<?xml version="1.0" encoding="UTF-8"?>
<rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>JANMABHUMI DAILY</title>
	<atom:link href="http://www.janmabhumidaily.com/jnb/feed" rel="self" type="application/rss+xml" />
	<link>http://www.janmabhumidaily.com/jnb</link>
	<description>Kerala News&#124;National News&#124;International News</description>
	<lastBuildDate>Mon, 20 May 2013 18:29:34 +0000</lastBuildDate>
	<language>en</language>
	<sy:updatePeriod>hourly</sy:updatePeriod>
	<sy:updateFrequency>1</sy:updateFrequency>
	<generator>http://wordpress.org/?v=3.1.3</generator>
		<item>
		<title>ചൈന പിടിവാശിയില്‍</title>
		<link>http://www.janmabhumidaily.com/jnb/News/115114</link>
		<comments>http://www.janmabhumidaily.com/jnb/News/115114#comments</comments>
		<pubDate>Mon, 20 May 2013 18:29:34 +0000</pubDate>
		<dc:creator>admin</dc:creator>
				<category><![CDATA[BREAKING NEWS]]></category>

		<guid isPermaLink="false">http://www.janmabhumidaily.com/jnb/?p=115114</guid>
		<description><![CDATA[ന്യൂദല്‍ഹി: മക്മോഹന്‍ അതിര്‍ത്തിരേഖ ചൈന അംഗീകരിക്കുന്നില്ലെന്ന്‌ ചൈനീസ്‌ പ്രധാനമന്ത്രി ലി കെക്വിയാങ്ങിന്റെ സന്ദര്‍ശനത്തോടെ വ്യക്തമായി. അരുണാചലും പാക്‌ അധീന കാശ്മീരും ലക്ഷ്യമിട്ടു ചൈന തുടരുന്ന അധിനിവേശ ശ്രമങ്ങളെ നയതന്ത്രതലത്തില്‍ നേരിടുന്നതിലുള്ള കേന്ദ്രസര്‍ക്കാരിന്റെ കഴിവുകേട്‌ ഒരിക്കല്‍ക്കൂടി തെളിഞ്ഞു. വടക്കന്‍ അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചതില്‍ മാത്രമാണ്‌ ഇരുരാജ്യങ്ങളിലേയും പ്രധാനമന്ത്രിമാര്‍ തമ്മില്‍ രണ്ടു ദിവസമായി നടക്കുന്ന ചര്‍ച്ചകളെത്തി നില്‍ക്കുന്നത്‌. പ്രധാന തര്‍ക്ക വിഷയങ്ങളിലൊന്നും ഇന്ത്യയ്ക്ക്‌ അനുകൂലമായ തീരുമാനങ്ങളിലെത്താന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനും സംഘത്തിനും സാധിച്ചിട്ടില്ല. ലഡാക്കിലെ ചൈനീസ്‌ [...]]]></description>
			<content:encoded><![CDATA[<p><a href="http://www.janmabhumidaily.com/jnb/wp-content/uploads/2013/05/China_India.jpg"><img src="http://www.janmabhumidaily.com/jnb/wp-content/uploads/2013/05/China_India-300x187.jpg" alt="" title="China_India" width="300" height="187" class="alignleft size-medium wp-image-115116" /></a>ന്യൂദല്‍ഹി: മക്മോഹന്‍ അതിര്‍ത്തിരേഖ ചൈന അംഗീകരിക്കുന്നില്ലെന്ന്‌ ചൈനീസ്‌ പ്രധാനമന്ത്രി ലി കെക്വിയാങ്ങിന്റെ സന്ദര്‍ശനത്തോടെ വ്യക്തമായി. അരുണാചലും പാക്‌ അധീന കാശ്മീരും ലക്ഷ്യമിട്ടു ചൈന തുടരുന്ന അധിനിവേശ ശ്രമങ്ങളെ നയതന്ത്രതലത്തില്‍ നേരിടുന്നതിലുള്ള കേന്ദ്രസര്‍ക്കാരിന്റെ കഴിവുകേട്‌ ഒരിക്കല്‍ക്കൂടി തെളിഞ്ഞു.<br/><br />
വടക്കന്‍ അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചതില്‍ മാത്രമാണ്‌ ഇരുരാജ്യങ്ങളിലേയും പ്രധാനമന്ത്രിമാര്‍ തമ്മില്‍ രണ്ടു ദിവസമായി നടക്കുന്ന ചര്‍ച്ചകളെത്തി നില്‍ക്കുന്നത്‌. പ്രധാന തര്‍ക്ക വിഷയങ്ങളിലൊന്നും ഇന്ത്യയ്ക്ക്‌ അനുകൂലമായ തീരുമാനങ്ങളിലെത്താന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനും സംഘത്തിനും സാധിച്ചിട്ടില്ല. ലഡാക്കിലെ ചൈനീസ്‌ അധിനിവേശ ശ്രമവും ബ്രഹ്മപുത്ര നദിയിലെ ജലം മൂന്നു ഡാമുകള്‍ കെട്ടി തടഞ്ഞതുമെല്ലാം തര്‍ക്ക വിഷയങ്ങളായിത്തന്നെ തുടരുകയാണ്‌.<br />
