരാറുകളില്‍ ഇരു രാജ്യങ്ങളും ഇന്ന്‌ ഒപ്പുവെയ്ക്കുമെന്നറിയുന്നു.<br/><br />
ഇന്ന്‌ രാവിലെ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്കു ശേഷം ചൈനീസ്‌ പ്രധാനമന്ത്രി രാജ്ഘട്ടില്‍ ഗാന്ധിസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന്‌ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദുമായി നയതന്ത്രതല ചര്‍ച്ചകള്‍ നടത്തും. അതിര്‍ത്തിയിലെ പ്രതിരോധ സഹകരണത്തിനായി ചൈന മുന്നോട്ടുവെച്ച കരട്‌ നിര്‍ദ്ദേശങ്ങളില്‍ ഇന്ത്യന്‍ നിലപാട്‌ ഇന്ന്‌ ചര്‍ച്ചയില്‍ വരും. വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദുമായി ചൈനീസ്‌ പ്രധാനമന്ത്രി നടത്തുന്ന ചര്‍ച്ചയില്‍ അതിര്‍ത്തി സഹകരണ കരാറിന്റെ അന്തിമരൂപമുണ്ടാകുമെന്നാണ്‌ ലഭിക്കുന്ന വിവരം. ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ്‌ ചൈന. ഏഷ്യന്‍ രാജ്യങ്ങളില്‍ ചൈനയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി ഇന്ത്യയും. വ്യാപാരബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ഊന്നലുകള്‍ക്ക്‌ പ്രാധാന്യം നല്‍കുന്ന സന്ദര്‍ശനത്തില്‍ ചൈനീസ്‌ പ്രധാനമന്ത്രിക്കൊപ്പം ചൈനയില്‍നിന്നുള്ള വ്യവസായ പ്രമുഖരും പങ്കെടുക്കുന്നുണ്ട്‌.<br/><br />
ചര്‍ച്ചകള്‍ക്കു ശേഷം വിവിധ ഉഭയകക്ഷി കരാറുകളിലും ഇരുവരും ഒപ്പുവെയ്ക്കും. തുടര്‍ന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്‌ നല്‍കുന്ന ഉച്ചവിരുന്നിനു ശേഷം സുഷമാ സ്വരാജ്‌,സോണിയാഗാന്ധി,ഉപരാഷ്ട്രപതി ഹമീദ്‌അന്‍സാരി എന്നിവരുമായും ചൈനീസ്‌ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.<br/><br />
നാളെ മുംബൈ സന്ദര്‍ശിക്കുന്ന ലികെക്വിയാങ്ങ്‌ വ്യവസായികളുമായുള്ള യോഗത്തില്‍ പങ്കെടുക്കും. ടാറ്റ കണ്‍സല്‍റ്റന്‍സി സര്‍വീസ്‌ സന്ദര്‍ശിക്കാനും ചൈനീസ്‌ പ്രധാനമന്ത്രി പദ്ധതിയിടുന്നുണ്ട്‌. 1938ല്‍ ചൈനീസ്‌-ജപ്പാന്‍ യുദ്ധകാലത്ത്‌ ചൈനയില്‍ സേവനം ചെയ്ത ഡോക്ടര്‍ ദ്വാരകാനാഥ്‌ ശാന്താറാം കോട്നിസിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനും ലികെക്വിയാങ്ങ്‌ തയ്യാറാകുന്നുണ്ട്‌. <br/><br />
മാര്‍ച്ചില്‍ ചൈനീസ്‌ പ്രധാനമന്ത്രി പദം ഏറ്റെടുത്ത ശേഷം ലികെക്വിയാങ്ങിന്റെ ആദ്യ വിദേശ സന്ദര്‍ശനത്തിന്‌ ഇന്ത്യ തെരഞ്ഞെടുത്തത്‌ ശ്രദ്ധേയമായിരുന്നു. ഇന്ത്യാ സന്ദര്‍ശനത്തിനുശേഷം പാക്കിസ്ഥാന്‍, സ്വിറ്റ്സര്‍ലന്റ്‌,ജര്‍മ്മനി എന്നീ രാജ്യങ്ങളും ലികെക്വിയാങ്ങ്‌ സന്ദര്‍ശിക്കുന്നുണ്ട്‌. <br/><br />
<strong>സ്വന്തം ലേഖകന്‍</strong></p>
