<?xml version="1.0" encoding="UTF-8"?>
<rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>JANMABHUMI DAILY</title>
	<atom:link href="http://www.janmabhumidaily.com/jnb/feed" rel="self" type="application/rss+xml" />
	<link>http://www.janmabhumidaily.com/jnb</link>
	<description>Kerala News&#124;National News&#124;International News</description>
	<lastBuildDate>Sat, 18 May 2013 18:28:24 +0000</lastBuildDate>
	<language>en</language>
	<sy:updatePeriod>hourly</sy:updatePeriod>
	<sy:updateFrequency>1</sy:updateFrequency>
	<generator>http://wordpress.org/?v=3.1.3</generator>
		<item>
		<title>തിരുവഞ്ചൂര്‍ ഇടഞ്ഞു പുനഃസംഘടന നീളുന്നു</title>
		<link>http://www.janmabhumidaily.com/jnb/News/114782</link>
		<comments>http://www.janmabhumidaily.com/jnb/News/114782#comments</comments>
		<pubDate>Sat, 18 May 2013 18:28:24 +0000</pubDate>
		<dc:creator>admin</dc:creator>
				<category><![CDATA[BREAKING NEWS]]></category>

		<guid isPermaLink="false">http://www.janmabhumidaily.com/jnb/?p=114782</guid>
		<description><![CDATA[തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ചു തലസ്ഥാനത്ത്‌ ഇന്നലെ തിരക്കിട്ട ചര്‍ച്ചകള്‍ നടന്നെങ്കിലും തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല. രമേശ്‌ ചെന്നിത്തലക്ക്‌ കെപിസിസി അധ്യക്ഷ സ്ഥാനം പോകുമെന്നത്‌ ഉറപ്പാണെങ്കിലും മന്ത്രി സഥാനത്തിന്റെ കാര്യത്തില്‍ തര്‍ക്കം തുടരുകയാണ്‌. ഉപമുഖ്യമന്ത്രി സ്ഥാനവും ആഭ്യന്തര വകുപ്പും എന്ന രമേശിന്റെ ആഗ്രഹം നടക്കില്ലെന്നാണ്‌ സൂചന.ആഭ്യന്തര വകുപ്പ്‌ ഒഴിയാന്‍ തിരുവഞ്ചൂര്‍ സന്നദ്ധനല്ലാത്തതാണ്‌ കാരണം. എ ഗ്രൂപ്പിലെ മറ്റു നേതാക്കള്‍ക്കും ഇതേ നിലപാടാണ്‌ ഉള്ളതെന്ന്‌ അറിയുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇന്നലെ രാവിലെ രമേശ്‌ ചെന്നിത്തലയെ നേരിട്ട്‌ കണ്ടാണ്‌ തിരുവഞ്ചൂര്‍ തന്റെ [...]]]></description>
			<content:encoded><![CDATA[<p><a href="http://www.janmabhumidaily.com/jnb/wp-content/uploads/2013/05/Thirivanchoor-radha.jpg"><img src="http://www.janmabhumidaily.com/jnb/wp-content/uploads/2013/05/Thirivanchoor-radha-281x300.jpg" alt="" title="Thirivanchoor-radha" width="281" height="300" class="alignleft size-medium wp-image-114784" /></a>തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ചു തലസ്ഥാനത്ത്‌ ഇന്നലെ തിരക്കിട്ട ചര്‍ച്ചകള്‍ നടന്നെങ്കിലും തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല. രമേശ്‌ ചെന്നിത്തലക്ക്‌ കെപിസിസി അധ്യക്ഷ സ്ഥാനം പോകുമെന്നത്‌ ഉറപ്പാണെങ്കിലും മന്ത്രി സഥാനത്തിന്റെ കാര്യത്തില്‍ തര്‍ക്കം തുടരുകയാണ്‌.<br/> ഉപമുഖ്യമന്ത്രി സ്ഥാനവും ആഭ്യന്തര വകുപ്പും എന്ന രമേശിന്റെ ആഗ്രഹം നടക്കില്ലെന്നാണ്‌ സൂചന.ആഭ്യന്തര വകുപ്പ്‌ ഒഴിയാന്‍ തിരുവഞ്ചൂര്‍ സന്നദ്ധനല്ലാത്തതാണ്‌ കാരണം. എ ഗ്രൂപ്പിലെ മറ്റു നേതാക്കള്‍ക്കും ഇതേ നിലപാടാണ്‌ ഉള്ളതെന്ന്‌ അറിയുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇന്നലെ രാവിലെ രമേശ്‌ ചെന്നിത്തലയെ നേരിട്ട്‌ കണ്ടാണ്‌ തിരുവഞ്ചൂര്‍ തന്റെ എതിര്‍പ്പ്‌ അറിയിച്ചത്‌. ആഭ്യന്തര വകുപ്പില്‍നിന്നു മാറ്റിയാല്‍ മറ്റുവകുപ്പില്‍ താല്‍പര്യമില്ലെന്നാണ്‌ തിരുവഞ്ചൂര്‍ പറയുന്നത്‌.<br/><br />
ഉപമുഖ്യന്ത്രിയാകാന്‍ തനിക്ക്‌ അര്‍ഹതയുണ്ടെന്ന കെ.എം.മാണിയുടെ പ്രസ്താവനയും രമേശിന്‌ തിരിച്ചടിയാണ്‌. രമേശിനെ മന്ത്രിസഭയിലേക്ക്‌ സ്വാഗതം ചെയ്യുന്നു. ഉപമുഖ്യമന്ത്രി സ്ഥാനം ഉള്‍പ്പെടുത്തിയുള്ള പുന:സംഘടന ആലോചിച്ചിട്ടില്ല. ഇത്‌ യുഡിഎഫും മന്ത്രിസഭയും ചേര്‍ന്ന്‌ തീരുമാനിക്കണമെന്നാണ്‌ മാണി പറയുന്നത്‌. മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ചു എന്‍എസ്‌എസ്‌ നേതൃത്വവുമായി ചര്‍ച്ച നടത്തിയ മാണിയുടെ പ്രസ്താവന രമേശിന്റെ കാര്യത്തില്‍ എന്‍എസ്‌എസിന്‌ താല്‍പര്യമില്ലെന്നതിന്റെ സുചനകൂടിയാണ.്‌ ആഭ്യന്തര വകുപ്പിനൊപ്പം ഉപമുഖ്യമന്ത്രി പദവും ആശിക്കുന്നുണ്ടെങ്കിലും ആഭ്യന്തര വകുപ്പില്ലാതെ മന്ത്രിസഭയിലേക്കു ഇല്ലെന്ന നിലപാടിലാണ്‌ ചെന്നിത്തല. ഇക്കാര്യം ചെന്നിത്തല ഇന്നലെ എ.കെ. ആന്‍റണിയെ കണ്ട്‌ അറിയിക്കുകയും ചെയ്തു. ഉമ്മന്‍ ചാണ്ടിയുമായും ആന്‍റണി കൂടിക്കാഴ്ച നടത്തി. പുനഃസംഘടന വിഷയം ഇന്നലെ രാഹുല്‍ഗാന്ധിയെ എ.കെ. ആന്‍റണിയും ഉമ്മന്‍ ചാണ്ടിയും ധരിപ്പിച്ചു. അന്തിമ തീരുമാനം എടുക്കാന്‍ ആന്റണിയെ ചുമതലപ്പെടുത്തിയതായിട്ടാണ്‌ സുചന.<br/><br />
സ്പീക്കര്‍ ജി. കാര്‍ത്തികേയനെ കെപിസിസി അധ്യക്ഷനാക്കുന്നതില്‍ വലിയ എതിര്‍പ്പൊന്നും ആര്‍ക്കും ഇല്ല. എന്നാല്‍ കാര്‍ത്തികേയനെ മാറ്റിയാല്‍ സ്പീക്കര്‍ സ്ഥാനം ആര്‍ക്ക്‌ നല്‍കുമെന്നതും ആഭ്യന്തര മന്ത്രിയായി ചെന്നിത്തല വന്നാല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‌ എന്ത്‌ പദവി നല്‍കും എന്നതുമാണ്‌ അനിശ്ചിതത്വത്തിന്‌ പ്രധാന കാരണം.<br/><br />
പുനഃസംഘടന തീരുമാനിക്കുന്നത്‌ ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയുമാണെന്ന ആന്റണിയുടെ പ്രസ്താവനയില്‍ ഒന്നുറപ്പായി. പുനഃസംഘടന ഉടനുണ്ടാവും. മന്ത്രിസഭയിലും പാര്‍ട്ടിയിലും പുനഃസംഘടന നടക്കുന്നതോടെ കോണ്‍ഗ്രസ്സിലെ കുഴപ്പം കുറയുകയല്ല, കൂടുകയാണെന്നുറപ്പിക്കാം.<br/><br />
അതോടൊപ്പം യുഡിഎഫ്‌ ഘടകകക്ഷികളും പുതിയ ആവശ്യങ്ങളും അവകാശവാദങ്ങളുമായി മുന്നിട്ടിറങ്ങും. രണ്ടാംകക്ഷിയായ ലീഗ്‌ ഉപമുഖ്യമന്ത്രിസ്ഥാനം രമേശിന്‌ ഇഷ്ടദാനം നല്‍കില്ല. നേരത്തെ ഉപമുഖ്യമന്ത്രിസ്ഥാനം ലീഗിനായിരുന്നു. കെ.എം.മാണിയുടെ സൂചനയും തള്ളിക്കളയാനാവില്ല.<br/><br />
<strong>പി. ശ്രീകുമാര്‍</strong></p>
<div class="crp_related"><h3>കൂടുതല്‍ വാര്‍ത്തകള്‍ :</h3><ul><li><a href="http://www.janmabhumidaily.com/jnb/News/114602" rel="bookmark" class="crp_title">ചെന്നിത്തലയുടെ വകുപ്പ്‌ തര്‍ക്കത്തില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/114663" rel="bookmark" class="crp_title">ഉപമുഖ്യമന്ത്രി പദത്തിന് താന്‍ അര്‍ഹന്‍  &#8211; കെ.എം മാണി</a></li><li><a href="http://www.janmabhumidaily.com/jnb/News/61920" rel="bookmark" class="crp_title">കെപിസിസി പുന:സംഘടനാ തര്‍ക്കം മൂര്‍ഛിക്കുന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/50733" rel="bookmark" class="crp_title">കെപിസിസിയില്‍ അഴിച്ചു പണിയില്ല: രമേശ്‌ ചെന്നിത്തല</a></li><li><a href="http://www.janmabhumidaily.com/jnb/News/60065" rel="bookmark" class="crp_title">മന്ത്രിമോഹവുമായി രമേശും മുരളിയും</a></li><li><a href="http://www.janmabhumidaily.com/jnb/News/114271" rel="bookmark" class="crp_title">നിയമസഭാ സമ്മേളനത്തിനു മുമ്പ്‌ പുനഃസംഘടന ഉണ്ടായേക്കും</a></li><li><a href="http://www.janmabhumidaily.com/jnb/News/69975" rel="bookmark" class="crp_title">ഉമ്മന്‍ചാണ്ടിയും, രമേശ്‌ ചെന്നിത്തലയും എന്‍എസ്‌എസ്‌ ആസ്ഥാനത്തെത്തി</a></li><li><a href="http://www.janmabhumidaily.com/jnb/News/91273" rel="bookmark" class="crp_title">ചെന്നിത്തലയെ മന്ത്രിയാക്കണമെന്ന് നിര്‍ദേശിച്ചതായി അറിയില്ല &#8211; തിരുവഞ്ചൂര്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/5345" rel="bookmark" class="crp_title">കേന്ദ്ര മന്ത്രിസഭ പുനഃസംഘടന തിങ്കളാഴ്ച നടന്നേക്കും</a></li><li><a href="http://www.janmabhumidaily.com/jnb/News/55942" rel="bookmark" class="crp_title">കേസ് അട്ടിമറിക്കാന്‍ കണ്ണൂര്‍ ലോബി ശ്രമിക്കുന്നു :തിരുവഞ്ചൂര്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/54865" rel="bookmark" class="crp_title">അന്വേഷണ സംഘവുമായുള്ള ചെന്നിത്തലയുടെ കൂടിക്കാഴ്ച വിവാദത്തിലേക്ക്</a></li><li><a href="http://www.janmabhumidaily.com/jnb/News/85667" rel="bookmark" class="crp_title">കോണ്‍ഗ്രസ്‌ പുനഃസംഘടന</a></li><li><a href="http://www.janmabhumidaily.com/jnb/News/89843" rel="bookmark" class="crp_title">കെ.പി.സി.സി പുനഃസംഘടന: പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് ചെന്നിത്തല</a></li><li><a href="http://www.janmabhumidaily.com/jnb/News/85436" rel="bookmark" class="crp_title">കെപിസിസി പുന:സംഘടനാ പട്ടിക ഹൈക്കമാന്‍ഡ്‌ അംഗീകരിക്കില്ല</a></li><li><a href="http://www.janmabhumidaily.com/jnb/News/100076" rel="bookmark" class="crp_title">സൂര്യനെല്ലി പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ പുതിയ ഓര്‍ഡിനന്‍സിന്റെ പരിധിയില്‍ വരില്ല: തിരുവഞ്ചൂര്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/69450" rel="bookmark" class="crp_title">കെ.പി.സി.സി പുനസംഘടന: കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/67145" rel="bookmark" class="crp_title">മന്ത്രിസഭയില്‍ കഴിവുകെട്ടവരില്ല &#8211; തിരുവഞ്ചൂര്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/109021" rel="bookmark" class="crp_title">പരിയാരം ഏറ്റെടുക്കല്‍: മുഖ്യമന്ത്രിയുമായി അഭിപ്രായ ഭിന്നതയില്ലെന്ന് ചെന്നിത്തല</a></li><li><a href="http://www.janmabhumidaily.com/jnb/News/12974" rel="bookmark" class="crp_title">ഉമ്മന്‍ചാണ്ടി വിജിലന്‍സ്‌ ഒഴിഞ്ഞു</a></li><li><a href="http://www.janmabhumidaily.com/jnb/News/56235" rel="bookmark" class="crp_title">ആഭ്യന്തര മന്ത്രി കണ്ണൂര്‍ ജയില്‍ സന്ദര്‍ശിച്ചു</a></li></ul></div>]]></content:encoded>
			<wfw:commentRss>http://www.janmabhumidaily.com/jnb/News/114782/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>ഒത്തുകളി: രാജ്യവ്യാപക റെയ്ഡുകള്‍ തുടരുന്നു</title>
		<link>http://www.janmabhumidaily.com/jnb/News/114779</link>
		<comments>http://www.janmabhumidaily.com/jnb/News/114779#comments</comments>
		<pubDate>Sat, 18 May 2013 18:27:58 +0000</pubDate>
		<dc:creator>admin</dc:creator>
				<category><![CDATA[BREAKING NEWS]]></category>

		<guid isPermaLink="false">http://www.janmabhumidaily.com/jnb/?p=114779</guid>