ചൈനീസ്‌ താല്‍പ്പര്യങ്ങളില്‍ നിന്നും അണുവിട വ്യതിചലിക്കാന്‍ തയ്യാറാകാത്ത നിലപാടുകളാണ്‌ ചൈന ഈ രണ്ടു വിഷയങ്ങളിലും സ്വീകരിക്കുന്നത്‌. എന്നാല്‍ കേന്ദ്രസര്‍ക്കാരാകട്ടെ ചര്‍ച്ചകളില്‍ ശക്തമായ ഭാഷ സ്വീകരിക്കുന്നതില്‍ പരാജയവുമാണ്‌.<br/><br />
അതിര്‍ത്തിയില്‍ ചില പ്രശ്നങ്ങളുണ്ടെന്നു സമ്മതിച്ച ചൈനീസ്‌ പ്രധാനമന്ത്രി അതിര്‍ത്തി സംബന്ധിച്ച പഴയ ചരിത്രം മാറ്റിവെച്ചുകൊണ്ട്‌ പുതിയ ചര്‍ച്ചകള്‍ ആവാമെന്ന നിലപാടാണ്‌ സ്വീകരിച്ചത്‌. ഇന്ത്യന്‍ താല്‍പ്പര്യങ്ങള്‍ക്ക്‌ വീണ്ടും തിരിച്ചടിയായേക്കാവുന്നതാണ്‌ ചൈനയുടെ പുതിയ നിലപാട്‌. അതിര്‍ത്തിയുമായി ബന്ധപ്പെട്ട പഴയ കരാറുകളൊന്നും അംഗീകരിക്കില്ലെന്ന ധ്വനിയും ഇതിലുണ്ട്‌.<br/><br />
ബ്രഹ്മപുത്ര നദീജല തര്‍ക്കത്തിന്റെ പരിഹാരത്തിനായി ഇരു രാജ്യങ്ങളും സമിതി രൂപീകരിച്ച്‌ മുന്നോട്ടു പോകുമെന്ന്‌ തീരുമാനിച്ചിട്ടുണ്ട്‌. ബ്രഹ്മപുത്ര വിഷയത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ചൈന തയ്യാറാകാതിരുന്നതോടെ സമിതി രൂപീകരിക്കുമെന്ന സംയുക്ത പ്രസ്താവന നടത്തി ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു. <br/><br />
അതിര്‍ത്തിയിലെ സമാധാനം തുടരാന്‍ ഇന്ത്യയും ചൈനയും തീരുമാനിച്ചതായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ പറഞ്ഞു. ചൈനീസ്‌ പ്രധാനമന്ത്രി ലികെക്വിയാങ്ങുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷം ഇരു പ്രധാനമന്ത്രിമാരും നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ്‌ മന്‍മോഹന്‍സിങ്‌ തീരുമാനങ്ങള്‍ അറിയിച്ചത്‌. അതിര്‍ത്തിയിലെ പ്രശ്നവും ബ്രഹ്മപുത്ര തര്‍ക്കവും ഇരു രാജ്യങ്ങളിലെയും പ്രതിനിധികള്‍ തമ്മില്‍ ചര്‍ച്ച ചെയ്യുമെന്ന്‌ ചൈനീസ്‌ പ്രധാനമന്ത്രി പറഞ്ഞു. പ്രശ്നപരിഹാരത്തിനായി ഇരുരാജ്യങ്ങളും സഹകരിച്ചു പ്രവര്‍ത്തിക്കും. അതിര്‍ത്തിയില്‍ ശാന്തിയും സമാധാനവും ഉറപ്പു വരുത്തുന്നതിനായി ഇരു രാജ്യങ്ങളുടേയും സഹകരണം ആവശ്യമാണ്‌,ലികെക്വിയാങ്ങ്‌ പറഞ്ഞു.<br/><br />
ഇന്ത്യയിലെ ചൈനീസ്‌ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്ന വ്യാപാരക്കരാറുകള്‍ ഒപ്പു വയ്ക്കുന്നതിലായിരുന്നു ചൈനീസ്‌ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ശ്രദ്ധയൂന്നിയത്‌ എന്ന വിലയിരുത്തലിലാണ്‌ ഈ രംഗത്തെ വിദഗ്ധര്‍. കൃഷി, വാണിജ്യം, വ്യാപാരം എന്നീ മേഖലകളുമായി ബന്ധപ്പെട്ട എട്ടു കരാറുകളാണ്‌ ഇരുരാജ്യങ്ങളും ഒപ്പുവച്ചിരിക്കുന്നത്‌. അടിസ്ഥാന സൗകര്യ-ഉല്‍പ്പാദന മേഖലകളിലെ സഹകരണം വര്‍ദ്ധിപ്പിക്കാനാണ്‌ സന്ദര്‍ശനം ഊന്നല്‍ നല്‍കിയതെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങ്‌ സംയുക്ത പത്രസമ്മേളനത്തില്‍ വ്യക്തവുമാക്കി. ലോക്സഭാ പ്രതിപക്ഷനേതാവ്‌ സുഷമാ സ്വരാജ്‌,യുപിഎ അദ്ധ്യക്ഷ സോണിയാ ഗാന്ധി,ഉപരാഷ്ട്രപതി ഹമീദ്‌ അന്‍സാരി എന്നിവരുമായി ലികെക്വിയാങ്ങ്‌ ചര്‍ച്ചകള്‍ നടത്തി.<br/><br />
ഇന്ന്‌ മുംബൈയില്‍ വ്യാപാരി സംഘടനാ നേതാക്കളുമായി നടത്തുന്ന ചര്‍ച്ചയ്ക്കു ശേഷം ഇന്ത്യാ സന്ദര്‍ശനം അവസാനിപ്പിച്ച്‌ ചൈനീസ്‌ പ്രധാനമന്ത്രി പാക്കിസ്ഥാനിലേക്കാണ്‌ പോകുന്നത്‌. പാക്കിസ്ഥാനുമായുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്തുന്നതാണ്‌ സന്ദര്‍ശന ലക്ഷ്യമെങ്കിലും ചര്‍ച്ചകളില്‍ പാക്‌ അധീന കാശ്മീരിലെ ചൈനീസ്‌ താല്‍പ്പര്യങ്ങളും കടന്നു വന്നേക്കാം.<br/><br />
<strong>സ്വന്തം ലേഖകന്‍</strong></p>