<div class="crp_related"><h3>കൂടുതല്‍ വാര്‍ത്തകള്‍ :</h3><ul><li><a href="http://www.janmabhumidaily.com/jnb/News/113114" rel="bookmark" class="crp_title">സല്‍മാന്‍ ഖുര്‍ഷിദ്‌ ചൈനയില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/112974" rel="bookmark" class="crp_title">ചൈനീസ്‌ സൈന്യം പിന്‍മാറിയത്‌ പ്രത്യേക ഉടമ്പടികളില്ലാതെയെന്ന്‌ ഖുര്‍ഷിദ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/110993" rel="bookmark" class="crp_title">ചൈനീസ്‌ കടന്നുകയറ്റം പ്രാദേശിക പ്രശ്നം: പ്രധാനമന്ത്രി</a></li><li><a href="http://www.janmabhumidaily.com/jnb/News/2190" rel="bookmark" class="crp_title">വ്യാപാര ഉച്ചകോടി: ചൈനീസ്‌ പ്രധാനമന്ത്രി ബ്രിട്ടനില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/110503" rel="bookmark" class="crp_title">ചൈനീസ്‌ കടന്നുകയറ്റം: നിലപാടില്ലാതെ കേന്ദ്രം</a></li><li><a href="http://www.janmabhumidaily.com/jnb/News/58376" rel="bookmark" class="crp_title">വ്ലാഡിമിര്‍ പുട്ടിന്‍ ചൈനയിലെത്തി</a></li><li><a href="http://www.janmabhumidaily.com/jnb/News/31063" rel="bookmark" class="crp_title">ഇന്ത്യക്ക്‌ ചൈനയുടെ മുന്നറിയിപ്പ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/84514" rel="bookmark" class="crp_title">വിവാദ ഭൂപടം: ചൈനക്കെതിരെ ഇന്ത്യ</a></li><li><a href="http://www.janmabhumidaily.com/jnb/News/84231" rel="bookmark" class="crp_title">അരുണാചല്‍ സ്വന്തമാക്കി ചൈനീസ്‌ പാസ്പോര്‍ട്ട്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/110680" rel="bookmark" class="crp_title">അതിര്‍ത്തിയിലെ ചൈനീസ്‌ അതിക്രമം</a></li><li><a href="http://www.janmabhumidaily.com/jnb/News/110055" rel="bookmark" class="crp_title">ലഡാക്കില്‍ നിന്ന്‌ ചൈന പിന്മാറണം: ഇന്ത്യ</a></li><li><a href="http://www.janmabhumidaily.com/jnb/News/109904" rel="bookmark" class="crp_title">അധിനിവേശം: ചൈനയെ ഇന്ത്യ പ്രതിഷേധം അറിയിക്കും</a></li><li><a href="http://www.janmabhumidaily.com/jnb/News/111675" rel="bookmark" class="crp_title">ചൈനീസ്‌ സന്ദര്‍ശനം റദ്ദാക്കില്ലെന്ന്‌ ഖുര്‍ഷിദ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/73628" rel="bookmark" class="crp_title">ജപ്പാന്‍ പൌരന്മാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ നിര്‍ത്തണം &#8211; പ്രധാനമന്ത്രി</a></li><li><a href="http://www.janmabhumidaily.com/jnb/News/93114" rel="bookmark" class="crp_title">ഇന്ത്യന്‍ സൗഹൃദത്തിന്‌  ചൈന വലിയ പ്രാധാന്യം നല്‍കും: സീ ജിംങ്ങ്പിംഗ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/46432" rel="bookmark" class="crp_title">പ്രാദേശിക യുദ്ധങ്ങള്‍ ജയിക്കാന്‍  കൂടുതല്‍ സൈന്യം വേണമെന്ന്‌ ചൈന</a></li><li><a href="http://www.janmabhumidaily.com/jnb/News/111196" rel="bookmark" class="crp_title">ഖുര്‍ഷിദിന്റെ ചൈനീസ്സന്ദര്‍ശനം റദ്ദാക്കണം: രാജ്നാഥ്സിംഗ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/104868" rel="bookmark" class="crp_title">മന്‍മോഹന്‍ സിംഗും ചൈനീസ്‌ പ്രസിഡന്റും കൂടിക്കാഴ്ച്ച നടത്തി</a></li><li><a href="http://www.janmabhumidaily.com/jnb/News/110250" rel="bookmark" class="crp_title">ഈ വര്‍ഷം 100 തവണ ചൈന അതിര്‍ത്തി ലംഘിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/61479" rel="bookmark" class="crp_title">ഇന്ത്യയും ചൈനയും പ്രതിരോധ സുരക്ഷാ സഹകരണം മെച്ചപ്പെടുത്തും</a></li></ul></div>]]></content:encoded>
			<wfw:commentRss>http://www.janmabhumidaily.com/jnb/News/114908/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>ബന്ദാരു ദത്താത്രേയ ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍</title>
		<link>http://www.janmabhumidaily.com/jnb/News/114907</link>
		<comments>http://www.janmabhumidaily.com/jnb/News/114907#comments</comments>
		<pubDate>Sun, 19 May 2013 17:37:07 +0000</pubDate>
		<dc:creator>admin</dc:creator>
				<category><![CDATA[BREAKING NEWS]]></category>

		<guid isPermaLink="false">http://www.janmabhumidaily.com/jnb/?p=114907</guid>
		<description><![CDATA[ന്യൂദല്‍ഹി: ആന്ധ്രാപ്രദേശില്‍നിന്നുള്ള മുതിര്‍ന്ന നേതാവ്‌ ബന്ദാരു ദത്താത്രേയയെ ബിജെപി ദേശീയ ഉപാദ്ധ്യക്ഷനായി നിയോഗിച്ചു. കേരളത്തിന്റെ ചുമതലയുള്ള ദേശീയ ഭാരവാഹി അദ്ദേഹമായിരിക്കും. സെക്കന്ദരാബാദില്‍ നിന്നുള്ള ലോക്സഭാ എംപിയാണ്‌. ദേശീയ സെക്രട്ടറി പി.കെ.കൃഷ്ണദാസിന്‌ ലക്ഷദ്വീപിന്റെ ചുമതലയും ദേശീയ പ്രസിഡന്റ്‌ രാജ്നാഥ്‌ സിംഗ്‌ ഇന്നലെ പ്രഖ്യാപിച്ചു. മുന്‍ ഗുജറാത്ത്‌ ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കാണ്‌ ഉത്തര്‍പ്രദേശിന്റെ ചുമതല നല്‍കിയിരിക്കുന്നത്‌. അനന്തകുമാറിന്‌ മധ്യപ്രദേശിന്റേയും പഞ്ചാബിന്റേയും ചുമതലകളും നല്‍കി. മുരളീധര്‍ റാവുവിന്‌ തമിഴ്‌നാടിന്റെയും യുവമോര്‍ച്ചയുടേയും ചുമതലയാണുള്ളത്‌. ഇതിനു പുറമേ 40 സെല്ലുകളുടെ കണ്‍വീനര്‍മാരേയും പ്രഖ്യാപിച്ചു. കൂടുതല്‍ വാര്‍ത്തകള്‍ [...]]]></description>
			<content:encoded><![CDATA[<p><a href="http://www.janmabhumidaily.com/jnb/wp-content/uploads/2013/05/Bandaru-dattatreya-.jpg"><img src="http://www.janmabhumidaily.com/jnb/wp-content/uploads/2013/05/Bandaru-dattatreya--251x300.jpg" alt="" title="Bandaru-dattatreya-(" width="251" height="300" class="alignleft size-medium wp-image-114909" /></a>ന്യൂദല്‍ഹി: ആന്ധ്രാപ്രദേശില്‍നിന്നുള്ള മുതിര്‍ന്ന നേതാവ്‌ ബന്ദാരു ദത്താത്രേയയെ ബിജെപി ദേശീയ ഉപാദ്ധ്യക്ഷനായി നിയോഗിച്ചു. കേരളത്തിന്റെ ചുമതലയുള്ള ദേശീയ ഭാരവാഹി അദ്ദേഹമായിരിക്കും. സെക്കന്ദരാബാദില്‍ നിന്നുള്ള ലോക്സഭാ എംപിയാണ്‌. ദേശീയ സെക്രട്ടറി പി.കെ.കൃഷ്ണദാസിന്‌ ലക്ഷദ്വീപിന്റെ ചുമതലയും ദേശീയ പ്രസിഡന്റ്‌ രാജ്നാഥ്‌ സിംഗ്‌ ഇന്നലെ പ്രഖ്യാപിച്ചു.<br/><br />