		<description><![CDATA[ന്യൂദല്‍ഹി: വാതുവെപ്പുകാര്‍ക്കുവേണ്ടി ഐപിഎല്‍ മത്സരങ്ങള്‍ ഒത്തുകളിച്ച സംഭവത്തിലെ തെളിവുകള്‍തേടി രാജ്യവ്യാപകമായ റെയ്ഡുകള്‍ തുടരുന്നു. മുംബൈയില്‍ നിന്നും ശ്രീശാന്തിന്റെയും സുഹൃത്ത്‌ ജിജു ജനാര്‍ദ്ദനന്റേയും മൊബെയില്‍ ഫോണുകളും ലാപ്ടോപ്പും പോലീസ്‌ പിടിച്ചെടുത്തിട്ടുണ്ട്‌. മുംബൈക്കു പുറമേ അഹമ്മദാബാദ്‌, ചെന്നൈ, ദല്‍ഹി,ഹൈദരാബാദ്‌,കൊല്‍ക്കത്ത എന്നീ നഗരങ്ങളിലും ഇന്നലെ റെയ്ഡ്‌ നടന്നു. അറസ്റ്റിലായ രാജസ്ഥാന്‍ റോയല്‍സ്‌ കളിക്കാരന്‍ അജിത്‌ ചാന്ദിലയുടെ ഫരീദാബദിലെ വീട്ടിലും പോലീസ്‌ റെയ്ഡ്‌ നടത്തി. അറസ്റ്റിലായ മൂന്നുകളിക്കാരും ചണ്ഡീഗഢില്‍ വാതുവെപ്പുകാര്‍ നടത്തിയ പാര്‍ട്ടിയില്‍ പങ്കെടുത്തതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസിന്‌ ലഭിച്ചതായി സൂചനയുണ്ട്‌. [...]]]></description>
			<content:encoded><![CDATA[<p><a href="http://www.janmabhumidaily.com/jnb/wp-content/uploads/2013/05/SREESANTH.jpg"><img src="http://www.janmabhumidaily.com/jnb/wp-content/uploads/2013/05/SREESANTH-300x234.jpg" alt="" title="SREESANTH" width="300" height="234" class="alignleft size-medium wp-image-114781" /></a>ന്യൂദല്‍ഹി: വാതുവെപ്പുകാര്‍ക്കുവേണ്ടി ഐപിഎല്‍ മത്സരങ്ങള്‍ ഒത്തുകളിച്ച സംഭവത്തിലെ തെളിവുകള്‍തേടി രാജ്യവ്യാപകമായ റെയ്ഡുകള്‍ തുടരുന്നു. മുംബൈയില്‍ നിന്നും ശ്രീശാന്തിന്റെയും സുഹൃത്ത്‌ ജിജു ജനാര്‍ദ്ദനന്റേയും മൊബെയില്‍ ഫോണുകളും ലാപ്ടോപ്പും പോലീസ്‌ പിടിച്ചെടുത്തിട്ടുണ്ട്‌. മുംബൈക്കു പുറമേ അഹമ്മദാബാദ്‌, ചെന്നൈ, ദല്‍ഹി,ഹൈദരാബാദ്‌,കൊല്‍ക്കത്ത എന്നീ നഗരങ്ങളിലും ഇന്നലെ റെയ്ഡ്‌ നടന്നു. <br/><br />
അറസ്റ്റിലായ രാജസ്ഥാന്‍ റോയല്‍സ്‌ കളിക്കാരന്‍ അജിത്‌ ചാന്ദിലയുടെ ഫരീദാബദിലെ വീട്ടിലും പോലീസ്‌ റെയ്ഡ്‌ നടത്തി. അറസ്റ്റിലായ മൂന്നുകളിക്കാരും ചണ്ഡീഗഢില്‍ വാതുവെപ്പുകാര്‍ നടത്തിയ പാര്‍ട്ടിയില്‍ പങ്കെടുത്തതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസിന്‌ ലഭിച്ചതായി സൂചനയുണ്ട്‌. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ നാലുമണിക്കൂറോളം കളിക്കാരെയും അറസ്റ്റിലായ 11 വാതുവെപ്പുകാരേയും പോലീസ്‌ ചോദ്യം ചെയ്തു. <br/><br />
ബ്രാഡ്‌ ഹോജ്‌, കെവിന്‍ കൂപ്പര്‍, സിദ്ധാര്‍ത്ഥ്‌ ത്രിവേദി എന്നീ കളിക്കാരെ വാതുവെപ്പുകാരുമായി ബന്ധിപ്പിക്കാന്‍ അജിത്‌ ചാന്ദില ശ്രമിച്ചിരുന്നതിന്റെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്‌. എന്നാല്‍ ഈ ശ്രമം വിജയിച്ചില്ല. മെയ്‌ 3ന്‌ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സുമായി നടന്ന മത്സരത്തില്‍ ശ്രീശാന്തും ചാന്ദിലയും കരാറുണ്ടാക്കിയെങ്കിലും ഇരുവരും ടീമിലുള്‍പ്പെടാതെ പോവുകയായിരുന്നു. <br/><br />
വാതുവെപ്പുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതിന്‌ കളിക്കാര്‍ക്ക്‌ യാതൊരു വിധ ബാഹ്യഭീഷണിയും ഉണ്ടായിട്ടില്ലെന്നും കളിക്കാര്‍ സ്വമേധയാ ചെയ്തതാണെന്നുമാണ്‌ പോലീസ്‌ ആദ്യം പറഞ്ഞതെങ്കിലും കളിക്കാരെ വാതുവെപ്പുകാര്‍ ഭീഷണിപ്പെടുത്തിയതായി ഫോണ്‍ സംഭാഷണങ്ങളില്‍ നിന്നും മനസ്സിലാകുന്നുണ്ടെന്നാണ്‌ ഇപ്പോള്‍ പറയുന്നത്‌.<br/><br />
അതിനിടെ എഫ്‌ഐആറില്‍ ശ്രീശാന്തിന്റെ പേരില്ലെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തു വരുന്നുണ്ട്‌. മതിയായ തെളിവില്ലാതെയാണ്‌ കളിക്കാരെ അര്‍സ്റ്റ്‌ ചെയ്തതെന്ന ആരോപണവും ശക്തമാണ്‌. അറസ്റ്റിനു ശേഷം തെളിവുകളുണ്ടാക്കാനുള്ള തത്രപ്പാടിലാണ്‌ ദല്‍ഹി പോലീസ്‌. ജിജു ജനാര്‍ദ്ദനന്‍ വാതുവെപ്പുകാരുമായി ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ ശബ്ദരേഖയടക്കം പോലീസിന്റെ കയ്യിലുണ്ടെന്ന്‌ പറയുമ്പോഴും ശ്രീശാന്ത്‌ വാതുവെപ്പുകാരുമായി സംസാരിച്ചിട്ടില്ലെന്നാണ്‌ പോലീസും പറയുന്നത്‌. ശ്രീശാന്തി ന്‌ 40 ലക്ഷം രൂപയാണ്‌ ഒത്തുകളിച്ചതിന്‌ ലഭിച്ചതെന്ന്‌ ദല്‍ഹി പോലീസ്‌ കമ്മീഷണര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ 10 ലക്ഷം മാത്രമാണ്‌ ലഭിച്ചതെന്നും അത്‌ ജിജുവിന്റെ കയ്യിലാണെന്നുമാണ്‌ പോലീസിന്റെ പുതിയ നിലപാട്‌. <br/><br />
ശ്രീശാന്തിന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതിക്കു സമര്‍പ്പിക്കും. ഇന്നലെ സമര്‍പ്പിക്കുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും എഫ്‌ഐആറിന്റെ കോപ്പി ലഭിക്കാതിരുന്നതിനേ തുടര്‍ന്ന്‌ മാറ്റിവയ്ക്കുകയായിരുന്നു. കളിക്കാരെ പോലീസ്‌ കസ്റ്റഡിയില്‍ വിട്ട കാലാവധി ചൊവ്വാഴ്ച അവസാനിക്കും. </p>
<div class="crp_related"><h3>കൂടുതല്‍ വാര്‍ത്തകള്‍ :</h3><ul><li><a href="http://www.janmabhumidaily.com/jnb/News/114239" rel="bookmark" class="crp_title">ഐപിഎല്‍ ഒത്തുകളി: ശ്രീശാന്ത് അറസ്റ്റില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/114600" rel="bookmark" class="crp_title">നിരപരാധിയാണെന്ന്‌ ശ്രീശാന്ത്‌; കോഴവാങ്ങിയിട്ടില്ലെന്നും മൊഴി</a></li><li><a href="http://www.janmabhumidaily.com/jnb/News/114323" rel="bookmark" class="crp_title">ആരോപണങ്ങള്‍ ശ്രീശാന്തിന്റെ കുടുംബം പിന്‍‌വലിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/114308" rel="bookmark" class="crp_title">ഒത്തുകളിയുടെ തെളിവുകള്‍ ദല്‍ഹി പോലീസ് പുറത്തുവിട്ടു</a></li><li><a href="http://www.janmabhumidaily.com/jnb/News/114595" rel="bookmark" class="crp_title">ദ്രാവിഡിനേയും ശില്‍പാ ഷെട്ടിയേയും ചോദ്യംചെയ്തേക്കും</a></li><li><a href="http://www.janmabhumidaily.com/jnb/News/87702" rel="bookmark" class="crp_title">സീ ന്യൂസ് എഡിറ്റര്‍മാരുടെ ലാപ്‌ടോപ്പുകള്‍ പിടിച്ചെടുത്തു</a></li><li><a href="http://www.janmabhumidaily.com/jnb/News/114627" rel="bookmark" class="crp_title">ഐ.പി.എല്‍ ഒത്തുകളി: കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും</a></li><li><a href="http://www.janmabhumidaily.com/jnb/News/110517" rel="bookmark" class="crp_title">പോപ്പുലര്‍ ഫ്രണ്ട്‌ ആസ്ഥാനത്ത്‌ പോലീസ്‌ റെയ്ഡ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/114446" rel="bookmark" class="crp_title">മുന്‍സീസണിലും ചാന്ദില ഒത്തുകളിച്ചതായി റിപ്പോര്‍ട്ടുകള്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/13170" rel="bookmark" class="crp_title">ദല്‍ഹി പോലീസ്‌ മേധാവി ചിദംബരത്തെ കണ്ടു</a></li><li><a href="http://www.janmabhumidaily.com/jnb/News/24043" rel="bookmark" class="crp_title">അമര്‍സിങ്ങിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 18ലേക്ക് മാറ്റി</a></li><li><a href="http://www.janmabhumidaily.com/jnb/News/114243" rel="bookmark" class="crp_title">ശ്രീശാന്തിനെ കുടുക്കിയതെന്ന് മാതാപിതാക്കള്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/91550" rel="bookmark" class="crp_title">സീ ന്യൂസിനെതിരെ കേസെടുക്കരുതെന്ന്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/38832" rel="bookmark" class="crp_title">സുബ്രഹ്മണ്യം സ്വാമിയെ ദല്‍ഹി പോലീസ്‌ ചോദ്യം ചെയ്തു</a></li><li><a href="http://www.janmabhumidaily.com/jnb/News/110085" rel="bookmark" class="crp_title">ദല്‍ഹി പീഡനം: പെണ്‍കുട്ടിയെ രണ്ടുപേരും പീഡിപ്പിച്ചെന്ന്‌ പോലീസ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/100136" rel="bookmark" class="crp_title">അരുണ്‍ ജെറ്റ്ലിയുടെ ഫോണ്‍ ചോര്‍ത്തല്‍; രണ്ട്‌ പേര്‍ അറസ്റ്റില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/11963" rel="bookmark" class="crp_title">വോട്ടിന്‌ നോട്ട്‌: ദല്‍ഹി പോലീസിന്‌ ശാസനം</a></li><li><a href="http://www.janmabhumidaily.com/jnb/News/99329" rel="bookmark" class="crp_title">ധര്‍മരാജന്‍ പിടിയില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/56171" rel="bookmark" class="crp_title">പാനൂര്‍ ഏരിയാ കമ്മറ്റിയംഗത്തിന്റെ വീട്ടില്‍ റെയ്ഡ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/86448" rel="bookmark" class="crp_title">അഞ്ചേരി ബേബി വധം: പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു</a></li></ul></div>]]></content:encoded>
			<wfw:commentRss>http://www.janmabhumidaily.com/jnb/News/114779/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>പെന്‍ഷന്‍ മൗലികാവകാശമാക്കാന്‍ നിര്‍ദ്ദേശം</title>
		<link>http://www.janmabhumidaily.com/jnb/News/114776</link>
		<comments>http://www.janmabhumidaily.com/jnb/News/114776#comments</comments>
		<pubDate>Sat, 18 May 2013 18:27:02 +0000</pubDate>
		<dc:creator>admin</dc:creator>
				<category><![CDATA[BREAKING NEWS]]></category>

		<guid isPermaLink="false">http://www.janmabhumidaily.com/jnb/?p=114776</guid>
		<description><![CDATA[ന്യൂദല്‍ഹി: പെന്‍ഷന്‍ മൗലികാവകാശമായി പ്രഖ്യാപിക്കണമെന്ന്‌ ദേശീയ തൊഴിലാളി കോണ്‍ഫറന്‍സ്‌ കേന്ദ്രസര്‍ക്കാരിനോട്‌ നിര്‍ദ്ദേശിച്ചു. രാജ്യത്ത്‌ തൊഴിലെടുക്കുന്ന എല്ലാവര്‍ക്കും പെന്‍ഷന്‍ നടപ്പാക്കണമെന്ന്‌ ബിഎംഎസ്‌ ദേശീയ പ്രസിഡന്റ്‌ അഡ്വ.സി.കെ.സജിനാരായണന്‍ അദ്ധ്യക്ഷനായ സമിതി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കി. കോണ്‍ഫറന്‍സില്‍ രൂപീകരിച്ച നാലു സമിതികളിലെന്നായ സാമൂഹ്യ സുരക്ഷിതത്വവും പെന്‍ഷനും സംബന്ധിച്ച സമിതിയുടെ അദ്ധ്യക്ഷ സ്ഥാനം ബിഎംഎസിന്‌ ലഭിച്ചു. അഡ്വ.സി.കെ.സജിനാരായണന്‍ ചെയര്‍മാനായ സമിതിയുടെ സെക്രട്ടറി ഇഎസ്‌ഐ ഡയറക്ടര്‍ ജനറല്‍ അനില്‍കുമാര്‍ അഗര്‍വാളാണ്‌. രാജ്യത്തെ എല്ലാ മേഖലകളിലും തൊഴിലെടുക്കുന്നവര്‍ക്കും പെന്‍ഷന്‌ അര്‍ഹതയുണ്ടെന്ന്‌ സമിതി വിലയിരുത്തി. ഇവര്‍ക്കു പെന്‍ഷന്‍ [...]]]></description>