<div class="crp_related"><h3>കൂടുതല്‍ വാര്‍ത്തകള്‍ :</h3><ul><li><a href="http://www.janmabhumidaily.com/jnb/News/114908" rel="bookmark" class="crp_title">ചൈനീസ്‌ പ്രധാനമന്ത്രി ദല്‍ഹിയില്‍: ലഡാക്‌ അതിര്‍ത്തി കയ്യേറ്റം ഇന്ത്യ ഉന്നയിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/113114" rel="bookmark" class="crp_title">സല്‍മാന്‍ ഖുര്‍ഷിദ്‌ ചൈനയില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/112974" rel="bookmark" class="crp_title">ചൈനീസ്‌ സൈന്യം പിന്‍മാറിയത്‌ പ്രത്യേക ഉടമ്പടികളില്ലാതെയെന്ന്‌ ഖുര്‍ഷിദ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/24143" rel="bookmark" class="crp_title">പാക്കധീന കാശ്മീരിലെ ചൈനീസ്‌  സേനാ സാന്നിധ്യം ആശങ്കാജനകം: ആന്റണി</a></li><li><a href="http://www.janmabhumidaily.com/jnb/News/110993" rel="bookmark" class="crp_title">ചൈനീസ്‌ കടന്നുകയറ്റം പ്രാദേശിക പ്രശ്നം: പ്രധാനമന്ത്രി</a></li><li><a href="http://www.janmabhumidaily.com/jnb/News/110503" rel="bookmark" class="crp_title">ചൈനീസ്‌ കടന്നുകയറ്റം: നിലപാടില്ലാതെ കേന്ദ്രം</a></li><li><a href="http://www.janmabhumidaily.com/jnb/News/104868" rel="bookmark" class="crp_title">മന്‍മോഹന്‍ സിംഗും ചൈനീസ്‌ പ്രസിഡന്റും കൂടിക്കാഴ്ച്ച നടത്തി</a></li><li><a href="http://www.janmabhumidaily.com/jnb/News/84231" rel="bookmark" class="crp_title">അരുണാചല്‍ സ്വന്തമാക്കി ചൈനീസ്‌ പാസ്പോര്‍ട്ട്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/31063" rel="bookmark" class="crp_title">ഇന്ത്യക്ക്‌ ചൈനയുടെ മുന്നറിയിപ്പ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/114972" rel="bookmark" class="crp_title">ഇന്ത്യയും ചൈനയും എട്ട് കരാറുകളില്‍ ഒപ്പു വച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/111675" rel="bookmark" class="crp_title">ചൈനീസ്‌ സന്ദര്‍ശനം റദ്ദാക്കില്ലെന്ന്‌ ഖുര്‍ഷിദ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/61479" rel="bookmark" class="crp_title">ഇന്ത്യയും ചൈനയും പ്രതിരോധ സുരക്ഷാ സഹകരണം മെച്ചപ്പെടുത്തും</a></li><li><a href="http://www.janmabhumidaily.com/jnb/News/74163" rel="bookmark" class="crp_title">പാക്‌ അധിനിവേശ കാശ്മീരില്‍ ഇപ്പോഴും ചൈനീസ്‌ സൈന്യം: കരസേനാമേധാവി</a></li><li><a href="http://www.janmabhumidaily.com/jnb/News/93114" rel="bookmark" class="crp_title">ഇന്ത്യന്‍ സൗഹൃദത്തിന്‌  ചൈന വലിയ പ്രാധാന്യം നല്‍കും: സീ ജിംങ്ങ്പിംഗ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/2190" rel="bookmark" class="crp_title">വ്യാപാര ഉച്ചകോടി: ചൈനീസ്‌ പ്രധാനമന്ത്രി ബ്രിട്ടനില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/84514" rel="bookmark" class="crp_title">വിവാദ ഭൂപടം: ചൈനക്കെതിരെ ഇന്ത്യ</a></li><li><a href="http://www.janmabhumidaily.com/jnb/News/110680" rel="bookmark" class="crp_title">അതിര്‍ത്തിയിലെ ചൈനീസ്‌ അതിക്രമം</a></li><li><a href="http://www.janmabhumidaily.com/jnb/News/58376" rel="bookmark" class="crp_title">വ്ലാഡിമിര്‍ പുട്ടിന്‍ ചൈനയിലെത്തി</a></li><li><a href="http://www.janmabhumidaily.com/jnb/News/110055" rel="bookmark" class="crp_title">ലഡാക്കില്‍ നിന്ന്‌ ചൈന പിന്മാറണം: ഇന്ത്യ</a></li><li><a href="http://www.janmabhumidaily.com/jnb/News/111196" rel="bookmark" class="crp_title">ഖുര്‍ഷിദിന്റെ ചൈനീസ്സന്ദര്‍ശനം റദ്ദാക്കണം: രാജ്നാഥ്സിംഗ്‌</a></li></ul></div>]]></content:encoded>