മുന്‍ ഗുജറാത്ത്‌ ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കാണ്‌ ഉത്തര്‍പ്രദേശിന്റെ ചുമതല നല്‍കിയിരിക്കുന്നത്‌. അനന്തകുമാറിന്‌ മധ്യപ്രദേശിന്റേയും പഞ്ചാബിന്റേയും ചുമതലകളും നല്‍കി. മുരളീധര്‍ റാവുവിന്‌ തമിഴ്‌നാടിന്റെയും യുവമോര്‍ച്ചയുടേയും ചുമതലയാണുള്ളത്‌. ഇതിനു പുറമേ 40 സെല്ലുകളുടെ കണ്‍വീനര്‍മാരേയും പ്രഖ്യാപിച്ചു.</p>
<div class="crp_related"><h3>കൂടുതല്‍ വാര്‍ത്തകള്‍ :</h3><ul><li><a href="http://www.janmabhumidaily.com/jnb/News/99942" rel="bookmark" class="crp_title">ബിജെപി സംസ്ഥാന അധ്യക്ഷനായി വി മുരളീധരന്‍ തുടരും</a></li><li><a href="http://www.janmabhumidaily.com/jnb/News/95204" rel="bookmark" class="crp_title">അഴിമതിക്കാര്‍ക്ക്‌ പാര്‍ട്ടിയില്‍ സ്ഥാനമില്ല &#8211; രാജ്നാഥ്‌ സിംഗ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/105267" rel="bookmark" class="crp_title">മോദി പാര്‍ലമെന്ററി ബോര്‍ഡില്‍ പി.കെ. കൃഷ്ണദാസ്‌ സെക്രട്ടറി</a></li><li><a href="http://www.janmabhumidaily.com/jnb/News/70718" rel="bookmark" class="crp_title">അയ്യങ്കാളി ധീരനായ സാമൂഹിക പരിഷ്കര്‍ത്താവ്‌: അദ്വാനി</a></li><li><a href="http://www.janmabhumidaily.com/jnb/News/96734" rel="bookmark" class="crp_title">ബിജെപിയെ വര്‍ഗീയപാര്‍ട്ടിയാക്കി ചിത്രീകരിക്കാന്‍ ഗൂഢാലോചന: രാജ്നാഥ്‌ സിംഗ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/96187" rel="bookmark" class="crp_title">ചിത്രയ്ക്ക് ട്രിപ്പിള്‍ സ്വര്‍ണം</a></li><li><a href="http://www.janmabhumidaily.com/jnb/News/112271" rel="bookmark" class="crp_title">ഷാനവാസ്‌ ഹുസൈന്‍ ആശുപത്രിയില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/105283" rel="bookmark" class="crp_title">ചുറുചുറുക്കിന്റെ ടീം രാജ്നാഥ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/105770" rel="bookmark" class="crp_title">യാമിനിയുടെ പരാതിയില്‍ ദേശീയ വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി</a></li><li><a href="http://www.janmabhumidaily.com/jnb/News/94416" rel="bookmark" class="crp_title">കല്യാണ്‍ സിങ്ങിന്റെ ജന്‍ ക്രാന്തി ബി.ജെ.പിയില്‍ ലയിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/94762" rel="bookmark" class="crp_title">മൃദുഭാഷി, സൂക്ഷ്മ ദൃക്ക്</a></li><li><a href="http://www.janmabhumidaily.com/jnb/News/97612" rel="bookmark" class="crp_title">ദേശീയ സ്കൂള്‍ അത്ലറ്റിക്‌ മീറ്റ്‌ ജേതാക്കള്‍ക്ക്‌ ഗംഭീര സ്വീകരണം നല്‍കി</a></li><li><a href="http://www.janmabhumidaily.com/jnb/News/85942" rel="bookmark" class="crp_title">ഇ.