			<content:encoded><![CDATA[<p><a href="http://www.janmabhumidaily.com/jnb/wp-content/uploads/2013/05/AJD_7789.jpg"><img src="http://www.janmabhumidaily.com/jnb/wp-content/uploads/2013/05/AJD_7789-300x204.jpg" alt="" title="AJD_7789" width="300" height="204" class="alignleft size-medium wp-image-114778" /></a>ന്യൂദല്‍ഹി: പെന്‍ഷന്‍ മൗലികാവകാശമായി പ്രഖ്യാപിക്കണമെന്ന്‌ ദേശീയ തൊഴിലാളി കോണ്‍ഫറന്‍സ്‌ കേന്ദ്രസര്‍ക്കാരിനോട്‌ നിര്‍ദ്ദേശിച്ചു. രാജ്യത്ത്‌ തൊഴിലെടുക്കുന്ന എല്ലാവര്‍ക്കും പെന്‍ഷന്‍ നടപ്പാക്കണമെന്ന്‌ ബിഎംഎസ്‌ ദേശീയ പ്രസിഡന്റ്‌ അഡ്വ.സി.കെ.സജിനാരായണന്‍ അദ്ധ്യക്ഷനായ സമിതി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കി. <br/><br />
കോണ്‍ഫറന്‍സില്‍ രൂപീകരിച്ച നാലു സമിതികളിലെന്നായ സാമൂഹ്യ സുരക്ഷിതത്വവും പെന്‍ഷനും സംബന്ധിച്ച സമിതിയുടെ അദ്ധ്യക്ഷ സ്ഥാനം ബിഎംഎസിന്‌ ലഭിച്ചു. അഡ്വ.സി.കെ.സജിനാരായണന്‍ ചെയര്‍മാനായ സമിതിയുടെ സെക്രട്ടറി ഇഎസ്‌ഐ ഡയറക്ടര്‍ ജനറല്‍ അനില്‍കുമാര്‍ അഗര്‍വാളാണ്‌.<br/><br />
രാജ്യത്തെ എല്ലാ മേഖലകളിലും തൊഴിലെടുക്കുന്നവര്‍ക്കും പെന്‍ഷന്‌ അര്‍ഹതയുണ്ടെന്ന്‌ സമിതി വിലയിരുത്തി. ഇവര്‍ക്കു പെന്‍ഷന്‍ നല്‍കേണ്ട ചുമതല സര്‍ക്കാരോ കമ്പനികളോ ഏറ്റെടുക്കണം. എന്നു തൊഴില്‍ ചെയ്യാന്‍ പറ്റാതാവുന്ന സാഹചര്യമുണ്ടാകുന്നോ അന്നു മുതല്‍ പെന്‍ഷന്‍ ലഭിക്കുന്ന തരത്തിലാവണം പദ്ധതി നടപ്പാക്കേണ്ടത്‌. <br/><br />
ഇപിഎഫ്‌ മിനിമം പെന്‍ഷന്‍ ആയിരം രൂപയാക്കി വര്‍ദ്ധിപ്പിക്കണം. നിലവില്‍ പല മേഖലകളിലും 200 രൂപവരെയാണ്‌ പെന്‍ഷനായി നല്‍കുന്നത്‌. മാറിയ ജീവിത സാഹചര്യങ്ങളില്‍ അപര്യപ്തമായ തുകയാണിത്‌. പെന്‍ഷന്‍ വര്‍ദ്ധനയുടെ ആദ്യഘട്ടമായാണ്‌ ആയിരമാക്കേണ്ടത്‌. പിന്നീടിത്‌ വിലക്കയറ്റത്തിന്‌ ആനുപാതികമായി വര്‍ദ്ധിപ്പിക്കണം. സാമൂഹ്യ സുരക്ഷിതത്വത്തിനു വേണ്ടി കേന്ദ്രസര്‍ക്കാര്‍ ചിലവഴിക്കുന്ന തുക മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു നോക്കിയാല്‍ വളരെ കുറവാണ്‌. ഇതു വര്‍ദ്ധിപ്പിക്കാന്‍ നടപടിയുണ്ടാവണം. <br/><br />
അംഗന്‍വാടി ജീവനക്കാരെ സ്ഥിരപ്പെടുത്തണം, അംഗന്‍വാടികള്‍ക്കായി മികച്ച കെട്ടിടങ്ങള്‍ നിര്‍മ്മിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്‌. കൂടാതെ ചെറുകിട വ്യവസായ വികസനത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ ഉള്‍പ്പെടുത്തി ത്രികക്ഷി സമിതി രൂപീകരിക്കണം. വിദഗ്ധ തൊഴിലാളികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനായി രാജ്യത്ത്‌ കൂടുതല്‍ ഐടിഐകള്‍ സ്ഥാപിക്കണം. ചെറുകിട വ്യവസായങ്ങളെ അപ്രന്റീസ്‌ ആക്ടില്‍ ഉള്‍പ്പെടുത്തണം. ഇതുവഴി വര്‍ക്ക്ഷോപ്പുകളില്‍ ജോലി പഠിക്കുന്നവര്‍ക്കു പോലും വൈദഗ്ധ്യ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്ന സ്ഥിതി സംജാതമാക്കാന്‍ കഴിയും തുടങ്ങിയ നിര്‍ദ്ദേശങ്ങളും കേന്ദ്രസര്‍ക്കാരിന്‌ സമര്‍പ്പിച്ചതായി സമിതി അദ്ധ്യക്ഷന്‍ അഡ്വ. സജിനാരായണന്‍ പറഞ്ഞു. സമിതി നിര്‍ദ്ദേശങ്ങളാണ്‌ ചര്‍ച്ചകള്‍ക്ക്‌ ശേഷം പിന്നീട്‌ നിയമങ്ങളായി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. <br/><br />
ഇന്റര്‍ നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ജനറല്‍ ഗയ്‌ റൈഡര്‍ തൊഴിലാളി കോണ്‍ഫറന്‍സിന്റെ പ്രത്യേക സെഷനില്‍ പങ്കെടുത്തു. കേന്ദ്ര തൊഴില്‍മന്ത്രി മല്ലികാര്‍ജ്ജുന ഖാര്‍ഗെ, അഡ്വ.സി.കെ.സജിനാരാണന്‍, ആസാം തൊഴില്‍മന്ത്രി പൃത്ബി എന്നിവര്‍ പ്രസംഗിച്ചു.<br/><br />
<strong>സ്വന്തം ലേഖകന്‍</strong></p>
<div class="crp_related"><h3>കൂടുതല്‍ വാര്‍ത്തകള്‍ :</h3><ul><li><a href="http://www.janmabhumidaily.com/jnb/News/31188" rel="bookmark" class="crp_title">കേന്ദ്ര ഭരണത്തിന്‌ താക്കീതായി ബിഎംഎസ്‌ പാര്‍ലമെന്റ്‌ മാര്‍ച്ച്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/112617" rel="bookmark" class="crp_title">ചെറുകിട മേഖലയിലെ തൊഴില്‍ നിയമങ്ങള്‍ ഒഴിവാക്കുന്നതിനെതിരെ ബിഎംഎസ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/93033" rel="bookmark" class="crp_title">പങ്കാളിത്ത പെന്‍ഷന്‍: പണിമുടക്ക്‌ പിന്‍വലിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/91327" rel="bookmark" class="crp_title">പങ്കാളിത്ത പെന്‍ഷന്‍ വരുമ്പോള്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/76107" rel="bookmark" class="crp_title">കെ.എസ്.ആര്‍.ടി.സിയില്‍ പെന്‍ഷന്‍ വിതരണം മുടങ്ങി</a></li><li><a href="http://www.janmabhumidaily.com/jnb/News/77363" rel="bookmark" class="crp_title">വിദേശനിക്ഷേപം അഴിമതി വര്‍ധിപ്പിക്കും: ബിഎംഎസ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/102178" rel="bookmark" class="crp_title">പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തി</a></li><li><a href="http://www.janmabhumidaily.com/jnb/News/38089" rel="bookmark" class="crp_title">പെന്‍ഷനേഴ്സ്‌ സംഘ്‌ ധര്‍ണ നടത്തി</a></li><li><a href="http://www.janmabhumidaily.com/jnb/News/64817" rel="bookmark" class="crp_title">പെന്‍ഷന്‍ പ്രായം 60 ആക്കണം &#8211; കെ.എം മാണി</a></li><li><a href="http://www.janmabhumidaily.com/jnb/News/108385" rel="bookmark" class="crp_title">വിവേകാനന്ദസേവാകേന്ദ്രം അംഗവൈകല്യമുള്ളവര്‍ക്ക് പെന്‍ഷന്‍ നല്‍കി</a></li><li><a href="http://www.janmabhumidaily.com/jnb/News/40123" rel="bookmark" class="crp_title">ചുമട്ടുതൊഴിലാളികളുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കണം: ബിഎംഎസ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/105126" rel="bookmark" class="crp_title">തൊഴിലുറപ്പ്‌ പെന്‍ഷന്‍ അവ്യക്തത നീക്കണം</a></li><li><a href="http://www.janmabhumidaily.com/jnb/News/30636" rel="bookmark" class="crp_title">പത്രപ്രവര്‍ത്തക പെന്‍ഷന്‍ 10,000 രൂപയാക്കണം</a></li><li><a href="http://www.janmabhumidaily.com/jnb/News/109869" rel="bookmark" class="crp_title">ചുമട്ടുതൊഴിലാളികളെ ഇഎസ്‌ഐ പരിധിയില്‍ കൊണ്ടുവരണം: ബിഎംഎസ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/48284" rel="bookmark" class="crp_title">പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കുമ്പോള്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/65114" rel="bookmark" class="crp_title">പെന്‍ഷന്‍ പ്രായം കൂട്ടണം &#8211; കെ.മുരളീധരന്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/92459" rel="bookmark" class="crp_title">പണിമുടക്ക്‌: ഫെറ്റോ പിന്മാറി</a></li><li><a href="http://www.janmabhumidaily.com/jnb/News/11954" rel="bookmark" class="crp_title">നിയമനങ്ങളില്ല; അംഗന്‍വാടികളുടെ പ്രവര്‍ത്തനം താളംതെറ്റുന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/14032" rel="bookmark" class="crp_title">പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കരുത്‌: എന്‍ജിഒ സംഘ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/92382" rel="bookmark" class="crp_title">കേന്ദ്ര സര്‍ക്കാര്‍ ആഗോളകുത്തകകളുടെ സേവകരാവുന്നു: സി.കെ.സജിനാരായണന്‍</a></li></ul></div>]]></content:encoded>
			<wfw:commentRss>http://www.janmabhumidaily.com/jnb/News/114776/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>സുവര്‍ണ നാരിന്റെ പ്രഭ മങ്ങുന്നു; ചകിരിച്ചോറിന്‌ നല്ലകാലം</title>
		<link>http://www.janmabhumidaily.com/jnb/News/114771</link>
		<comments>http://www.janmabhumidaily.com/jnb/News/114771#comments</comments>
		<pubDate>Sat, 18 May 2013 18:26:21 +0000</pubDate>
		<dc:creator>admin</dc:creator>
				<category><![CDATA[KERALAM]]></category>

		<guid isPermaLink="false">http://www.janmabhumidaily.com/jnb/?p=114771</guid>
		<description><![CDATA[ആലപ്പുഴ: സുവര്‍ണനാരായ കയറിന്‌ വിദേശരാജ്യങ്ങളില്‍ ആവശ്യക്കാര്‍ കുറയുന്നു. എന്നാല്‍ പാഴ്‌വസ്തുവായി നമ്മള്‍ ഉപേക്ഷിക്കുന്ന ചകിരിച്ചോറിന്റെ കയറ്റുമതി ഗണ്യമായി വര്‍ധിച്ചു. കയര്‍മേഖലയുടെ നവീകരണത്തിനും അടിസ്ഥാനസൗകര്യവികസനത്തിനുമായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ കോടികള്‍ ചെലവഴിക്കുമ്പോഴും കയറ്റുമതിയില്‍ കയറിന്‌ തിരിച്ചടി നേരിടുകയാണ്‌. ആഭ്യന്തരവിപണി ശക്തിപ്പെടുത്തിയില്ലെങ്കില്‍ വന്‍ പ്രതിസന്ധിയായിരിക്കും കയര്‍മേഖല വരുംനാളുകളില്‍ നേരിടുക. ചകിരിച്ചോര്‍ കയറ്റുമതിയില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം 48.52 ശതമാനത്തിന്റെ വളര്‍ച്ചയാണുണ്ടായത്‌. ചകിരി കയറ്റുമതിയിലും വര്‍ധനവുണ്ടായി. 18 ശതമാനം വര്‍ധനവാണ്‌ ചകിരി കയറ്റുമതിയിലുണ്ടായത്‌. എന്നാല്‍ കയര്‍ യാണ്‍ കയറ്റുമതിയില്‍ 24 ശതമാനത്തിന്റെ കുറവാണുണ്ടായത്‌. കയറ്റുപായ, [...]]]></description>
			<content:encoded><![CDATA[<p><a href="http://www.janmabhumidaily.com/jnb/wp-content/uploads/2013/05/Alappuzha-Coir.jpg"><img src="http://www.janmabhumidaily.com/jnb/wp-content/uploads/2013/05/Alappuzha-Coir-300x206.jpg" alt="" title="Alappuzha-Coir" width="300" height="206" class="alignleft size-medium wp-image-114775" /></a>ആലപ്പുഴ: സുവര്‍ണനാരായ കയറിന്‌ വിദേശരാജ്യങ്ങളില്‍ ആവശ്യക്കാര്‍ കുറയുന്നു. എന്നാല്‍ പാഴ്‌വസ്തുവായി നമ്മള്‍ ഉപേക്ഷിക്കുന്ന ചകിരിച്ചോറിന്റെ കയറ്റുമതി ഗണ്യമായി വര്‍ധിച്ചു. കയര്‍മേഖലയുടെ നവീകരണത്തിനും അടിസ്ഥാനസൗകര്യവികസനത്തിനുമായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ കോടികള്‍ ചെലവഴിക്കുമ്പോഴും കയറ്റുമതിയില്‍ കയറിന്‌ തിരിച്ചടി നേരിടുകയാണ്‌. ആഭ്യന്തരവിപണി ശക്തിപ്പെടുത്തിയില്ലെങ്കില്‍ വന്‍ പ്രതിസന്ധിയായിരിക്കും കയര്‍മേഖല വരുംനാളുകളില്‍ നേരിടുക.<br/><br />
ചകിരിച്ചോര്‍ കയറ്റുമതിയില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം 48.52 ശതമാനത്തിന്റെ വളര്‍ച്ചയാണുണ്ടായത്‌. ചകിരി കയറ്റുമതിയിലും വര്‍ധനവുണ്ടായി. 18 ശതമാനം വര്‍ധനവാണ്‌ ചകിരി കയറ്റുമതിയിലുണ്ടായത്‌. എന്നാല്‍ കയര്‍ യാണ്‍ കയറ്റുമതിയില്‍ 24 ശതമാനത്തിന്റെ കുറവാണുണ്ടായത്‌. കയറ്റുപായ, തടുക്ക്‌ എന്നിവയിലൊക്കെത്തന്നെ വന്‍ ഇടിവുണ്ടായി. <br/><br />
കഴിഞ്ഞ സാമ്പത്തികവര്‍ഷം 429500.92 മെട്രിക്‌ ടണ്‍ കയറ്റുമതിയാണ്‌ കയര്‍ രംഗത്തുണ്ടായത്‌. 1116.02 കോടിയാണ്‌ വരുമാനം. 2011-12 കാലയളവില്‍ 1052.54 കോടിയുടെ കയറ്റുമതിയാണ്‌ നടന്നത്‌. ആറ്‌ ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തിയെങ്കിലും ഇതില്‍ ഗണ്യമായ നേട്ടമുണ്ടാക്കിയത്‌ ചകിരിയും ചകിരിച്ചോറിന്റെയും കയറ്റുമതിയാണ്‌.<br/><br />