			<wfw:commentRss>http://www.janmabhumidaily.com/jnb/News/115114/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>അധികാരകേന്ദ്രങ്ങളെ വിറപ്പിച്ച റായ്‌ പടിയിറങ്ങുന്നു</title>
		<link>http://www.janmabhumidaily.com/jnb/News/115110</link>
		<comments>http://www.janmabhumidaily.com/jnb/News/115110#comments</comments>
		<pubDate>Mon, 20 May 2013 18:28:05 +0000</pubDate>
		<dc:creator>admin</dc:creator>
				<category><![CDATA[BREAKING NEWS]]></category>

		<guid isPermaLink="false">http://www.janmabhumidaily.com/jnb/?p=115110</guid>
		<description><![CDATA[ന്യൂദല്‍ഹി: സഹസ്രകോടികളുടെ അഴിമതികള്‍ പുറത്തുകൊണ്ടുവന്ന്‌ അധികാരകേന്ദ്രങ്ങളെ വിറപ്പിച്ച കമ്പ്ട്രോളര്‍ ആന്റ്‌ ഓഡിറ്റര്‍ ജനറല്‍ വിനോദ്‌ റായ്‌ നാളെ വിരമിക്കുന്നു. 2ജി സ്പെക്ട്രം അഴിമതിയും കല്‍ക്കരിപ്പാടം അഴിമതിയും തുറന്നുകാട്ടി സിഎജി സ്ഥാനത്തിന്റെ ശക്തി തെളിയിച്ചാണ്‌ 65കാരനായ വിനോദ്‌ റായ്‌ പടിയിറങ്ങുന്നത്‌. നാലുവര്‍ഷമായി കേന്ദ്രസര്‍ക്കാര്‍ ഭയന്നത്‌ സിഎജിയെ മാത്രമാണെന്ന്‌ കോണ്‍ഗ്രസുകാര്‍ പറയുന്നതില്‍ കാര്യമുണ്ടെന്ന്‌ വിനോദ്‌റായ്‌ തെളിയിക്കുകയായിരുന്നു. 1972ല്‍ കേരളാ കേഡര്‍ ഐഎഎസുകാരനായി സര്‍വ്വീസ്‌ ആരംഭിച്ച വിനോദ്‌റായ്‌ തൃശൂര്‍ സബ്‌ കളക്ടറായും പിന്നീട്‌ കളക്ടറായും സേവനമനുഷ്ഠിച്ചു. തൃശൂര്‍ നഗരത്തിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍ [...]]]></description>
			<content:encoded><![CDATA[<p><a href="http://www.janmabhumidaily.com/jnb/wp-content/uploads/2013/05/Vinod-rai.jpg"><img src="http://www.janmabhumidaily.com/jnb/wp-content/uploads/2013/05/Vinod-rai-282x300.jpg" alt="" title="Vinod-rai" width="282" height="300" class="alignleft size-medium wp-image-115112" /></a>ന്യൂദല്‍ഹി: സഹസ്രകോടികളുടെ അഴിമതികള്‍ പുറത്തുകൊണ്ടുവന്ന്‌ അധികാരകേന്ദ്രങ്ങളെ വിറപ്പിച്ച കമ്പ്ട്രോളര്‍ ആന്റ്‌ ഓഡിറ്റര്‍ ജനറല്‍ വിനോദ്‌ റായ്‌ നാളെ വിരമിക്കുന്നു. 2ജി സ്പെക്ട്രം അഴിമതിയും കല്‍ക്കരിപ്പാടം അഴിമതിയും തുറന്നുകാട്ടി സിഎജി സ്ഥാനത്തിന്റെ ശക്തി തെളിയിച്ചാണ്‌ 65കാരനായ വിനോദ്‌ റായ്‌ പടിയിറങ്ങുന്നത്‌. നാലുവര്‍ഷമായി കേന്ദ്രസര്‍ക്കാര്‍ ഭയന്നത്‌ സിഎജിയെ മാത്രമാണെന്ന്‌ കോണ്‍ഗ്രസുകാര്‍ പറയുന്നതില്‍ കാര്യമുണ്ടെന്ന്‌ വിനോദ്‌റായ്‌ തെളിയിക്കുകയായിരുന്നു.<br/><br />
1972ല്‍ കേരളാ കേഡര്‍ ഐഎഎസുകാരനായി സര്‍വ്വീസ്‌ ആരംഭിച്ച വിനോദ്‌റായ്‌ തൃശൂര്‍ സബ്‌ കളക്ടറായും പിന്നീട്‌ കളക്ടറായും സേവനമനുഷ്ഠിച്ചു. തൃശൂര്‍ നഗരത്തിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിച്ച വിനോദ്‌ റായിയെ രണ്ടാം ശക്തന്‍ തമ്പുരാനെന്നുവരെ വിളിച്ചിരുന്നു. ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തു നിന്നാണ്‌ കേരളം വിട്ട്‌ വിനോദ്‌റായ്‌ കേന്ദ്ര ധനമന്ത്രാലയത്തിലെത്തുന്നത്‌.<br/><br />