അഹമ്മദ് മുസ്ലീം ലീഗ് ദേശീയ പ്രസിഡന്റ്</a></li><li><a href="http://www.janmabhumidaily.com/jnb/News/94667" rel="bookmark" class="crp_title">രാജ്‌നാഥ് സിങ് ബി.ജെ.പി അധ്യക്ഷന്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/93209" rel="bookmark" class="crp_title">നിയന്ത്രണരേഖയിലെ സംഘര്‍ഷം: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഇന്ന് പ്രതിപക്ഷ നേതാക്കളെ കാണും</a></li><li><a href="http://www.janmabhumidaily.com/jnb/News/95790" rel="bookmark" class="crp_title">കര്‍ണാടക സര്‍ക്കാരിന്‌ പ്രതിസന്ധിയില്ല: രാജ്നാഥ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/44330" rel="bookmark" class="crp_title">കെ.ആര്‍.രാജഗോപാല്‍ ബിജെപി സ്ഥാനാര്‍ഥി</a></li><li><a href="http://www.janmabhumidaily.com/jnb/News/108411" rel="bookmark" class="crp_title">കാല്‍ലക്ഷം പേരുടെ പന്തിഭോജനം; ചരിത്രംകുറിച്ച്‌ ബിജെപി</a></li><li><a href="http://www.janmabhumidaily.com/jnb/News/34025" rel="bookmark" class="crp_title">മുല്ലപ്പെരിയാര്‍: ദേശീയ പാര്‍ട്ടികള്‍ ഇടപെടണമെന്ന് വി.എസ്</a></li><li><a href="http://www.janmabhumidaily.com/jnb/News/101230" rel="bookmark" class="crp_title">മഡുറോ ആക്ടിംഗ്‌ പ്രസിഡന്റായി ചുമതലയേറ്റു</a></li></ul></div>]]></content:encoded>
			<wfw:commentRss>http://www.janmabhumidaily.com/jnb/News/114907/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>വാതുവെയ്പ്പ്‌ തടയാന്‍ നിയമനിര്‍മ്മാണത്തിന്‌ നീക്കം</title>
		<link>http://www.janmabhumidaily.com/jnb/News/114904</link>
		<comments>http://www.janmabhumidaily.com/jnb/News/114904#comments</comments>
		<pubDate>Sun, 19 May 2013 17:35:45 +0000</pubDate>
		<dc:creator>admin</dc:creator>
				<category><![CDATA[BREAKING NEWS]]></category>

		<guid isPermaLink="false">http://www.janmabhumidaily.com/jnb/?p=114904</guid>
		<description><![CDATA[ന്യൂദല്‍ഹി: കായിക രംഗത്തെ വാതുവെപ്പു തടയുന്നതിനായി നിയമനിര്‍മ്മാണം നടത്തുന്നതിന്‌ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. കായികമന്ത്രി ജിതേന്ദ്രസിംഗും നിയമമന്ത്രി കപില്‍ സിബലും തമ്മില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ഇന്നലെ നടത്തി. കായികരംഗത്തിനാകെ അപമാനകരമായ പ്രവണതകള്‍ ഇല്ലാതാക്കുന്നതിനായി കൂടുതല്‍ ശക്തമായ നിയമം വേണമെന്ന നിലപാടിലാണ്‌ കേന്ദ്രകായിക മന്ത്രാലയം. ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട്‌ ഇന്നലെ മൂന്നു പേര്‍കൂടി ദല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്ലിന്റെ പിടിയിലായിട്ടുണ്ട്‌. വിദര്‍ഭയുടെ മുന്‍ രഞ്ജി താരം മനീഷ്‌ ഗുഡ്വവെ(32), സുനില്‍ ബക്തിയ(44),കിരണ്‍ ഡോലെ(43) എന്നിവരാണ്‌ അറസ്റ്റിലായത്‌. വാതുവെപ്പുകാരുടേയും കളിക്കാരുടേയും ഇടനിലക്കാരായി [...]]]></description>