കയര്‍ ഭൂവസ്ത്ര മേഖലയും വന്‍ തിരിച്ചടി നേരിട്ടു. കയറ്റുമതിയില്‍ രണ്ട്‌ ശതമാനത്തിന്റെ കുറവാണ്‌ കഴിഞ്ഞ സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയത്‌. 3680.91 മെട്രിക്‌ ടണ്ണിന്റെ കയറ്റുമതിയാണ്‌ 2011-12 കാലയളവില്‍ നടന്നത്‌. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 3597.30 മെട്രിക്‌ ടണ്ണിന്റെ കയറ്റുമതി മാത്രമാണുണ്ടായത്‌. ടഫ്റ്റഡ്‌ കയറ്റുപായയുടെ കയറ്റുമതിയും വര്‍ധിച്ചു. എന്നാല്‍ കാര്‍പ്പറ്റ്‌, കയറ്റുപായ, കയര്‍ റോപ്പ്‌ എന്നിവയുടെ കയറ്റുമതിയില്‍ വന്‍ ഇടിവുണ്ടായി. ടഫ്റ്റഡ്‌ ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ 8.68 ശതമാനത്തിന്റെ വര്‍ധനവാണ്‌ രേഖപ്പെടുത്തിയത്‌.<br/><br />
രാജ്യാന്തരമേഖലയില്‍ ഏറെ പ്രിയങ്കരമായിരുന്ന പരമ്പരാഗത കയറുത്പന്നങ്ങള്‍ക്ക്‌ പഴയ സ്വീകാര്യത ലഭിക്കുന്നില്ലെന്ന്‌ കഴിഞ്ഞ വര്‍ഷത്തെ കയറ്റുമതി കണക്കുകള്‍ വ്യക്തമാക്കുന്നു. 112 രാജ്യങ്ങളിലേക്കാണ്‌ കയര്‍, കയറുത്പന്നങ്ങള്‍ എന്നിവ കയറ്റുമതി ചെയ്യുന്നത്‌. അമേരിക്കയും ചൈനയുമാണ്‌ പ്രധാന ഉപഭോക്താക്കള്‍.<br/><br />
എന്നാല്‍ ലണ്ടന്‍, ആസ്ട്രേലിയ, നെതര്‍ലാന്റ്‌ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയില്‍ കുറവ്‌ രേഖപ്പെടുത്തി. ചകിരിച്ചോര്‍ എഴുപതിലേറെ രാജ്യങ്ങളിലേക്ക്‌ കയറ്റുമതി ചെയ്യുന്നുണ്ട്‌.<br/><br />
ആഭ്യന്തരവിപണി കൂടുതല്‍ സജീവമാക്കിയില്ലെങ്കില്‍ പരമ്പരാഗത കയറുത്പന്നമേഖല വന്‍തിരിച്ചടിയാകും നേരിടുകയെന്ന്‌ കയറ്റുമതി കണക്കുകള്‍ വ്യക്തമാക്കുന്നു.<br/><br />
<strong>പി. ശിവപ്രസാദ്‌</strong></p>
<div class="crp_related"><h3>കൂടുതല്‍ വാര്‍ത്തകള്‍ :</h3><ul><li><a href="http://www.janmabhumidaily.com/jnb/News/98979" rel="bookmark" class="crp_title">കയറ്റുമതിയില്‍ നേരിയ വര്‍ധനവ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/58430" rel="bookmark" class="crp_title">പുതിയ വിദേശവ്യാപാര നയം പ്രഖ്യാപിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/79113" rel="bookmark" class="crp_title">ഉപരോധം ശക്തമാക്കിയാല്‍ എണ്ണവില്‍പ്പന നിര്‍ത്തുമെന്ന്‌ ഇറാന്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/85763" rel="bookmark" class="crp_title">നവംബറില്‍ കാര്‍ വില്‍പന ഉയര്‍ന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/102900" rel="bookmark" class="crp_title">ആയുധ കയറ്റുമതിയില്‍ ലോകത്ത്‌ ചൈനയ്ക്ക്‌ അഞ്ചാംസ്ഥാനം</a></li><li><a href="http://www.janmabhumidaily.com/jnb/News/32317" rel="bookmark" class="crp_title">മാരുതി സുസുക്കിയുടെ വില്‍പന കുറഞ്ഞു</a></li><li><a href="http://www.janmabhumidaily.com/jnb/News/41555" rel="bookmark" class="crp_title">ആദ്യ കയറ്റുമതി കരാര്‍ കയര്‍ കോര്‍പ്പറേഷന്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/96915" rel="bookmark" class="crp_title">കയര്‍ കേരള: രാജ്യാന്തര ബയര്‍മാരുടെ പങ്കാളിത്തത്തില്‍ വന്‍വര്‍ധനവ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/41423" rel="bookmark" class="crp_title">യൂറോപ്പിലേക്കുള്ള പെട്രോളിയം കയറ്റുമതി ഇറാന്‍ കുറച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/1183" rel="bookmark" class="crp_title">കാപ്പി വിപണിക്ക്‌ കരുത്തേറുന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/41417" rel="bookmark" class="crp_title">കയര്‍ മേഖലയ്ക്ക്‌ പ്രത്യേക പരിഗണന നല്‍കും: മുഖ്യമന്ത്രി</a></li><li><a href="http://www.janmabhumidaily.com/jnb/News/81117" rel="bookmark" class="crp_title">അരി വിലയിലും കയറ്റുമതിയിലും ഇന്ത്യ റെക്കോര്‍ഡ്‌ മുന്നേറ്റത്തില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/41244" rel="bookmark" class="crp_title">കയര്‍ മേഖലയിലെ ചെറുകിടക്കാര്‍ക്ക്‌ കൂടുതല്‍ സഹായം നല്‍കും: അടൂര്‍ പ്രകാശ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/105663" rel="bookmark" class="crp_title">കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാരുതിയുടെ വില്‍പനയില്‍ 3.33 ശതമാനം വര്‍ധനവ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/18452" rel="bookmark" class="crp_title">ശ്രീലങ്കയില്‍ ഹിന്ദുദേവ വിഗ്രഹങ്ങള്‍ക്ക്‌ ആവശ്യമേറുന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/2295" rel="bookmark" class="crp_title">മൊബെയില്‍ ഫോണ്‍ വിപണിയില്‍ വളര്‍ച്ച</a></li><li><a href="http://www.janmabhumidaily.com/jnb/News/51551" rel="bookmark" class="crp_title">ഇന്‍‌ഫോസിസിന്റെ അറ്റാദായത്തില്‍ 27.4% വര്‍ദ്ധന</a></li><li><a href="http://www.janmabhumidaily.com/jnb/News/89925" rel="bookmark" class="crp_title">അഴിക്കുംതോറും കുരുക്ക്‌ മുറുകി കയര്‍ മേഖല</a></li><li><a href="http://www.janmabhumidaily.com/jnb/News/67096" rel="bookmark" class="crp_title">കയറ്റുമതി വളര്‍ച്ചയില്‍ ഇന്ത്യ ചൈനയെ പിന്നിലാക്കി</a></li><li><a href="http://www.janmabhumidaily.com/jnb/News/80564" rel="bookmark" class="crp_title">മാരുതിയുടെ വില്‍പന ഉയര്‍ന്നു</a></li></ul></div>]]></content:encoded>
			<wfw:commentRss>http://www.janmabhumidaily.com/jnb/News/114771/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>ടി.പി.വധം: കൊലയാളി സംഘത്തെകുറിച്ചുള്ള രഹസ്യാന്വേഷണ റിപ്പോര്‍ട്ട്‌ ഹാജരാക്കി</title>
		<link>http://www.janmabhumidaily.com/jnb/News/114773</link>
		<comments>http://www.janmabhumidaily.com/jnb/News/114773#comments</comments>
		<pubDate>Sat, 18 May 2013 18:25:31 +0000</pubDate>
		<dc:creator>admin</dc:creator>
				<category><![CDATA[BREAKING NEWS]]></category>

		<guid isPermaLink="false">http://www.janmabhumidaily.com/jnb/?p=114773</guid>
		<description><![CDATA[കോഴിക്കോട്‌: കണ്ണൂരില്‍ നിന്ന്‌ വന്ന സംഘം രണ്ട്‌ തവണ ടി.പി. ചന്ദ്രശേഖരനെ വധിക്കാന്‍ ശ്രമിച്ചതായി പറയുന്ന സ്പെഷ്യല്‍ ബ്രാഞ്ച്‌ റിപ്പോര്‍ട്ട്‌ വിചാരണക്കോടതിയില്‍. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ വിചാരണ നടക്കുന്ന എരഞ്ഞിപ്പാലത്തെ മാറാട്‌ പ്രത്യേക കോടതിയില്‍ സ്പെഷ്യല്‍ ബ്രാഞ്ച്‌ ഡിവൈഎസ്പി ആയിരുന്നവരെ സാക്ഷികളായി വിസ്തരിച്ചപ്പോഴാണ്‌ ഈ റിപ്പോര്‍ട്ടുകള്‍ പ്രോസിക്യൂഷന്‍ തെളിവായി കോടതിയില്‍ സമര്‍പ്പിച്ചത്‌. 2009 ഏപ്രില്‍ മുതല്‍ 2012 മാര്‍ച്ച്‌ വരെയുള്ള ആറ്‌ സ്പെഷ്യല്‍ ബ്രാഞ്ച്‌ റിപ്പോര്‍ട്ടുകളാണ്‌ പ്രോസിക്യൂഷന്‍ ഹാജരാക്കിയത്‌. 2010 നവംബര്‍ 11ന്‌ സ്പെഷ്യല്‍ ബ്രാഞ്ച്‌ ഡിവൈഎസ്പി, [...]]]></description>
			<content:encoded><![CDATA[<p>കോഴിക്കോട്‌: കണ്ണൂരില്‍ നിന്ന്‌ വന്ന സംഘം രണ്ട്‌ തവണ ടി.പി. ചന്ദ്രശേഖരനെ വധിക്കാന്‍ ശ്രമിച്ചതായി പറയുന്ന സ്പെഷ്യല്‍ ബ്രാഞ്ച്‌ റിപ്പോര്‍ട്ട്‌ വിചാരണക്കോടതിയില്‍. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ വിചാരണ നടക്കുന്ന എരഞ്ഞിപ്പാലത്തെ മാറാട്‌ പ്രത്യേക കോടതിയില്‍ സ്പെഷ്യല്‍ ബ്രാഞ്ച്‌ ഡിവൈഎസ്പി ആയിരുന്നവരെ സാക്ഷികളായി വിസ്തരിച്ചപ്പോഴാണ്‌ ഈ റിപ്പോര്‍ട്ടുകള്‍ പ്രോസിക്യൂഷന്‍ തെളിവായി കോടതിയില്‍ സമര്‍പ്പിച്ചത്‌. 2009 ഏപ്രില്‍ മുതല്‍ 2012 മാര്‍ച്ച്‌ വരെയുള്ള ആറ്‌ സ്പെഷ്യല്‍ ബ്രാഞ്ച്‌ റിപ്പോര്‍ട്ടുകളാണ്‌ പ്രോസിക്യൂഷന്‍ ഹാജരാക്കിയത്‌.<br/><br />
2010 നവംബര്‍ 11ന്‌ സ്പെഷ്യല്‍ ബ്രാഞ്ച്‌ ഡിവൈഎസ്പി, എസ്പിക്ക്‌ നല്‍കിയ റിപ്പോര്‍ട്ടിലാണ്‌ ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തുന്നതിനായി രണ്ട്‌ തവണ കണ്ണൂരില്‍ നിന്ന്‌ അക്രമികള്‍ വന്നതായും ആസൂത്രണപിഴവുകൊണ്ട്‌ കൊലപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടതായും പറയുന്നത്‌. ഇനിയും ടി.പി. ചന്ദ്രേശഖന്‌ നേരെ അക്രമമുണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നും അങ്ങനെ ഉണ്ടായാല്‍ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നും ടി.പി. ചന്ദ്രശേഖരന്‌ സുരക്ഷ നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്‌.<br/><br />
ആര്‍എംപി പ്രവര്‍ത്തകര്‍ക്ക്‌ നേരെയും ആര്‍എംപി നേതാക്കള്‍ക്ക്‌ നേരെയും അക്രമത്തിന്‌ സാധ്യയുണ്ടെന്ന്‌ കോടതിയില്‍ ഹാജരാക്കിയ മറ്റ്‌ റിപ്പോര്‍ട്ടുകളിലും പരാമര്‍ശമുണ്ട്‌. കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന സംഘങ്ങള്‍ ഒഞ്ചിയം, ഏറാമല ഭാഗങ്ങളില്‍ അക്രമം ഉണ്ടാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്‌. 2012 ഫെബ്രുവരി 19ന്‌ ആര്‍എംപി പതാകജാഥക്ക്‌ നേരെ ഉണ്ടായ അക്രത്തെത്തുടര്‍ന്ന്‌ സമ്മേളനം മാര്‍ച്ചിലേക്ക്‌ മാറ്റിവെച്ചതിനെക്കുറിച്ച്‌ 2012 മാര്‍ച്ച്‌ മൂന്നിന്‌ നല്‍കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്‌. മാത്രമല്ല മാര്‍ച്ചില്‍ നടത്താന്‍ തീരുമാനിച്ച ആര്‍എംപി ഒഞ്ചിയം ഏരിയസമ്മേളനം നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ്‌ സിപിഎം ഏരിയാകമ്മിറ്റിയെന്നും ഇത്‌ ജില്ലാ കമ്മിറ്റിയുടെയും സംസ്ഥാന കമ്മിറ്റിയുടെയും അറിവോടെയാണെന്ന്‌ പറയപ്പെടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. <br/><br />
സ്പെഷ്യല്‍ ബ്രാഞ്ച്‌ ഡിവൈഎസ്പിമാര്‍ ആയിരുന്ന പി. സുനില്‍ബാബു, പ്രജീഷ്‌ തോട്ടത്തില്‍, വി.കെ.അബ്ദുള്‍ഖാദര്‍ എന്നിവരെയാണ്‌ ഇന്നലെ സാക്ഷികളായി വിസ്തരിച്ചത്‌. സ്പെഷ്യല്‍ബ്രാഞ്ച്‌ നല്‍കിയ അഞ്ച്‌ റിപ്പോര്‍ട്ടുകളുടെ കാലത്ത്‌ കോടിയേരി ബാലകൃഷ്ണനും അവസാന റിപ്പോര്‍ട്ടിന്റെ കാലത്ത്‌ തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായിരുന്നു ആഭ്യന്തരവകുപ്പ്‌ മന്ത്രിമാര്‍. പ്രോസിക്യൂഷന്‌ വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.പി. കുമാരന്‍കുട്ടിയും പ്രതിഭാഗത്തിന്‌ വേണ്ടി അഡ്വ. എം. അശോകന്‍, അഡ്വ. രാംദാസ്‌, അഡ്വ. വിശ്വന്‍ തുടങ്ങിയവരും ഹാജരായി.</p>