പി.ചിദംബരത്തിന്റെ അടുത്തയാളായാണ്‌ വിനോദ്‌റായ്‌ പിന്നീട്‌ അറിയപ്പെട്ടത്‌. ധനമന്ത്രിയായിരുന്ന ചിദംബരത്തിന്റെ പിന്തുണയോടെയാണ്‌ വിനോദ്‌റായ്‌ 2008ല്‍ സിഎജി സ്ഥാനത്തെത്തിയതും. എന്നാല്‍ രണ്ടാം യുപിഎ സര്‍ക്കാരിന്റെ അഴിമതികള്‍ തുറന്നുകാട്ടിയതോടെ കോണ്‍ഗ്രസിന്റെയും കേന്ദ്രസര്‍ക്കാരിന്റേയും തലവേദനയായി മാറുകയായിരുന്നു പിന്നീട്‌ അദ്ദേഹം.<br/><br />
176645 കോടി രൂപയുടെ നഷ്ടമാണ്‌ 2ജി സ്പെക്ട്രം വിതരണം ചെയ്തതിലൂടെ സംഭവിച്ചതെന്ന സിഎജിയുടെ കണ്ടെത്തലാണ്‌ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ചത്‌. ഇതുവരെ കേട്ടുകേള്‍വി പോലുമില്ലാത്തത്ര വലിയ സംഖ്യയുടെ അഴിമതി കേന്ദ്രസര്‍ക്കാരിനെ പിടിച്ചുകുലുക്കുന്നതായിരുന്നു. കേന്ദ്രമന്ത്രി എ.രാജ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ അറസ്റ്റിലേക്ക്‌ വഴിവെച്ച സിഎജി റിപ്പോര്‍ട്ടിനെതിരെ ശക്തമായ വിമര്‍ശനമാണ്‌ കേന്ദ്രസര്‍ക്കാര്‍ നടത്തിയത്‌. എന്നാല്‍ കണക്കുകള്‍ സഹിതം നഷ്ടം വ്യക്തമാക്കി വിനോദ്‌റായ്‌ സിഎജിയുടെ നിലപാട്‌ കര്‍ക്കശമാക്കി. <br/><br />
കല്‍ക്കരിപ്പാടം വിതരണം ചെയ്തതിലൂടെ രണ്ടുലക്ഷം കോടിയുടെ നഷ്ടം സംഭവിച്ചെന്ന കണ്ടെത്തലുകള്‍ അഴിമതിയുടെ കുന്തമുന പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിലേക്ക്‌ വരെ എത്തിക്കുന്നതായിരുന്നു. ഇതുമായി ബന്ധപ്പെട്ട്‌ നിയമമന്ത്രിയുടെ രാജിയുമുണ്ടായി.<br/><br />
സ്വാതന്ത്ര്യത്തിനു ശേഷം കമ്പ്ട്രോളര്‍ ആന്റ്‌ ഓഡിറ്റര്‍ ജനറല്‍ നിരവധി റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അതിനെയൊന്നും ഭരണനേതൃത്വം ഇത്രയധികം ഭയന്നിട്ടുണ്ടാവില്ല. വിരമിക്കലുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വിനോദ്‌ റായ്‌ പറയുന്നതിങ്ങനെയാണ്‌. &#8216; എന്റെ കാലയളവില്‍ തയ്യാറാക്കി നല്‍കിയ സിഎജി റിപ്പോര്‍ട്ടുകള്‍ 235 എണ്ണമാണ്‌. ഇതില്‍ 65 എണ്ണം പാര്‍ലമെന്റിലും ബാക്കി സംസ്ഥാന നിയമസഭകളിലുമാണ്‌ സമര്‍പ്പിക്കപ്പെട്ടത്‌. പാര്‍ലമെന്റില്‍ സമര്‍പ്പിക്കപ്പെട്ടതില്‍ 10-15 എണ്ണത്തില്‍ മാത്രമാണ്‌ ചര്‍ച്ചയെങ്കിലും നടന്നത്‌. ഇതാണ്‌ സംവിധാനങ്ങളുടെ പരിമിതി&#8217;. മാധ്യമങ്ങളെ ഉപയോഗിച്ചുള്ള പരീക്ഷണമാണ്‌ ചുമതലയേറ്റതുമുതല്‍ നടത്തിയതെന്ന്‌ അദ്ദേഹം വ്യക്തമാക്കി. പത്രസമ്മേളനങ്ങളിലൂടെ നഷ്ടക്കണക്കുകള്‍ പൊതുജനങ്ങളിലെത്തിയതോടെയാണ്‌ സിഎജിയെ രാഷ്ട്രീയ-ഉദ്യോഗസ്ഥ നേതൃത്വം ഭയന്നു തുടങ്ങിയത്‌. <br/><br />
പ്രതിപക്ഷ പാര്‍ട്ടി നേതൃത്വം വഹിക്കുന്ന പബ്ലിക്‌ അക്കൗണ്ട്സ്‌ കമ്മറ്റിയുടെ അനുബന്ധ സ്ഥാപനമെന്ന പദവിയാണ്‌ ഭരണഘടനയില്‍ സിഎജിക്കുള്ളത്‌. ഇതുകൊണ്ടുതന്നെ സിഎജിയുടെ റിപ്പോര്‍ട്ടുകള്‍ പിഎസി ചെയര്‍മാന്‍ എന്ന നിലയില്‍ മുരളി മനോഹര്‍ ജോഷിയ്ക്ക്‌ കാണാന്‍ അധികാരമുണ്ടെന്നും വിനോദ്‌ റായ്‌ പറയുന്നു. തനിക്കു രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന ആരോപണങ്ങളോട്‌ ഇതുവരെയും രാഷ്ട്രീയത്തിനതീതനായി നിലകൊണ്ടതു തുടരുമെന്നും അദ്ദേഹം പ്രതികരിച്ചു.<br />
കാബിനെറ്റ്‌ സെക്രട്ടറി അജിത്‌ സേത്‌,ആഭ്യന്തര സെക്രട്ടറി ആര്‍.കെ.സിങ്‌,പ്രതിരോധ സെക്രട്ടറി ശശികാന്ത്‌ ശര്‍മ്മ എന്നിവരുടെ പേരുകളാണ്‌ പുതിയ സിഎജി സ്ഥാനത്തേക്ക്‌ ഉയര്‍ന്നു കേള്‍ക്കുന്നത്‌.<br/><br />
<strong>എസ്‌.സന്ദീപ്‌</strong></p>