			<content:encoded><![CDATA[<p>ന്യൂദല്‍ഹി: കായിക രംഗത്തെ വാതുവെപ്പു തടയുന്നതിനായി നിയമനിര്‍മ്മാണം നടത്തുന്നതിന്‌ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. കായികമന്ത്രി ജിതേന്ദ്രസിംഗും നിയമമന്ത്രി കപില്‍ സിബലും തമ്മില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ഇന്നലെ നടത്തി. കായികരംഗത്തിനാകെ അപമാനകരമായ പ്രവണതകള്‍ ഇല്ലാതാക്കുന്നതിനായി കൂടുതല്‍ ശക്തമായ നിയമം വേണമെന്ന നിലപാടിലാണ്‌ കേന്ദ്രകായിക മന്ത്രാലയം. <br/><br />
ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട്‌ ഇന്നലെ മൂന്നു പേര്‍കൂടി ദല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്ലിന്റെ പിടിയിലായിട്ടുണ്ട്‌. വിദര്‍ഭയുടെ മുന്‍ രഞ്ജി താരം മനീഷ്‌ ഗുഡ്വവെ(32), സുനില്‍ ബക്തിയ(44),കിരണ്‍ ഡോലെ(43) എന്നിവരാണ്‌ അറസ്റ്റിലായത്‌. വാതുവെപ്പുകാരുടേയും കളിക്കാരുടേയും ഇടനിലക്കാരായി പ്രവര്‍ത്തിച്ചവരാണ്‌ അറസ്റ്റിലായ മൂന്നു പേരുമെന്ന്‌ പോലീസ്‌ പറഞ്ഞു. ഇതോടെ കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 17 ആയി.<br/><br />
കേസില്‍ നേരത്തെ പിടിയിലായ മലയാളിതാരം എസ്‌.ശ്രീശാന്ത്‌ ഉള്‍പ്പെടെയുള്ളവരെ ലോധി റോഡ്‌ പോലീസ്‌ സ്റ്റേഷനില്‍ ഇന്നലെയും ചോദ്യം ചെയ്തു. കളിക്കാരേയും വാതുവെപ്പുകാരേയും ഒരുമിച്ചിരുത്തിയും പ്രത്യേകമായും ചോദ്യംചെയ്തു. വാതുവെപ്പുകാരുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന കാര്യം കളിക്കാര്‍ സമ്മതിച്ചതായാണ്‌ പോലീസ്‌ പുറത്തുവിടുന്ന വിവരം. മുംബൈയില്‍ വെച്ച്‌ അറസ്റ്റ്‌ ചെയ്യുന്നതിനുള്ള ശ്രമത്തിനിടെ ശ്രീശാന്ത്‌ പോലീസിനെ ഭീഷണിപ്പെടുത്തിയെന്നും പറയുന്നു. അറസ്റ്റ്‌ ചെയ്യാനെത്തിയ പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കുനേരേ തന്റെ മൊബെയില്‍ഫോണ്‍ വലിച്ചെറിയുകയും കേരള-മഹാരാഷ്ട്ര മുഖ്യമന്ത്രിമാരുടെ പേരുകള്‍ പറഞ്ഞ്‌ അറസ്റ്റിന്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അറസ്റ്റിനു വഴങ്ങാതെ പ്രതിഷേധിച്ച ശ്രീശാന്ത്‌ വാതുവെപ്പിനേപ്പറ്റി പോലീസ്‌ പറഞ്ഞതോടെയാണ്‌ വഴങ്ങിയത്‌. <br/><br />
അറസ്റ്റ്‌ ചെയ്യുമ്പോള്‍ ശ്രീശാന്തിനൊപ്പം ഉണ്ടായിരുന്നെന്ന്‌ പ്രചരിക്കുന്ന മറാഠി നടിയെ ചോദ്യം ചെയ്യാനും പോലീസ്‌ ആലോചിക്കുന്നു. മുംബൈ ,ചണ്ഡീഗഡ്‌, കൊല്‍ക്കത്ത, ഹൈദവാബാദ്‌ എന്നീ നഗരങ്ങളില്‍ കളിക്കാര്‍ താമസിച്ച ഹോട്ടലുകളിലെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസിന്‌ കൈമാറാന്‍ നിര്‍ദ്ദേശം നല്‍കിയ പോലീസ്‌ കളിക്കാരുടെ ശബ്ദ സാമ്പിളുകളും ശേഖരിക്കാന്‍ തീരുമാനിച്ചു. <br/><br />