<div class="crp_related"><h3>കൂടുതല്‍ വാര്‍ത്തകള്‍ :</h3><ul><li><a href="http://www.janmabhumidaily.com/jnb/News/55739" rel="bookmark" class="crp_title">ടി.പി വധം: കണ്ണൂരില്‍ സിപിഎം ബ്രാഞ്ച്‌ സെക്രട്ടറി കസ്റ്റഡിയില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/103121" rel="bookmark" class="crp_title">പ്രതികളിലൊരാള്‍ ഇന്നോവയില്‍ പോകുന്നത്‌ കണ്ടെന്ന്‌ സാക്ഷി</a></li><li><a href="http://www.janmabhumidaily.com/jnb/News/61021" rel="bookmark" class="crp_title">കുഞ്ഞനന്തന്റെ ജാമ്യാപേക്ഷയില്‍ ഇന്ന്‌ വിധി</a></li><li><a href="http://www.janmabhumidaily.com/jnb/News/60041" rel="bookmark" class="crp_title">ടി.പി.വധം: കുഞ്ഞനന്തന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ 18ലേക്ക്‌ മാറ്റി</a></li><li><a href="http://www.janmabhumidaily.com/jnb/News/61509" rel="bookmark" class="crp_title">വ്യാജ പാസ്പോര്‍ട്ട്‌; പ്രതി പിടിയില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/55286" rel="bookmark" class="crp_title">കൊല പിണറായിയുടെ അറിവോടെ: ആര്‍എംപി</a></li><li><a href="http://www.janmabhumidaily.com/jnb/News/56222" rel="bookmark" class="crp_title">ആര്‍എംപി നേതാക്കള്‍ വിഎസുമായി കൂടിക്കാഴ്ച നടത്തി</a></li><li><a href="http://www.janmabhumidaily.com/jnb/News/6546" rel="bookmark" class="crp_title">ബലാത്സംഗക്കേസിലെ സാക്ഷികളെ അറസ്റ്റ്‌ ചെയ്തു കോടതിയില്‍ ഹാജരാക്കി</a></li><li><a href="http://www.janmabhumidaily.com/jnb/News/92431" rel="bookmark" class="crp_title">ശിവരാത്രി മണപ്പുറത്ത്‌ മുസ്ലീം മതപ്രഭാഷണ പരമ്പരക്ക്‌ അനുമതി: പ്രതിഷേധം ശക്തം</a></li><li><a href="http://www.janmabhumidaily.com/jnb/News/63723" rel="bookmark" class="crp_title">ടി.പി വധം: പിന്നില്‍ സിപിഎം ഉന്നതരെന്ന്‌ പോലീസ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/10628" rel="bookmark" class="crp_title">രമേശനെതിരെ പ്രകടനം; രണ്ടു സിപിഎം പ്രവര്‍ത്തകരെ സസ്പെണ്റ്റ്‌ ചെയ്തു</a></li><li><a href="http://www.janmabhumidaily.com/jnb/News/43149" rel="bookmark" class="crp_title">സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ രാജി ആവശ്യപ്പെട്ടിട്ടില്ല &#8211; തിരുവഞ്ചൂര്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/59538" rel="bookmark" class="crp_title">റഫീഖ്‌ അറസ്റ്റില്‍ ടി.കെ.രജീഷിനെ  കസ്റ്റഡിയില്‍വിട്ടു</a></li><li><a href="http://www.janmabhumidaily.com/jnb/News/52349" rel="bookmark" class="crp_title">ഹിക്കാക്കയെ ജനകീയ കോടതിയില്‍ ഹാജരാക്കി</a></li><li><a href="http://www.janmabhumidaily.com/jnb/News/102546" rel="bookmark" class="crp_title">ടി.പിയുടെ കഥ കഴിക്കണമെന്ന്‌ കുഞ്ഞനന്തന്‍ പറഞ്ഞതായി സാക്ഷിമൊഴി</a></li><li><a href="http://www.janmabhumidaily.com/jnb/News/73889" rel="bookmark" class="crp_title">ദാസന്‍ വധം: ആര്‍എസ്‌എസ്‌  പ്രവര്‍ത്തകരെ വെറുതെവിട്ടു</a></li><li><a href="http://www.janmabhumidaily.com/jnb/News/48241" rel="bookmark" class="crp_title">ഇ-മെയില്‍ വിവാദം: ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ രണ്ടാം പ്രതി</a></li><li><a href="http://www.janmabhumidaily.com/jnb/News/85285" rel="bookmark" class="crp_title">ടി.പി വധം: രേഖകളുടെ പകര്‍പ്പ് പ്രതിഭാഗത്തിന് നല്‍കണം</a></li><li><a href="http://www.janmabhumidaily.com/jnb/News/67883" rel="bookmark" class="crp_title">കേരളത്തെ ബംഗാളാക്കാന്‍ വിടില്ല: ചെന്നിത്തല</a></li><li><a href="http://www.janmabhumidaily.com/jnb/News/9763" rel="bookmark" class="crp_title">മുന്‍ ഐഎസ്‌എസ്‌ നേതാവിനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറാക്കാന്‍ ലീഗ്‌ സമ്മര്‍ദ്ദം</a></li></ul></div>]]></content:encoded>
			<wfw:commentRss>http://www.janmabhumidaily.com/jnb/News/114773/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>സര്‍ക്കാര്‍ അവഗണനക്കെതിരെ കൊച്ചി പുനര്‍ നിര്‍മ്മാണസമിതി പ്രക്ഷോഭത്തിലേക്ക്‌</title>
		<link>http://www.janmabhumidaily.com/jnb/News/114770</link>
		<comments>http://www.janmabhumidaily.com/jnb/News/114770#comments</comments>
		<pubDate>Sat, 18 May 2013 17:36:56 +0000</pubDate>
		<dc:creator>admin</dc:creator>
				<category><![CDATA[ERNAKULAM]]></category>

		<guid isPermaLink="false">http://www.janmabhumidaily.com/jnb/?p=114770</guid>
		<description><![CDATA[മട്ടാഞ്ചേരി: കുടിവെള്ളലഭ്യത ഉറപ്പാക്കല്‍ പാലം ടോള്‍, പഴയകാല പദ്ധതികളെ അവഗണിക്കല്‍ തുടങ്ങി സര്‍ക്കാര്‍ ജനപ്രതിനിധികള്‍ നടത്തുന്ന പശ്ചിമകൊച്ചിയോടുള്ള സമീപനത്തിനെതിരെ കൊച്ചി പുനര്‍നിര്‍മ്മാണ സമിതി പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഗതാഗതം, പകര്‍ച്ച വ്യാധികള്‍, ശുചീകരണം തുടങ്ങിയവയടങ്ങുന്ന വിവിധ വിഷയങ്ങളുന്നയിച്ച്‌ കൊണ്ട്‌ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ പശ്ചിമകൊച്ചിയില്‍ ജനകീയ ബോധവല്‍ക്കരണ വാഹന പ്രചരണ ജാഥനടത്തുന്നു. ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, പള്ളുരുത്തി, കുമ്പളങ്ങി മേഖലയില്‍ 50 ഓളം സ്ഥലങ്ങളില്‍ കവലയോഗങ്ങളും, സ്വീകരണവും നടത്തികൊണ്ടാണ്‌ പ്രചരണജാഥ നടക്കുകയെന്ന്‌ സമിതി ചെയര്‍മാന്‍ കെ.ജെ.പോള്‍, ജനറല്‍ കണ്‍വീനര്‍ കെ.ജെ.ആന്റണി, ട്രഷറര്‍ [...]]]></description>
			<content:encoded><![CDATA[<p>മട്ടാഞ്ചേരി: കുടിവെള്ളലഭ്യത ഉറപ്പാക്കല്‍ പാലം ടോള്‍, പഴയകാല പദ്ധതികളെ അവഗണിക്കല്‍ തുടങ്ങി സര്‍ക്കാര്‍ ജനപ്രതിനിധികള്‍ നടത്തുന്ന പശ്ചിമകൊച്ചിയോടുള്ള സമീപനത്തിനെതിരെ കൊച്ചി പുനര്‍നിര്‍മ്മാണ സമിതി പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഗതാഗതം, പകര്‍ച്ച വ്യാധികള്‍, ശുചീകരണം തുടങ്ങിയവയടങ്ങുന്ന വിവിധ വിഷയങ്ങളുന്നയിച്ച്‌ കൊണ്ട്‌ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ പശ്ചിമകൊച്ചിയില്‍ ജനകീയ ബോധവല്‍ക്കരണ വാഹന പ്രചരണ ജാഥനടത്തുന്നു. ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, പള്ളുരുത്തി, കുമ്പളങ്ങി മേഖലയില്‍ 50 ഓളം സ്ഥലങ്ങളില്‍ കവലയോഗങ്ങളും, സ്വീകരണവും നടത്തികൊണ്ടാണ്‌ പ്രചരണജാഥ നടക്കുകയെന്ന്‌ സമിതി ചെയര്‍മാന്‍ കെ.ജെ.പോള്‍, ജനറല്‍ കണ്‍വീനര്‍ കെ.ജെ.ആന്റണി, ട്രഷറര്‍ പി.കെ.അബ്ദുള്‍ സമദ്‌ എന്നിവര്‍ പറഞ്ഞു.<br/><br/> പശ്ചിമകൊച്ചിയിലെ കുടിവെള്ളലഭ്യതയ്ക്കായി കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ ജലവിതരണ പദ്ധതികള്‍ നടപ്പിലാക്കിയിട്ടും, ഇതിന്റെ പ്രയോജനം ഈ മേഖലയ്ക്ക്‌ ലഭ്യമായിട്ടില്ല. എംപിയും, എംഎല്‍എയും പശ്ചിമകൊച്ചിയോട്‌ മുഖം തിരിഞ്ഞുനില്‍ക്കുന്ന സമീപനാണ്‌ കൈക്കൊള്ളുന്നത്‌. മട്ടാഞ്ചേരി ബിഒടി പാലം കരാര്‍, ടോള്‍ പ്രശ്നം, പഴയപാലം നടന്നാക്കല്‍, കുടിവെള്ള ലഭ്യത ഉറപ്പാക്കല്‍ യാത്രാദുരിതം എന്നിവയില്‍ ജനപ്രതിനിധികള്‍ ലോബികള്‍ക്ക്‌ വഴങ്ങുന്ന കാഴ്ചയാണ്‌ കാണുന്നതെന്ന്‌ സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പഴയ പദ്ധതികളെ വിസ്മരിച്ച്‌ കൊടികളുടെ പുതിയ പദ്ധതികളേറ്റെടുക്കുവാനാണ്‌ കേന്ദ്രമന്ത്രിയടക്കമുള്ള ജനപ്രതിനിധികള്‍ ശ്രമിക്കുന്നതെന്നും ഇവര്‍ ആരോപിച്ചു. പത്രസമ്മേളനത്തില്‍ വി.ജെ.ഹൈസിന്ത്‌, സി.സി.ശ്രീവത്സന്‍, വി.എ.ഹേട്രീറ്റ, റഷീദ്കായിക്കര, വി.ജെ.ഇന്നസെന്റ്‌ തുടങ്ങിയവര്‍ പങ്കെടുത്തു. വാഹനപ്രചരണ ജാഥ ഇന്ന്‌ രാവിലെ 8ന്‌ തെക്കെ ചെല്ലാനത്ത്‌ നിന്ന്‌ തുടങ്ങും. തിങ്കളാഴ്ച വൈകിട്ട്‌ ചെറളായി കടവില്‍ സമാപിക്കും. </p>
<div class="crp_related"><h3>കൂടുതല്‍ വാര്‍ത്തകള്‍ :</h3><ul><li><a href="http://www.janmabhumidaily.com/jnb/News/86187" rel="bookmark" class="crp_title">കൊച്ചിക്ക്‌ വേണ്ടി ശബ്ദമുയര്‍ത്താന്‍ കുട്ടായ്മ ഒരുങ്ങി</a></li><li><a href="http://www.janmabhumidaily.com/jnb/News/86175" rel="bookmark" class="crp_title">ഹാര്‍ബര്‍പാലം അടച്ചുപൂട്ടുന്നത്‌ ദുരൂഹം: ജിസിഡിഎ ചെയര്‍മാന്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/27797" rel="bookmark" class="crp_title">നഗരവികസനം: പശ്ചിമകൊച്ചിക്ക്‌ നരകജീവിതം</a></li><li><a href="http://www.janmabhumidaily.com/jnb/News/86354" rel="bookmark" class="crp_title">മത്സ്യത്തൊഴിലാളി പീഡനത്തിനെതിരെ  8ന്‌ അഴിമുഖത്ത്‌ മനുഷ്യക്കടല്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/74191" rel="bookmark" class="crp_title">പശ്ചിമകൊച്ചിയില്‍ ഗതാഗതക്കുരുക്ക്‌ രൂക്ഷം</a></li><li><a href="http://www.janmabhumidaily.com/jnb/News/76239" rel="bookmark" class="crp_title">ക്ലീന്‍ ഡസ്റ്റിനേഷന്‍ പ്രചാരണ പരിപാടി ഇന്ന്‌ സമാപിക്കും</a></li><li><a href="http://www.janmabhumidaily.com/jnb/News/23401" rel="bookmark" class="crp_title">സര്‍വ്വീസുകള്‍ കുറയ്ക്കുന്നു; രാത്രികാല സേവനമില്ല, പശ്ചിമകൊച്ചിയില്‍ യാത്രാക്ലേശം രൂക്ഷം</a></li><li><a href="http://www.janmabhumidaily.com/jnb/News/40722" rel="bookmark" class="crp_title">ചെല്ലാനം നിവാസികള്‍ ബിഒടി പാലം ഉപരോധിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/84930" rel="bookmark" class="crp_title">മദ്യവിരുദ്ധ സമിതി സമരം നടത്തും</a></li><li><a href="http://www.janmabhumidaily.com/jnb/News/59080" rel="bookmark" class="crp_title">ഹാര്‍ബര്‍ പാലം പൈതൃകമായി സംരക്ഷിക്കും പറമ്പിത്തറ റോഡിലെ വാക്ക്‌വേ പാലം വരെ നീട്ടും</a></li><li><a href="http://www.janmabhumidaily.com/jnb/News/22947" rel="bookmark" class="crp_title">പശ്ചിമകൊച്ചിയില്‍ കുടിവെള്ളക്ഷാമം; ജനം ദുരിതത്തില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/65493" rel="bookmark" class="crp_title">പഴകിയ ഹോട്ടല്‍ ഭക്ഷണം കാനയില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/42286" rel="bookmark" class="crp_title">ടോള്‍ വിരുദ്ധ മാര്‍ച്ചിന്‌ നേരെ പോലീസ്‌ ലാത്തിച്ചാര്‍ജ്ജ്‌ : തൃശൂര്‍ജില്ലയില്‍ ഇന്ന്‌ ഹര്‍ത്താല്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/47023" rel="bookmark" class="crp_title">പൊതുടാപ്പിനായി കൊച്ചികോര്‍പ്പറേഷന്‍ വാട്ടര്‍ അതോറിറ്റിക്ക്‌ നല്‍കുന്നത്‌ കോടികള്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/13513" rel="bookmark" class="crp_title">വെണ്ടുരുത്തിപാലം അടുത്തമാസം ഗതാഗതത്തിന്‌ തുറന്നുകൊടുക്കും</a></li><li><a href="http://www.janmabhumidaily.com/jnb/News/87310" rel="bookmark" class="crp_title">കൊച്ചി കടപ്പുറം ശുചീകരിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/49958" rel="bookmark" class="crp_title">നിരക്കുവര്‍ധനക്കെതിരെ കുമ്പളം ടോള്‍ബൂത്തില്‍ പ്രതിഷേധ സമരം</a></li><li><a href="http://www.janmabhumidaily.com/jnb/News/90273" rel="bookmark" class="crp_title">കൊഞ്ചിക്കടവ്‌ പാലത്തിനായി ജനകീയ പ്രക്ഷോഭം</a></li><li><a href="http://www.janmabhumidaily.com/jnb/News/31680" rel="bookmark" class="crp_title">മാലിന്യനിക്ഷേപം: പോലീസ്‌  നടപടി സ്വീകരിച്ച്‌ തുടങ്ങി</a></li><li><a href="http://www.janmabhumidaily.com/jnb/News/12495" rel="bookmark" class="crp_title">ബാലദിനാഘോഷം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി</a></li></ul></div>]]></content:encoded>