<div class="crp_related"><h3>കൂടുതല്‍ വാര്‍ത്തകള്‍ :</h3><ul><li><a href="http://www.janmabhumidaily.com/jnb/News/98744" rel="bookmark" class="crp_title">സിഎജി സ്ഥാനത്തേക്ക്‌ മൂന്ന്‌ പേര്‍ പരിഗണനയില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/3567" rel="bookmark" class="crp_title">സ്പെക്ട്രം, പെട്രോളിയം കുംഭകോണങ്ങള്‍ അന്വേഷിക്കാന്‍ അധികാരമുണ്ട്‌: സിഎജി</a></li><li><a href="http://www.janmabhumidaily.com/jnb/News/74573" rel="bookmark" class="crp_title">അഴിമതി ആരോപണത്തില്‍ ഉറച്ച്‌ സിഎജി</a></li><li><a href="http://www.janmabhumidaily.com/jnb/News/27286" rel="bookmark" class="crp_title">ജെപിസിയില്‍ വീണ്ടും ഹാജരാകാമെന്ന്‌ സിഎജി</a></li><li><a href="http://www.janmabhumidaily.com/jnb/News/98023" rel="bookmark" class="crp_title">റബ്ബര്‍ സ്റ്റാമ്പല്ല: കേന്ദ്രസര്‍ക്കാരിന്‌ സിഎജിയുടെ മുന്നറിയിപ്പ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/36109" rel="bookmark" class="crp_title">പത്മ അവാര്‍ഡ്‌ പരിശോധന സിഎജി ഉപേക്ഷിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/82291" rel="bookmark" class="crp_title">സിഎജിയെ ദുര്‍ബലപ്പെടുത്താനുള്ള യുപിഎ നീക്കം പാളി</a></li><li><a href="http://www.janmabhumidaily.com/jnb/News/82486" rel="bookmark" class="crp_title">സിഎജിയെ ദുര്‍ബലപ്പെടുത്തിയാല്‍  പ്രക്ഷോഭമെന്ന്‌ ബിജെപി</a></li><li><a href="http://www.janmabhumidaily.com/jnb/News/76777" rel="bookmark" class="crp_title">സര്‍ക്കാരിന്റെ ശത്രുവല്ല സിഎജി: ചിദംബരം</a></li><li><a href="http://www.janmabhumidaily.com/jnb/News/84291" rel="bookmark" class="crp_title">സിഎജിയെ അപകീര്‍ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസ്‌ ഗൂഢാലോചന</a></li><li><a href="http://www.janmabhumidaily.com/jnb/News/83011" rel="bookmark" class="crp_title">&#8217;2ജി&#8217; ലേലം: സര്‍ക്കാര്‍ സിഎജിക്കെതിരെ</a></li><li><a href="http://www.janmabhumidaily.com/jnb/News/11353" rel="bookmark" class="crp_title">കോമണ്‍വെല്‍ത്ത്‌: സിഎജി റിപ്പോര്‍ട്ട്‌ കേന്ദ്രത്തിന്‌ തിരിച്ചടി</a></li><li><a href="http://www.janmabhumidaily.com/jnb/News/30085" rel="bookmark" class="crp_title">സുബ്രഹ്മണ്യന്‍സ്വാമിയുടെ വായടപ്പിക്കാന്‍ കേന്ദ്രത്തിന്റെ ഹര്‍ജി</a></li><li><a href="http://www.janmabhumidaily.com/jnb/News/84762" rel="bookmark" class="crp_title">സിഎജി റിപ്പോര്‍ട്ട്‌: ജോഷിക്ക്‌ പങ്കില്ലെന്ന്‌ ആര്‍.പി. സിംഗ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/70536" rel="bookmark" class="crp_title">കല്‍ക്കരി കുംഭകോണം: പൊതുചര്‍ച്ചക്കില്ലെന്ന്‌ സിഎജി</a></li><li><a href="http://www.janmabhumidaily.com/jnb/News/16085" rel="bookmark" class="crp_title">സിഡബ്ല്യുജി അഴിമതിറിപ്പോര്‍ട്ട്‌ ഈയാഴ്ച പിഎസിയില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/85445" rel="bookmark" class="crp_title">പ്രതിരോധവകുപ്പിന്റെ പദ്ധതികളിലും വന്‍ക്രമക്കേടെന്ന്‌ സിഎജി</a></li><li><a href="http://www.janmabhumidaily.com/jnb/News/69725" rel="bookmark" class="crp_title">കല്‍ക്കരിപാടം അഴിമതി: പാര്‍ലമെന്റ് ഇന്നും തടസപ്പെട്ടു</a></li><li><a href="http://www.janmabhumidaily.com/jnb/News/100483" rel="bookmark" class="crp_title">പൊതുതെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ട്‌ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥതലത്തില്‍ അഴിച്ചുപണിക്കൊരുങ്ങുന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/48310" rel="bookmark" class="crp_title">10.60 ലക്ഷം കോടിയുടെ കല്‍ക്കരി കുംഭകോണം</a></li></ul></div>]]></content:encoded>