മെയ്‌ 9ന്‌ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ദല്‍ഹി,മഹാരാഷ്ട്ര,പഞ്ചാബ്‌,ഗുജറാത്ത്‌ തുടങ്ങിയ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച്‌ ഐപിഎല്‍ മത്സരങ്ങളില്‍ വാതുവെയ്പ്പ്‌ നടക്കുന്നതായും കളിക്കാര്‍ക്ക്‌ ഉള്‍പ്പെടെ ഇതില്‍ പങ്കുണ്ടെന്നുമാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. കളിക്കാരെ സ്വാധീനിക്കുന്നതിനായി വന്‍തുകകളാണ്‌ വാതുവെപ്പുകാര്‍ മുടക്കുന്നതെന്നും എഫ്‌ഐആറില്‍ പറയുന്നു. കളിക്കാരുടെ അറസ്റ്റിന്‌ ഒരാഴ്ച മുമ്പ്‌ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ ആയതിനാലാണ്‌ ശ്രീശാന്തിന്റെയും മറ്റു കളിക്കാരുടേയും പേരുകള്‍ ഇല്ലാത്തതെന്ന്‌ ദല്‍ഹി പോലീസ്‌ പറഞ്ഞു.<br/><br />
വാതുവെയ്പ്പുമായി ബന്ധപ്പെട്ട മൂന്നു കളിക്കാര്‍ക്കെതിരെ രാജസ്ഥാന്‍ റോയല്‍സ്‌ ക്രിമിനല്‍ കേസ്‌ നല്‍കിയിട്ടുണ്ട്‌. ടീമിനേയും ജനങ്ങളേയും കബളിപ്പിക്കാന്‍ ശ്രമിച്ചതിനെതിരെയാണ്‌ കേസ്‌. <br/><br />
അറസ്റ്റിലായ കളിക്കാരുടെ പോലീസ്‌ കസ്റ്റഡിയുടെ കാലാവധി ഇന്ന്‌ അവസാനിക്കും. ഇവരെ നാളെ കോടതിയില്‍ ഹാജരാക്കും. ശ്രീശാന്തിന്റെ ജാമ്യാപേക്ഷ ഇന്ന്‌ കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ്‌ അറിയുന്നത്‌. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരെ കേസേല്‍പ്പിക്കാനാണ്‌ ശ്രീശാന്തിന്റെ കുടുംബത്തിന്റെ തീരുമാനം. കല്‍ക്കരി അഴിമതിക്കേസിലെ സിബിഐ അഭിഭാഷകനായ യു.യു ലളിത്‌, ആരുഷി തല്‍വാല്‍ കേസിലെ പ്രതികളുടെ അഭിഭാഷകയായ റബേക്ക ജോണ്‍,ഭുല്ലറുടെ കേസ്‌ നടത്തിയ കെടിഎസ്‌ തുളസി എന്നിവരുടെ പേരുകള്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്‌. <br/><br />
<strong>എസ്‌. സന്ദീപ്‌</strong></p>
<div class="crp_related"><h3>കൂടുതല്‍ വാര്‍ത്തകള്‍ :</h3><ul><li><a href="http://www.janmabhumidaily.com/jnb/News/114779" rel="bookmark" class="crp_title">ഒത്തുകളി: രാജ്യവ്യാപക റെയ്ഡുകള്‍ തുടരുന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/114600" rel="bookmark" class="crp_title">നിരപരാധിയാണെന്ന്‌ ശ്രീശാന്ത്‌; കോഴവാങ്ങിയിട്ടില്ലെന്നും മൊഴി</a></li><li><a href="http://www.janmabhumidaily.com/jnb/News/3809" rel="bookmark" class="crp_title">പിഞ്ചുകുഞ്ഞിനെ വിറ്റ സംഭവം: മാതാവിനെയും കാമുകനെയും അറസ്റ്റ്‌ ചെയ്തു</a></li><li><a href="http://www.janmabhumidaily.com/jnb/News/114803" rel="bookmark" class="crp_title">ഒത്തുകളി: ശ്രീശാന്തിന്റെ കൂടെയുണ്ടായിരുന്ന നടിയെ ചോദ്യം ചെയ്യും</a></li><li><a href="http://www.janmabhumidaily.com/jnb/News/110085" rel="bookmark" class="crp_title">ദല്‍ഹി പീഡനം: പെണ്‍കുട്ടിയെ രണ്ടുപേരും പീഡിപ്പിച്ചെന്ന്‌ പോലീസ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/107304" rel="bookmark" class="crp_title">കഞ്ചാവ്‌ വേട്ട വീണ്ടും; ഒന്നര ക്വിണ്റ്റല്‍ കഞ്ചാവ്‌ പിടിച്ചെടുത്തു</a></li><li><a href="http://www.janmabhumidaily.com/jnb/News/114323" rel="bookmark" class="crp_title">ആരോപണങ്ങള്‍ ശ്രീശാന്തിന്റെ കുടുംബം പിന്‍‌വലിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/42948" rel="bookmark" class="crp_title">ഭീകരവിരുദ്ധ സ്ക്വാഡിന്‌ ദല്‍ഹി പോലീസ്‌ വിലങ്ങുതടി</a></li><li><a href="http://www.janmabhumidaily.com/jnb/News/61025" rel="bookmark" class="crp_title">ടി.പി. വധം: നാല്‍പേര്‍ കൂടി അറസ്റ്റില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/99329" rel="bookmark" class="crp_title">ധര്‍മരാജന്‍ പിടിയില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/5795" rel="bookmark" class="crp_title">സിപിഎമ്മുകാരന്‍ പിടിയില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/114308" rel="bookmark" class="crp_title">ഒത്തുകളിയുടെ തെളിവുകള്‍ ദല്‍ഹി പോലീസ് പുറത്തുവിട്ടു</a></li><li><a href="http://www.janmabhumidaily.com/jnb/News/87702" rel="bookmark" class="crp_title">സീ ന്യൂസ് എഡിറ്റര്‍മാരുടെ ലാപ്‌ടോപ്പുകള്‍ പിടിച്ചെടുത്തു</a></li><li><a href="http://www.janmabhumidaily.com/jnb/News/18130" rel="bookmark" class="crp_title">നാനോ എക്സല്‍ തട്ടിപ്പ്‌; മദനീനി 29 വരെ റിമാന്റില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/114475" rel="bookmark" class="crp_title">വാതുവയ്പ്: തമിഴ്‌നാട്ടില്‍ ആറ് പേര്‍ അറസ്റ്റില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/32334" rel="bookmark" class="crp_title">ജിഗ്ന വോറയെ കോടതിയില്‍ ഹാജരാക്കി</a></li><li><a href="http://www.janmabhumidaily.com/jnb/News/15196" rel="bookmark" class="crp_title">പത്താംക്ളാസ്‌ വിദ്യാര്‍ത്ഥിനിയുമായി നാടുവിട്ട യുവാവ്‌ റിമാണ്റ്റില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/114595" rel="bookmark" class="crp_title">ദ്രാവിഡിനേയും ശില്‍പാ ഷെട്ടിയേയും ചോദ്യംചെയ്തേക്കും</a></li><li><a href="http://www.janmabhumidaily.com/jnb/News/5559" rel="bookmark" class="crp_title">പട്ടുവം അക്രമം; 21 കേസുകള്‍, 100 ഓളം പേര്‍ പ്രതികള്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/75598" rel="bookmark" class="crp_title">കള്ളനോട്ടകേസ്‌ : ഒരാള്‍ കൂടി അറസ്റ്റില്‍</a></li></ul></div>]]></content:encoded>
			<wfw:commentRss>http://www.janmabhumidaily.com/jnb/News/114904/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
	</channel>
</rss>