			<wfw:commentRss>http://www.janmabhumidaily.com/jnb/News/114770/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>മൂന്ന്‌ നാടോടി കുട്ടികള്‍ക്ക്‌ ജനസേവയില്‍ അഭയം</title>
		<link>http://www.janmabhumidaily.com/jnb/News/114768</link>
		<comments>http://www.janmabhumidaily.com/jnb/News/114768#comments</comments>
		<pubDate>Sat, 18 May 2013 17:36:28 +0000</pubDate>
		<dc:creator>admin</dc:creator>
				<category><![CDATA[ERNAKULAM]]></category>

		<guid isPermaLink="false">http://www.janmabhumidaily.com/jnb/?p=114768</guid>
		<description><![CDATA[ആലുവ: മാര്‍ക്കറ്റിനു സമീപം നാഷണല്‍ ഹൈവേ പാലത്തിനടിയില്‍ കഴിഞ്ഞിരുന്ന നാടോടി കുടുംബത്തിലെ മൂന്ന്‌ കുട്ടികള്‍ക്ക്‌ ജനസേവ ശിശുഭവനില്‍ അഭയം നല്‍കി. നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്നാണ്‌ റോഡരികിലെ വൃത്തിഹീനമായ ചുറ്റുപാടില്‍ കഴിഞ്ഞിരുന്ന അനു(8) അനിത(6) മാധവന്‍(നാല്‌) എന്നീ കുട്ടികളെ ജസേവ ശിശുഭവനില്‍ എത്തിച്ചത്‌. തമിഴ്‌നാട്‌ പൊള്ളാച്ചി സ്വദേശികളായ മാരിയപ്പ-തിലക എന്നിവരുടെ മക്കളായ ഇവര്‍ ഇതിനുമുമ്പ്‌ കേരളത്തിലെ പലയിടങ്ങളിലും തെരുവുകളിലാണ്‌ കഴിഞ്ഞിരുന്നത്‌. കുട്ടികളുടെ അച്ഛനായ മാരിയപ്പന്‍ രോഗിയും ജോലി ചെയ്യുവാന്‍ സാധിക്കാത്ത അവസ്ഥയിലുമാണ്‌. പഴയ സാധനങ്ങള്‍ പെറുക്കി വിറ്റുകിട്ടുന്ന തുച്ഛമായ [...]]]></description>
			<content:encoded><![CDATA[<p>ആലുവ: മാര്‍ക്കറ്റിനു സമീപം നാഷണല്‍ ഹൈവേ പാലത്തിനടിയില്‍ കഴിഞ്ഞിരുന്ന നാടോടി കുടുംബത്തിലെ മൂന്ന്‌ കുട്ടികള്‍ക്ക്‌ ജനസേവ ശിശുഭവനില്‍ അഭയം നല്‍കി. നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്നാണ്‌ റോഡരികിലെ വൃത്തിഹീനമായ ചുറ്റുപാടില്‍ കഴിഞ്ഞിരുന്ന അനു(8) അനിത(6) മാധവന്‍(നാല്‌) എന്നീ കുട്ടികളെ ജസേവ ശിശുഭവനില്‍ എത്തിച്ചത്‌. തമിഴ്‌നാട്‌ പൊള്ളാച്ചി സ്വദേശികളായ മാരിയപ്പ-തിലക എന്നിവരുടെ മക്കളായ ഇവര്‍ ഇതിനുമുമ്പ്‌ കേരളത്തിലെ പലയിടങ്ങളിലും തെരുവുകളിലാണ്‌ കഴിഞ്ഞിരുന്നത്‌. കുട്ടികളുടെ അച്ഛനായ മാരിയപ്പന്‍ രോഗിയും ജോലി ചെയ്യുവാന്‍ സാധിക്കാത്ത അവസ്ഥയിലുമാണ്‌. പഴയ സാധനങ്ങള്‍ പെറുക്കി വിറ്റുകിട്ടുന്ന തുച്ഛമായ പൈസകൊണ്ടാണ്‌ അമ്മയായ തിലക കുട്ടികളെ വളര്‍ത്തിയിരുന്നത്‌. അവര്‍ പോകുമ്പോള്‍ ഭക്ഷണത്തിനും മറ്റും കുട്ടികള്‍ തമ്മില്‍ കലഹിക്കുന്നതിനും തിരക്കുള്ള റോഡിലൂടെ ഓടി വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും അപകടഭീഷണി ആയപ്പോഴാണ്‌ നാട്ടുകാര്‍ ഇടപെട്ടത്‌. കുട്ടികളുടെ ജീവിത സാഹചര്യത്തില്‍ ദൈന്യത തോന്നിയ അവര്‍ മാതാപിതാക്കളെ ബോധവല്‍ക്കരിക്കുകയും ജനസേവ ശിശുഭവനെപറ്റി അറിയിക്കുകയും ചെയ്തു. അതിനെ തുടര്‍ന്നാണ്‌ അമ്മയായ തിലക കുട്ടികളെ വിദ്യാഭ്യാസത്തിനും സംരക്ഷണത്തിനുമായി ജനസേവ ശിശുഭവനില്‍ എത്തിച്ചത്‌. ജനസേവ ശിശുഭവനിലെത്തിയ മൂന്ന്‌ കുട്ടികളേയും നിയമ പ്രകാരമുള്ള സംരക്ഷണത്തിനായി ചെയില്‍ഡ്‌ വെല്‍ഫെയര്‍ കമ്മറ്റിയില്‍ ഹാജരാക്കി ഉത്തരവ്‌ വാങ്ങി. കുട്ടികളുടെ വിദ്യാഭ്യാസമടക്കമുള്ള താല്‍ക്കാലിക സംരക്ഷണം ജനസേവ ശിശുഭവന്‍ ഏറ്റെടുത്തതായി ചെയര്‍മാന്‍ ജോസ്‌ മാവേലി അറിയിച്ചു. </p>
<div class="crp_related"><h3>കൂടുതല്‍ വാര്‍ത്തകള്‍ :</h3><ul><li><a href="http://www.janmabhumidaily.com/jnb/News/2378" rel="bookmark" class="crp_title">ചെയില്‍ഡ്‌ വെല്‍ഫെയര്‍ കമ്മറ്റിയുടെ ഉത്തരവ്‌ ഹൈക്കോടതി സ്റ്റേചെയ്തു</a></li><li><a href="http://www.janmabhumidaily.com/jnb/News/18462" rel="bookmark" class="crp_title">മണിപ്പൂരി കുട്ടികളുടെ സംരക്ഷണ തര്‍ക്കം തീര്‍ന്നു; ജനസേവയില്‍ യാത്രയയപ്പു നല്‍കി</a></li><li><a href="http://www.janmabhumidaily.com/jnb/News/30637" rel="bookmark" class="crp_title">വീടുവിട്ടിറങ്ങിയ തമിഴ്‌ കുടുംബത്തിന്‌ ജനസേവ ശിശുഭവനില്‍ അഭയം</a></li><li><a href="http://www.janmabhumidaily.com/jnb/News/105124" rel="bookmark" class="crp_title">തെരുവിലിറങ്ങിയ അമ്മയ്ക്ക്‌ ക്ഷമാപണവുമായി മക്കളെത്തി</a></li><li><a href="http://www.janmabhumidaily.com/jnb/News/64723" rel="bookmark" class="crp_title">ജനസേവയില്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ കായികപരിശീലനം</a></li><li><a href="http://www.janmabhumidaily.com/jnb/News/45907" rel="bookmark" class="crp_title">ജനസേവാ സ്പോര്‍ട്സ്‌ അക്കാദമിക്ക്‌ ആവേശം പകരാന്‍ ലോക ഫുട്ബോള്‍ താരമെത്തി</a></li><li><a href="http://www.janmabhumidaily.com/jnb/News/32733" rel="bookmark" class="crp_title">കെ.ടി.ജയകൃഷ്ണ മാസ്റ്റര്‍ അനുസ്മരണ സമ്മേളനം</a></li><li><a href="http://www.janmabhumidaily.com/jnb/News/23394" rel="bookmark" class="crp_title">വഴിതെറ്റിവന്ന കല്‍ക്കത്ത സ്വദേശി കൃഷ്ണയുടെ സംരക്ഷണം ജനസേവശിശുഭവന്‍ ഏറ്റെടുത്തു</a></li><li><a href="http://www.janmabhumidaily.com/jnb/News/44735" rel="bookmark" class="crp_title">ജനസേവ ഗ്രാമീണ ആശ്രയഭവന്‍ പദ്ധതിക്കായി ജസ്റ്റിസ്‌ വി.ആര്‍.കൃഷ്ണയ്യരുടെ നിവേദനം</a></li><li><a href="http://www.janmabhumidaily.com/jnb/News/75428" rel="bookmark" class="crp_title">രണ്ടാനച്ഛന്‍ ചവിട്ടിക്കൊല്ലാന്‍ ശ്രമിച്ച കുട്ടിയെ  ജനസേവ പ്രവര്‍ത്തകര്‍ ആശുപത്രിയിലാക്കി</a></li><li><a href="http://www.janmabhumidaily.com/jnb/News/101758" rel="bookmark" class="crp_title">ദേവിയെ സ്പെഷ്യലിസ്റ്റ്‌ ആശുപത്രിയിലേക്ക്‌ മാറ്റി</a></li><li><a href="http://www.janmabhumidaily.com/jnb/News/58161" rel="bookmark" class="crp_title">ജില്ലയില്‍ കാല്‍ലക്ഷത്തോളം കുരുന്നുകള്‍  ഇന്ന്‌ അക്ഷരവെളിച്ചത്തിലേക്ക്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/46973" rel="bookmark" class="crp_title">മഹാത്മാ പുരസ്കാരം ജോസ്‌ മാവേലിക്ക്‌ സമ്മാനിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/34420" rel="bookmark" class="crp_title">കാരുണ്യരത്നം പുരസ്കാരം ജോസ്‌ മാവേലിക്ക്‌ സമ്മാനിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/91590" rel="bookmark" class="crp_title">പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച വീട്ടമ്മ റിമാന്റില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/53147" rel="bookmark" class="crp_title">നോര്‍വേയില്‍ നിന്നും ഇന്ത്യന്‍ കുട്ടികള്‍ നാട്ടിലെത്തി</a></li><li><a href="http://www.janmabhumidaily.com/jnb/News/25539" rel="bookmark" class="crp_title">കാരുണ്യമറ്റ കേരളം</a></li><li><a href="http://www.janmabhumidaily.com/jnb/News/67043" rel="bookmark" class="crp_title">മാവോയിസ്റ്റുകള്‍ കുട്ടികളെ  സന്ദേശവാഹകരായി ഉപയോഗിക്കുന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/11951" rel="bookmark" class="crp_title">ചെയില്‍ഡ്‌ ലൈന്‍ കഴിഞ്ഞവര്‍ഷം മാത്രം മോചിപ്പിച്ചത്‌ 67 കുട്ടികളെ</a></li><li><a href="http://www.janmabhumidaily.com/jnb/News/25395" rel="bookmark" class="crp_title">നാലുമാസത്തിനിടെ 150 കുട്ടികളെ ബാലവേലയില്‍നിന്ന്‌ മോചിപ്പിച്ചു</a></li></ul></div>]]></content:encoded>
			<wfw:commentRss>http://www.janmabhumidaily.com/jnb/News/114768/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>ഈശ്വര സാക്ഷാത്കാരത്തിലേക്കുയര്‍ത്തുന്ന ത്രിവേദ ലക്ഷാര്‍ച്ചനയ്ക്ക്‌ നാളെ സമാപനം</title>
		<link>http://www.janmabhumidaily.com/jnb/News/114765</link>
		<comments>http://www.janmabhumidaily.com/jnb/News/114765#comments</comments>
		<pubDate>Sat, 18 May 2013 17:36:09 +0000</pubDate>
		<dc:creator>admin</dc:creator>
				<category><![CDATA[ERNAKULAM]]></category>

		<guid isPermaLink="false">http://www.janmabhumidaily.com/jnb/?p=114765</guid>
		<description><![CDATA[പെരുമ്പാവൂര്‍: സര്‍വ്വ ചരാചരങ്ങള്‍ക്കും ശാന്തിയും സമാധാനവും സര്‍വൈശ്വര്യവും പ്രദാനം ചെയ്യുന്നതിനായി വേദോദ്ധാരകനായ തൃക്കളത്തൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നടന്നുവരുന്ന ത്രിവേദ ലക്ഷാര്‍ച്ചനയ്ക്ക്‌ നാളെ സമാപനം കുറിക്കും. കഴിഞ്ഞ ഒന്നു മുതല്‍ വേദപണ്ഡിതരുടെയും അഗ്നിഹോത്രികളുടെയും അനുവാദാനുഗ്രഹങ്ങളോടെ ആരംഭം കുറിച്ച പുണ്യകര്‍മ്മമാണ്‌ തിങ്കളാഴ്ച ഉച്ചയോടെ സമാപിക്കുന്നത്‌. മൂന്ന്‌ തലമുറകളിലേക്ക്‌ ഊര്‍ജം പ്രദാനം ചെയ്യുന്ന രീതിയില്‍ അറിവും ആനന്ദവും അനുഭൂതിയും വളര്‍ത്തുന്നതിനായാണ്‌ ലക്ഷാര്‍ച്ചന നടത്തിവരുന്നത്‌. വേദമന്ത്രമുഖരിതമായ തൃക്കളത്തൂരിലേക്ക്‌ കഴിഞ്ഞ ദിവസങ്ങളിലെല്ലാം വന്‍ ഭക്തജനത്തിരക്കാണ്‌ അനുഭവപ്പെട്ടത്‌. കേരളത്തിലെ ഒരത്യപൂര്‍വ്വ ചടങ്ങായി നടക്കുന്ന ശ്രീരാമസന്നിധിയിലെ ത്രിവേദ [...]]]></description>