			<wfw:commentRss>http://www.janmabhumidaily.com/jnb/News/115110/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>ഇന്ത്യന്‍ താരങ്ങള്‍ വാതുവെപ്പുകാരുടെ സമ്മാനങ്ങള്‍ വാങ്ങിയെന്ന്‌ ശ്രീശാന്ത്‌</title>
		<link>http://www.janmabhumidaily.com/jnb/News/115109</link>
		<comments>http://www.janmabhumidaily.com/jnb/News/115109#comments</comments>
		<pubDate>Mon, 20 May 2013 18:27:53 +0000</pubDate>
		<dc:creator>admin</dc:creator>
				<category><![CDATA[BREAKING NEWS]]></category>

		<guid isPermaLink="false">http://www.janmabhumidaily.com/jnb/?p=115109</guid>
		<description><![CDATA[ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമംഗങ്ങള്‍ വാതുവെപ്പുകാരില്‍നിന്നും വിലകൂടിയ സമ്മാനങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്ന്‌ അറസ്റ്റിലായ ശ്രീശാന്തിന്റെ മൊഴി. ശ്രീശാന്തിന്റെ വെളിപ്പെടുത്തലിനേപ്പറ്റി ദല്‍ഹി പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. ഒത്തുകളിയുമായി ബന്ധപ്പെടുത്തി ഇന്നലെ ഒരാളെക്കൂടി പോലീസ്‌ അര്‍സ്റ്റ്‌ ചെയ്തു. മുന്‍ റെയില്‍വേ താരം ബാബുറാവു യാദവാണ്‌ അര്‍സ്റ്റിലായത്‌. കേസിലെ നിര്‍ണ്ണായക പ്രതിയാണ്‌ ഇയാളെന്ന്‌ പോലീസ്‌ പറഞ്ഞു. ശ്രീശാന്തിന്റെ സുഹൃത്ത്‌ ജിജു ജനാര്‍ദ്ദനന്‍ ഉള്‍പ്പെടെ മൂന്നു പേരുടെ ശബ്ദ സാമ്പിളുകള്‍ ഇന്നലെ പരിശോധനയ്ക്ക്‌ വിധേയമാക്കിയിട്ടുണ്ട്‌. കേസില്‍ അറസ്റ്റിലായ കളിക്കാരുടേയും വാതുവെപ്പുകാരുടേയും പോലീസ്‌ കസ്റ്റഡി കാലാവധി [...]]]></description>
			<content:encoded><![CDATA[<p><a href="http://www.janmabhumidaily.com/jnb/wp-content/uploads/2013/05/sss.jpg"><img src="http://www.janmabhumidaily.com/jnb/wp-content/uploads/2013/05/sss-300x163.jpg" alt="" title="sss" width="300" height="163" class="alignleft size-medium wp-image-115111" /></a>ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമംഗങ്ങള്‍ വാതുവെപ്പുകാരില്‍നിന്നും വിലകൂടിയ സമ്മാനങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്ന്‌ അറസ്റ്റിലായ ശ്രീശാന്തിന്റെ മൊഴി. ശ്രീശാന്തിന്റെ വെളിപ്പെടുത്തലിനേപ്പറ്റി ദല്‍ഹി പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.<br/><br />
ഒത്തുകളിയുമായി ബന്ധപ്പെടുത്തി ഇന്നലെ ഒരാളെക്കൂടി പോലീസ്‌ അര്‍സ്റ്റ്‌ ചെയ്തു. മുന്‍ റെയില്‍വേ താരം ബാബുറാവു യാദവാണ്‌ അര്‍സ്റ്റിലായത്‌. കേസിലെ നിര്‍ണ്ണായക പ്രതിയാണ്‌ ഇയാളെന്ന്‌ പോലീസ്‌ പറഞ്ഞു. ശ്രീശാന്തിന്റെ സുഹൃത്ത്‌ ജിജു ജനാര്‍ദ്ദനന്‍ ഉള്‍പ്പെടെ മൂന്നു പേരുടെ ശബ്ദ സാമ്പിളുകള്‍ ഇന്നലെ പരിശോധനയ്ക്ക്‌ വിധേയമാക്കിയിട്ടുണ്ട്‌. കേസില്‍ അറസ്റ്റിലായ കളിക്കാരുടേയും വാതുവെപ്പുകാരുടേയും പോലീസ്‌ കസ്റ്റഡി കാലാവധി ഇന്ന്‌ അവസാനിക്കും. എന്നാല്‍ ഇവരെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങുന്നത്‌ സംബന്ധിച്ച്‌ ദല്‍ഹി പോലീസ്‌ നിലപാട്‌ രാവിലെ മാത്രമേ വ്യക്തമാക്കുകയുള്ളൂ.<br/><br />