			<content:encoded><![CDATA[<p>പെരുമ്പാവൂര്‍: സര്‍വ്വ ചരാചരങ്ങള്‍ക്കും ശാന്തിയും സമാധാനവും സര്‍വൈശ്വര്യവും പ്രദാനം ചെയ്യുന്നതിനായി വേദോദ്ധാരകനായ തൃക്കളത്തൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നടന്നുവരുന്ന ത്രിവേദ ലക്ഷാര്‍ച്ചനയ്ക്ക്‌ നാളെ സമാപനം കുറിക്കും. കഴിഞ്ഞ ഒന്നു മുതല്‍ വേദപണ്ഡിതരുടെയും അഗ്നിഹോത്രികളുടെയും അനുവാദാനുഗ്രഹങ്ങളോടെ ആരംഭം കുറിച്ച പുണ്യകര്‍മ്മമാണ്‌ തിങ്കളാഴ്ച ഉച്ചയോടെ സമാപിക്കുന്നത്‌. മൂന്ന്‌ തലമുറകളിലേക്ക്‌ ഊര്‍ജം പ്രദാനം ചെയ്യുന്ന രീതിയില്‍ അറിവും ആനന്ദവും അനുഭൂതിയും വളര്‍ത്തുന്നതിനായാണ്‌ ലക്ഷാര്‍ച്ചന നടത്തിവരുന്നത്‌. വേദമന്ത്രമുഖരിതമായ തൃക്കളത്തൂരിലേക്ക്‌ കഴിഞ്ഞ ദിവസങ്ങളിലെല്ലാം വന്‍ ഭക്തജനത്തിരക്കാണ്‌ അനുഭവപ്പെട്ടത്‌. <br/><br />
കേരളത്തിലെ ഒരത്യപൂര്‍വ്വ ചടങ്ങായി നടക്കുന്ന ശ്രീരാമസന്നിധിയിലെ ത്രിവേദ ലക്ഷാര്‍ച്ചന ഭാരതീയ സംസ്ക്കാരത്തിന്റെ പുനരുദ്ധാരണത്തിനുതന്നെ വഴിവയ്ക്കുമെന്ന്‌ ശബരിമല മുന്‍ മേല്‍ശാന്തി എ.ആര്‍.രാമന്‍ നമ്പൂതിരി പറയുന്നു. ആധ്യാത്മികവും ആദിഭൗതികവും ദൈവികവുമായ വൈഷമ്യങ്ങളില്‍നിന്ന്‌ മോചനം നേടി ഈശ്വരസാക്ഷാത്കാരത്തിന്റെ ഉയര്‍ന്ന അനുഭൂതിയിലെത്താന്‍ ഈ മഹത്കര്‍മ്മത്തിലൂടെ സാധ്യമാകുമെന്നും അദ്ദേഹം പറയുന്നു. നാടിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ അതിരാത്രം, സോമയാഗം, അഗ്നിയാധാരം എന്നിവയുടെ യജമാന സ്ഥാനം അലങ്കരിച്ച അഗ്നിഹോത്രികളേയും ഋത്തിക്കുകളേയും സമുചിതമായി സ്വീകരിച്ചുകൊണ്ടാണ്‌ ത്രിവേദാര്‍ച്ചനക്ക്‌ തുടക്കം കുറിച്ചത്‌. <br/><br />
ചരിത്രസംഭവമാകുന്ന ഈ മഹത്കര്‍മ്മത്തില്‍ പാഞ്ഞാള്‍ തോട്ടംമന ശിവകരന്‍ നമ്പൂതിരി സാമവേദാര്‍ച്ചനക്കും ഭസ്മത്തില്‍ മേക്കാട്ട്‌ മനക്കല്‍ വല്ലഭന്‍ നമ്പൂതിരി ഋഗ്വേദത്തിനും മുഖ്യകാര്‍മികത്വം വഹിച്ചു. ഇപ്പോള്‍ നടന്നുവരുന്ന യജൂര്‍വേദാര്‍ച്ചനക്ക്‌ അണിമംഗലം സുബ്രഹ്മണ്യന്‍ നമ്പൂതിരിയാണ്‌ ആചാര്യപദം അലങ്കരിക്കുന്നത്‌. തന്ത്രി പുലിയന്നൂര്‍ അനിയന്‍ നാരായണന്‍ നമ്പൂതിരി, മേല്‍ശാന്തി വാരണംകോട്ട്മഠം ശങ്കരന്‍ പോറ്റി എന്നിവരുടെ നേതൃത്വത്തിലാണ്‌ ബ്രഹ്മകലശാഭിഷേകം നടക്കുന്നത്‌. ഇന്ന്‌ രാവിലെ 5.30 മുതല്‍ യജൂര്‍വേദ മന്ത്രാര്‍ച്ചന, 9ന്‌ ബ്രഹ്മകലശാഭിഷേകം, വൈകിട്ട്‌ 6.30ന്‌ പ്രഭാഷണം (വെണ്‍മണി കൃഷ്ണന്‍ നമ്പൂതിരി), തിങ്കളാഴ്ച രാവിലെ 9.30ന്‌ ധര്‍മ്മശാസ്താവിന്‌ കലശാഭിഷേകം, 10ന്‌ പഞ്ചവാദ്യസമേതം കളഭാഭിഷേകം, ഉച്ചപൂജ സോപാനസംഗീതം, 11.30ന്‌ യജ്ഞപ്രസാദവിതരണം, വൈകിട്ട്‌ പ്രഭാഷണം (രാഹൂല്‍ ഈശ്വര്‍).</p>
<div class="crp_related"><h3>കൂടുതല്‍ വാര്‍ത്തകള്‍ :</h3><ul><li><a href="http://www.janmabhumidaily.com/jnb/News/111379" rel="bookmark" class="crp_title">തൃക്കളത്തൂര്‍ ക്ഷേത്രത്തില്‍ ത്രിവേദ ലക്ഷാര്‍ച്ചന</a></li><li><a href="http://www.janmabhumidaily.com/jnb/News/111863" rel="bookmark" class="crp_title">തൃക്കളത്തൂര്‍ മന്ത്രമുഖരിതം; ത്രിവേദ ലക്ഷാര്‍ച്ചനക്ക്‌ തുടക്കമായി</a></li><li><a href="http://www.janmabhumidaily.com/jnb/News/50371" rel="bookmark" class="crp_title">പെരുമ്പാവൂര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രോത്സവം നാളെ കൊടിയേറും</a></li><li><a href="http://www.janmabhumidaily.com/jnb/News/38088" rel="bookmark" class="crp_title">മഹാരുദ്രയജ്ഞം സമാപിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/105908" rel="bookmark" class="crp_title">എളംകുളം കവലയ്ക്കല്‍ ക്ഷേത്രത്തില്‍ താലപ്പൊലി മഹോത്സവം</a></li><li><a href="http://www.janmabhumidaily.com/jnb/News/113462" rel="bookmark" class="crp_title">കൊപ്രത്ത് ക്ഷേത്രത്തില്‍  ആധാരശിലാസ്ഥാപനം നാളെ</a></li><li><a href="http://www.janmabhumidaily.com/jnb/News/83746" rel="bookmark" class="crp_title">അക്കിത്തത്തിന്റെ മലയാള ഭാഗവതത്തെ ആസ്പദമാക്കി ഭാഗവതോത്സവം</a></li><li><a href="http://www.janmabhumidaily.com/jnb/News/97572" rel="bookmark" class="crp_title">മരുതൂര്‍കുളങ്ങര മഹാദേവക്ഷേത്രത്തില്‍ കൊടിയേറ്റ്‌ 11ന്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/99567" rel="bookmark" class="crp_title">കടയ്ക്കല്‍ തിരുവാതിരയ്ക്ക്‌ മാര്‍ച്ച്‌ ഒന്നിന്‌ സമാപനം</a></li><li><a href="http://www.janmabhumidaily.com/jnb/News/105739" rel="bookmark" class="crp_title">കൊടിയേറ്റിന്‌ മുമ്പ്‌ ശീവേലി തിടമ്പ്‌ തിരികെ ലഭിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/38647" rel="bookmark" class="crp_title">പ്രതിഷ്ഠാ വാര്‍ഷികവും സപ്താഹയജ്ഞവും</a></li><li><a href="http://www.janmabhumidaily.com/jnb/News/85691" rel="bookmark" class="crp_title">ഇല്ലിക്കല്‍ ക്ഷേത്രം: കലശാഭിഷേകം ഇന്ന്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/98387" rel="bookmark" class="crp_title">കുമരംചിറ ദേവീക്ഷേത്രത്തിലെ തിരുഉത്സവത്തിന്‌ തുടക്കമായി</a></li><li><a href="http://www.janmabhumidaily.com/jnb/News/34622" rel="bookmark" class="crp_title">മകരവിളക്കു മഹോത്സവവും ഭാഗവത സപ്താഹയജ്ഞവും</a></li><li><a href="http://www.janmabhumidaily.com/jnb/News/19983" rel="bookmark" class="crp_title">ഗുരുദേവ സമാധി ദിനാചരണം ഇന്ന്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/18114" rel="bookmark" class="crp_title">ഏകാദശ രുദ്രയജ്ഞം ഇന്ന്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/100999" rel="bookmark" class="crp_title">മഹാശിവരാത്രി ആഘോഷങ്ങള്‍ക്ക്‌ വിപുലമായ ഒരുക്കം</a></li><li><a href="http://www.janmabhumidaily.com/jnb/News/86921" rel="bookmark" class="crp_title">നാരായണീയ മഹോത്സവവും ശതകോടി അര്‍ച്ചനയും എറണാകുളത്ത്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/82396" rel="bookmark" class="crp_title">അഞ്ച്‌ യുവതികള്‍ക്ക്‌ മംഗല്യഭാഗ്യം ഒരുക്കി മൂവാറ്റുപുഴക്കാവ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/78869" rel="bookmark" class="crp_title">അക്ഷരപൂജക്ക്‌ ഒരുക്കങ്ങളായി: പൂജവയ്പ്പ്‌ ഇന്ന്‌</a></li></ul></div>]]></content:encoded>
			<wfw:commentRss>http://www.janmabhumidaily.com/jnb/News/114765/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>കുഫോസ്‌: സ്ഥാപകദിന പ്രഭാഷണവും ഗവേഷണനയ വിപുലീകരണ ചര്‍ച്ചയും നാളെ</title>
		<link>http://www.janmabhumidaily.com/jnb/News/114763</link>
		<comments>http://www.janmabhumidaily.com/jnb/News/114763#comments</comments>
		<pubDate>Sat, 18 May 2013 17:35:44 +0000</pubDate>
		<dc:creator>admin</dc:creator>
				<category><![CDATA[ERNAKULAM]]></category>

		<guid isPermaLink="false">http://www.janmabhumidaily.com/jnb/?p=114763</guid>
		<description><![CDATA[കൊച്ചി: സമുദ്ര പഠന സര്‍വ്വകലാശാലയുടെ സ്ഥാപക ദിനാചരണവും സ്ഥാപകദിന പ്രഭാഷണവും സര്‍വ്വകലാശാല ഗവേഷണ നയം വിപുലപ്പെടുത്തുന്നതിനായുള്ള ബ്രെയിന്‍സ്റ്റോമിംഗ്‌ സെഷനും പനങ്ങാട്‌ സര്‍വ്വകലാശാല ആസ്ഥാനത്ത്‌ നാളെ (മെയ്‌-20) നടക്കും. രാവിലെ 9.30ന്‌ കേന്ദ്ര ഭക്ഷ്യ മന്ത്രി പ്രൊഫ. കെ.വി. തോമസ്‌ പരിപാടി ഉദ്ഘാടനം ചെയ്യും. എക്സൈസ്‌-തുറമുഖ മന്ത്രി കെ.ബാബു ചടങ്ങില്‍ അധ്യക്ഷത വഹിക്കും. എം.എല്‍.എമാരായ ഡൊമിനിക്‌ പ്രസന്റേഷന്‍, എസ്‌.ശര്‍മ്മ, ടി.എന്‍.പ്രതാപന്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി എന്നിവര്‍ മുഖ്യ അതിഥികളായിരിക്കും. കേന്ദ്ര കാര്‍ഷിക ഗവേഷണ കൗണ്‍സിലിനു കീഴിലുള്ള ശുദ്ധജല മത്സ്യ കൃഷി [...]]]></description>
			<content:encoded><![CDATA[<p>കൊച്ചി: സമുദ്ര പഠന സര്‍വ്വകലാശാലയുടെ സ്ഥാപക ദിനാചരണവും സ്ഥാപകദിന പ്രഭാഷണവും സര്‍വ്വകലാശാല ഗവേഷണ നയം വിപുലപ്പെടുത്തുന്നതിനായുള്ള ബ്രെയിന്‍സ്റ്റോമിംഗ്‌ സെഷനും പനങ്ങാട്‌ സര്‍വ്വകലാശാല ആസ്ഥാനത്ത്‌ നാളെ (മെയ്‌-20) നടക്കും. രാവിലെ 9.30ന്‌ കേന്ദ്ര ഭക്ഷ്യ മന്ത്രി പ്രൊഫ. കെ.വി. തോമസ്‌ പരിപാടി ഉദ്ഘാടനം ചെയ്യും. എക്സൈസ്‌-തുറമുഖ മന്ത്രി കെ.ബാബു ചടങ്ങില്‍ അധ്യക്ഷത വഹിക്കും. എം.എല്‍.എമാരായ ഡൊമിനിക്‌ പ്രസന്റേഷന്‍, എസ്‌.ശര്‍മ്മ, ടി.എന്‍.പ്രതാപന്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി എന്നിവര്‍ മുഖ്യ അതിഥികളായിരിക്കും. <br/><br />
കേന്ദ്ര കാര്‍ഷിക ഗവേഷണ കൗണ്‍സിലിനു കീഴിലുള്ള ശുദ്ധജല മത്സ്യ കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. പി. ജയശങ്കര്‍ സര്‍വ്വകലാശാല സ്ഥാപകദിന പ്രഭാഷണം നടത്തും. മന്ത്രി കെ. ബാബു സര്‍വ്വകലാശാലയുടെ മാസ്റ്റര്‍ പ്ലാന്‍ ചടങ്ങില്‍ പ്രകാശനം ചെയ്യും. വൈസ്‌ ചാന്‍സലര്‍ പ്രൊഫ. (ഡോ). ബി. മധുസൂദനക്കുറുപ്പ്‌ സ്വാഗതഭാഷണം നടത്തും. പ്രോ. വൈസ്‌ ചാന്‍സലര്‍ പ്രൊഫ. (ഡോ) സി. മോഹനകുമാരന്‍ നായര്‍, രജിസ്ട്രാര്‍ ഡോ. എബ്രഹാം ജോസഫ്‌, ഗവേഷണ വിഭാഗം ഡയറക്ടര്‍, ഡോ. എന്‍.ജി.കെ. പിള്ള എന്നിവര്‍ ആശംസയര്‍പ്പിക്കും. സര്‍വ്വകലാശാല ഡീനും ഓര്‍ഗനൈസിംഗ്‌ കമ്മിറ്റി കണ്‍വീനറുമായ ഡോ. കെ.വി. ജയചന്ദ്രന്‍ നന്ദി പ്രകാശിപ്പിക്കും.</p>
<div class="crp_related"><h3>കൂടുതല്‍ വാര്‍ത്തകള്‍ :</h3><ul><li><a href="http://www.janmabhumidaily.com/jnb/News/27792" rel="bookmark" class="crp_title">സംസ്കൃത ഭാഷാപ്രചരണ പ്രഭാഷണ പരമ്പര</a></li><li><a href="http://www.janmabhumidaily.com/jnb/News/56190" rel="bookmark" class="crp_title">കടലില്‍ പന്ത്രണ്ട്്‌ നോട്ടിക്കല്‍ മെയില്‍ വരെ സംസ്ഥാനത്തിന്‌ അധികാരവുമായി പുതിയ നിയമം: പ്രൊഫ. കെ.വി. തോമസ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/100384" rel="bookmark" class="crp_title">കാര്‍ഷിക വിജ്ഞാന മേളയ്ക്ക്‌ ഇന്ന്‌ തുടക്കം</a></li><li><a href="http://www.janmabhumidaily.com/jnb/News/95997" rel="bookmark" class="crp_title">നാട്ടറിവ്‌ പഠനകേന്ദ്രത്തിന്‌ പണ്ഡിറ്റ്‌ കറുപ്പന്റെ പേരിടണമെന്ന്‌ മന്ത്രി ബാബു</a></li><li><a href="http://www.janmabhumidaily.com/jnb/News/29800" rel="bookmark" class="crp_title">സമുദ്രാന്തര സാങ്കേതിക വിദ്യ:  കുസാറ്റില്‍ അന്താരാഷ്ട്ര സമ്മേളനം</a></li><li><a href="http://www.janmabhumidaily.com/jnb/News/48297" rel="bookmark" class="crp_title">ജില്ലാ ക്ഷീരസംഗമത്തിനായി കാലാമ്പൂര്‍ ഒരുങ്ങി</a></li><li><a href="http://www.janmabhumidaily.com/jnb/News/37621" rel="bookmark" class="crp_title">ഗുണമേന്മയുള്ള ഗവേഷണത്തിന്‌ മികവുറ്റ പ്രബന്ധങ്ങള്‍ ആവശ്യം: കുസാറ്റ്‌ പിവിസി</a></li><li><a href="http://www.janmabhumidaily.com/jnb/News/96102" rel="bookmark" class="crp_title">എംജി അത്ലറ്റിക്സ്‌ ടീമിന്‌ ഉജ്ജ്വല സ്വീകരണം</a></li><li><a href="http://www.janmabhumidaily.com/jnb/News/21983" rel="bookmark" class="crp_title">കാലടി സര്‍വ്വകലാശാലയില്‍ സംസ്കൃതദിനാഘോഷത്തിന്‌ തുടക്കം</a></li><li><a href="http://www.janmabhumidaily.com/jnb/News/71476" rel="bookmark" class="crp_title">അധ്യാപക വിദ്യാഭ്യാസ ഗുണനിലവാരത്തിനായി  ദേശീയ സെമിനാര്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/36377" rel="bookmark" class="crp_title">ശിവഗിരി തീര്‍ത്ഥാടനം ഇന്ന്‌ ആരംഭിക്കും</a></li><li><a href="http://www.janmabhumidaily.com/jnb/News/45163" rel="bookmark" class="crp_title">ക്ലാസിക്‌ ഭാവനകളുടെ കൊടുമുടികള്‍ പ്രഭാഷണ പരമ്പരക്ക്‌ ഇന്ന്‌ തുടക്കം</a></li><li><a href="http://www.janmabhumidaily.com/jnb/News/75036" rel="bookmark" class="crp_title">സമുദ്ര സുരക്ഷിതത്വം: രാജ്യത്തെ ആദ്യ പിജി കോഴ്സ്‌ കുസാറ്റില്‍ തുടങ്ങി</a></li><li><a href="http://www.janmabhumidaily.com/jnb/News/91524" rel="bookmark" class="crp_title">എംജി വിസിയായി ഡോ. എ.വി. ജോര്‍ജ്ജ്‌ ചുമതലയേറ്റു</a></li><li><a href="http://www.janmabhumidaily.com/jnb/News/70855" rel="bookmark" class="crp_title">ഹോര്‍ത്തൂസ്‌ മലബാറിക്കൂസ്‌  ദ്വിദിന ദേശീയ സെമിനാര്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/79558" rel="bookmark" class="crp_title">മലയാളഭാഷാവാരാചരണം നവം. ഒന്നു മുതല്‍ 7 വരെ</a></li><li><a href="http://www.janmabhumidaily.com/jnb/News/72241" rel="bookmark" class="crp_title">ജസ്റ്റിസ്‌ കൃഷ്ണയ്യര്‍ മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്ന വ്യക്തി: ഉമ്മന്‍ചാണ്ടി</a></li><li><a href="http://www.janmabhumidaily.com/jnb/News/83689" rel="bookmark" class="crp_title">ഏറ്റുമാനൂര്‍ സോമദാസന്‍ അനുസ്മരണ സമ്മേളനവും പുരസ്‌കാര സമര്‍പ്പണവും ഇന്ന്</a></li><li><a href="http://www.janmabhumidaily.com/jnb/News/99571" rel="bookmark" class="crp_title">എം.ജി.യില്‍ അദ്ധ്യാപകര്‍ക്ക്‌ പാര്‍ട്ട്‌ ടൈം ഗവേഷണ സൗകര്യം പുന:സ്ഥാപിക്കും</a></li><li><a href="http://www.janmabhumidaily.com/jnb/News/53360" rel="bookmark" class="crp_title">കാലിക്കറ്റ്‌ സര്‍വ്വകലാശാല ഭൂമിദാനം തെളിയിച്ചാല്‍ രാജിയെന്ന്‌ വൈസ്‌ ചാന്‍സലര്‍</a></li></ul></div>]]></content:encoded>
			<wfw:commentRss>http://www.janmabhumidaily.com/jnb/News/114763/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>വിഎസിന്‌ വീണ്ടും വെല്ലുവിളിയുടെ സ്വരം</title>
		<link>http://www.janmabhumidaily.com/jnb/News/114759</link>
		<comments>http://www.janmabhumidaily.com/jnb/News/114759#comments</comments>
		<pubDate>Sat, 18 May 2013 17:29:46 +0000</pubDate>
		<dc:creator>admin</dc:creator>
				<category><![CDATA[KERALAM]]></category>

		<guid isPermaLink="false">http://www.janmabhumidaily.com/jnb/?p=114759</guid>
		<description><![CDATA[തിരുവല്ല : സംസ്ഥാന നേതൃത്വത്തിന്‌ വെല്ലുവിളി ഉയര്‍ത്തി വി.എസ്‌ വീണ്ടും രംഗത്ത്‌. 1957 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ കമ്മ്യൂണിസ്റ്റുകാര്‍ ജയിച്ചത്‌ താന്‍ ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്ന സമയത്താണെന്നും ദേവികുളത്ത്‌ നടന്ന ഉപതെരഞ്ഞെടുപ്പില്‍ അഭിവക്ത കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതൃത്വം എന്നെയാണ്‌ ചുമതലപ്പെടുത്തിയതെന്നുമുള്ള വി.എസിന്റെ പ്രസ്താവന സൂചിപ്പിക്കുന്നത്‌ തന്നെ നിസ്സാരക്കാരനായി കാണാന്‍ കഴിയില്ലെന്ന താക്കീതാണ്‌ . ആദ്യ പ്രോടൈം സ്പീക്കറായിരുന്ന റോസമ്മ പുന്നൂസിന്റെ നൂറാം ജന്മദിനത്തില്‍ കുന്നന്താനം പാമലയിലെ വീട്ടിലെത്തി യ ശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ [...]]]></description>
			<content:encoded><![CDATA[<p><a href="http://www.janmabhumidaily.com/jnb/wp-content/uploads/2013/05/vs.jpg"><img src="http://www.janmabhumidaily.com/jnb/wp-content/uploads/2013/05/vs-300x194.jpg" alt="" title="vs" width="300" height="194" class="alignleft size-medium wp-image-114762" /></a>തിരുവല്ല : സംസ്ഥാന നേതൃത്വത്തിന്‌ വെല്ലുവിളി ഉയര്‍ത്തി വി.എസ്‌ വീണ്ടും രംഗത്ത്‌. 1957 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ കമ്മ്യൂണിസ്റ്റുകാര്‍ ജയിച്ചത്‌ താന്‍ ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്ന സമയത്താണെന്നും ദേവികുളത്ത്‌ നടന്ന ഉപതെരഞ്ഞെടുപ്പില്‍ അഭിവക്ത കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതൃത്വം എന്നെയാണ്‌ ചുമതലപ്പെടുത്തിയതെന്നുമുള്ള വി.എസിന്റെ പ്രസ്താവന സൂചിപ്പിക്കുന്നത്‌ തന്നെ നിസ്സാരക്കാരനായി കാണാന്‍ കഴിയില്ലെന്ന താക്കീതാണ്‌ . ആദ്യ പ്രോടൈം സ്പീക്കറായിരുന്ന റോസമ്മ പുന്നൂസിന്റെ നൂറാം ജന്മദിനത്തില്‍ കുന്നന്താനം പാമലയിലെ വീട്ടിലെത്തി യ ശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.<br/><br />
വി.എസിന്റെ ഈ പ്രസ്താവന ഔദ്യോഗിക പക്ഷത്തിന്‌ നേരേയുള്ള വെല്ലുവിളികൂടിയാണ്‌. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായിരുന്ന അജയകുമാര്‍ഘോഷിന്റെ നിര്‍ദ്ദേശ പ്രകാരം ദേവികുളം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായ റോസമ്മ പുന്നൂസിനൊപ്പം നിസ്വാര്‍ത്ഥ പ്രവര്‍ത്തനം നടത്തി. ഇതിന്റെ ഫലമായി റോസമ്മ പുന്നൂസ്‌ വന്‍ഭൂരിപക്ഷത്തിന്‌ വിജയിച്ചിരുന്നു.<br/><br />
ഇത്‌ റോസമ്മ പുന്നൂസടക്കം മറ്റ്‌ പ്രമുഖ നേതാക്കള്‍ക്കറിവുള്ളതാണെന്നും വിഎസ്‌ വ്യക്തമാക്കി. വി.എസിന്റെ സന്തത സഹചാരികളായ മൂവര്‍ സംഘത്തെ സിപിഎം സംസ്ഥാന നേതൃത്വം വെട്ടിവീഴ്ത്തിയതിലുള്ള രോഷവും പിണറായിക്കെതിരെയുള്ള വ്യക്തമായ താക്കീതുമാണിത്‌. കവയത്രി സുഗതകുമാരി, സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, സി.കെ.ചന്ദ്രാനന്ദന്‍, കാനം രാജേന്ദ്രന്‍, എംഎല്‍എ മാത്യു ടി തോമസ്‌ എന്നിവരും വി.എസിനൊപ്പമുണ്ടായിരുന്നു.</p>
<div class="crp_related"><h3>കൂടുതല്‍ വാര്‍ത്തകള്‍ :</h3><ul><li><a href="http://www.janmabhumidaily.com/jnb/News/92251" rel="bookmark" class="crp_title">സിഐടിയു സംസ്ഥാന സമ്മേളനത്തില്‍ വിഎസിന്‌ വിലക്ക്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/56216" rel="bookmark" class="crp_title">കേന്ദ്ര നേതൃത്വത്തിന്‌ കത്തയച്ചിട്ടുണ്ടെന്ന്‌ വി.എസ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/50977" rel="bookmark" class="crp_title">പന്ന്യന്‍ രവീന്ദ്രന്‍ സിപിഐ സെക്രട്ടറി</a></li><li><a href="http://www.janmabhumidaily.com/jnb/News/58955" rel="bookmark" class="crp_title">വിഎസ്‌ വീണ്ടും വിരട്ടുന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/113625" rel="bookmark" class="crp_title">വി.എസിന്റെ വിശ്വസ്തര്‍ പുറത്ത്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/59991" rel="bookmark" class="crp_title">വി.എസിന്റെ ഇടപെടലുകളെ തള്ളിപ്പറയാനാവില്ല &#8211; പന്ന്യന്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/114120" rel="bookmark" class="crp_title">വി.എസിന്റെ സ്റ്റാഫ് അംഗങ്ങളെ പരിഹസിച്ച് എം.എം മണി</a></li><li><a href="http://www.janmabhumidaily.com/jnb/News/93586" rel="bookmark" class="crp_title">സംസ്ഥാന കമ്മിറ്റി തീരുമാനം കേന്ദ്രകമ്മിറ്റി അംഗീകരിക്കണം &#8211; യെച്ചൂരി</a></li><li><a href="http://www.janmabhumidaily.com/jnb/News/69117" rel="bookmark" class="crp_title">കേന്ദ്ര വിലക്ക് മറികടന്ന് കാനം രാജേന്ദ്രന്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/112179" rel="bookmark" class="crp_title">ടി.പി വധം കോണ്‍ഗ്രസ് രാഷ്ട്രീയ ആയുധമാക്കി &#8211; പന്ന്യന്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/92649" rel="bookmark" class="crp_title">മുഖ്യമന്ത്രിക്ക് അധികാരത്തിന്‍റെ മത്ത്: പന്ന്യന്‍ രവീന്ദ്രന്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/97187" rel="bookmark" class="crp_title">വിഎസ്‌ വിട്ടുനിന്നു; മിനുട്സ്‌ കേന്ദ്രകമ്മിറ്റിക്ക്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/113501" rel="bookmark" class="crp_title">കാരാട്ടിന്‌ വിഎസിന്റെ കുറ്റപത്രം</a></li><li><a href="http://www.janmabhumidaily.com/jnb/News/90738" rel="bookmark" class="crp_title">വിശ്വസ്തരുടെ പുറത്താക്കല്‍: പിന്നീട് പ്രതികരിക്കാമെന്ന് വി.എസ്</a></li><li><a href="http://www.janmabhumidaily.com/jnb/News/56313" rel="bookmark" class="crp_title">വി.എസ്‌ ഉറച്ച്‌, നേതൃത്വം വിറയ്ക്കുന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/99894" rel="bookmark" class="crp_title">കേന്ദ്രകമ്മിറ്റി യോഗത്തില്‍ രണ്ടിലൊന്ന് അറിയാം &#8211; വി.എസ്</a></li><li><a href="http://www.janmabhumidaily.com/jnb/News/73384" rel="bookmark" class="crp_title">ഭരണാധികാരികള്‍ കുത്തകമുതലാളിമാരുടെ ജോലിക്കാര്‍ &#8211; പന്ന്യന്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/92382" rel="bookmark" class="crp_title">കേന്ദ്ര സര്‍ക്കാര്‍ ആഗോളകുത്തകകളുടെ സേവകരാവുന്നു: സി.കെ.സജിനാരായണന്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/98646" rel="bookmark" class="crp_title">വിഎസിനെ നീക്കുന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/111794" rel="bookmark" class="crp_title">വര്‍ഗ്ഗശത്രുവിനെ ഉന്മൂലനം ചെയ്ത്‌ സിപിഎം ചെന്നുപെട്ടത്‌ ഗതികേടില്‍</a></li></ul></div>]]></content:encoded>
			<wfw:commentRss>http://www.janmabhumidaily.com/jnb/News/114759/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
	</channel>
</rss>