ഹമ്മര്‍ ഉള്‍പ്പെടെയുള്ള അത്യാഡംബര വാഹനങ്ങളും വിലകൂടിയ വാച്ചുകളും വാതുവെപ്പുകാര്‍ പല ഇന്ത്യന്‍ താരങ്ങള്‍ക്കും നല്‍കിയിട്ടുണ്ടെന്നാണ്‌ പോലീസിന്റെ ചോദ്യം ചെയ്യലില്‍ ശ്രീശാന്ത്‌ പറഞ്ഞത്‌. എന്നാല്‍ കൂടുതല്‍ താരങ്ങള്‍ മത്സരങ്ങളില്‍ ഒത്തുകളിച്ചിരുന്നോ എന്നതിന്‌ സ്ഥിരീകരണമില്ല. അതിനിടെ മത്സരം ഒത്തുകളിച്ച താരങ്ങള്‍ക്കെതിരെ രണ്ട്‌ കാണികള്‍ ഇന്നലെ പോലീസിന്‌ പരാതി നല്‍കിയിട്ടുണ്ട്‌. പണം മുടക്കി ടിക്കേറ്റ്ടുത്ത്‌ മത്സരം കണ്ട തങ്ങളെ വഞ്ചിച്ചെന്നാരോപിച്ചാണ്‌ പരാതി. <br/><br />
ഒത്തുകളിയുടെ നിര്‍ണായക വിവരങ്ങളാണ്‌ ശ്രീശാന്തിന്റെ ലാപ്ടോപില്‍ നിന്ന്‌ മുംബൈ പൊലീസിന്‌ ലഭിച്ചിരിക്കുന്നതെന്നാണ്‌ സൂചന. കളിക്കാരും വാതുവെയ്പ്പുകാരും ചേര്‍ന്നുള്ള ചിത്രങ്ങളും ലാപ്ടോപ്പില്‍ നിന്നും പോലീസിന്‌ ലഭിച്ചതായറിയുന്നു. ലാപ്ടോപില്‍ നിന്ന്‌ ഡിലീറ്റ്‌ ചെയ്ത സന്ദേശങ്ങളും ഡേറ്റകളും വീണ്ടെടുക്കാനുള്ള പോലീസിന്റെ ശ്രമം വിജയിച്ചാല്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചേക്കും. വാതുവെപ്പു സംഘത്തില്‍പെട്ട ജൂപ്പിറ്ററുമായുള്ള ചിത്രമാണ്‌ ലഭിച്ചിരിക്കുന്നത്‌. <br/><br />
ഒത്തുകളിയുമായി ബന്ധപ്പെട്ട റെയ്ഡുകള്‍ പോലീസ്‌ തുടരുകയാണ്‌. കസ്റ്റഡിയിലുള്ള രാജസ്ഥാന്‍ റോയല്‍സ്‌ താരം അജിത്‌ ചാന്ദിലയുടെ ബന്ധുവിന്റെ വീട്ടില്‍ നിന്ന്‌ പൊലീസ്‌ 20 ലക്ഷം രൂപ പിടിച്ചെടുത്തു. ഇന്നലെ നടത്തിയ റെയ്ഡിലാണ്‌ പണം പിടിച്ചെടുത്തത്‌. വാതുവെപ്പിലെ പ്രധാനി ചാന്ദിലയാണെന്ന്‌ പോലീസിന്‌ തെളിവുകള്‍ ലഭിച്ചിരുന്നു.<br/><br />
അറസ്റ്റിലായ സമയം ശ്രീശാന്തിനൊപ്പം ഉണ്ടെന്ന്‌ പ്രചരിച്ച മറാഠാ നടി ക്രാന്തി റെഡ്കര്‍ ഐപിഎല്‍ വാതുവെയ്പ്പുമായി തനിക്ക്‌ യാതൊരു ബന്ധവുമില്ലെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. ശ്രീശാന്തിനെ തനിയ്ക്ക്‌ അറിയില്ലെന്നും കഴിഞ്ഞ പത്തു ദിവസമായി കോംഗ്കണ്‍ മേഖലയില്‍ മറാത്തി ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു താനെന്നും അവര്‍ പറയുന്നു. <br/><br />
<strong>സ്വന്തം ലേഖകന്‍</strong></p>
<div class="crp_related"><h3>കൂടുതല്‍ വാര്‍ത്തകള്‍ :</h3><ul><li><a href="http://www.janmabhumidaily.com/jnb/News/114779" rel="bookmark" class="crp_title">ഒത്തുകളി: രാജ്യവ്യാപക റെയ്ഡുകള്‍ തുടരുന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/114904" rel="bookmark" class="crp_title">വാതുവെയ്പ്പ്‌ തടയാന്‍ നിയമനിര്‍മ്മാണത്തിന്‌ നീക്കം</a></li><li><a href="http://www.janmabhumidaily.com/jnb/News/114600" rel="bookmark" class="crp_title">നിരപരാധിയാണെന്ന്‌ ശ്രീശാന്ത്‌; കോഴവാങ്ങിയിട്ടില്ലെന്നും മൊഴി</a></li><li><a href="http://www.janmabhumidaily.com/jnb/News/114962" rel="bookmark" class="crp_title">ഒത്തുകളിയില്‍ മൂതിര്‍ന്ന താരങ്ങള്‍ക്കും പങ്കുണ്ടെന്ന് ശ്രീശാന്ത്</a></li><li><a href="http://www.janmabhumidaily.com/jnb/News/114323" rel="bookmark" class="crp_title">ആരോപണങ്ങള്‍ ശ്രീശാന്തിന്റെ കുടുംബം പിന്‍‌വലിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/114308" rel="bookmark" class="crp_title">ഒത്തുകളിയുടെ തെളിവുകള്‍ ദല്‍ഹി പോലീസ് പുറത്തുവിട്ടു</a></li><li><a href="http://www.janmabhumidaily.com/jnb/News/114803" rel="bookmark" class="crp_title">ഒത്തുകളി: ശ്രീശാന്തിന്റെ കൂടെയുണ്ടായിരുന്ന നടിയെ ചോദ്യം ചെയ്യും</a></li><li><a href="http://www.janmabhumidaily.com/jnb/News/110085" rel="bookmark" class="crp_title">ദല്‍ഹി പീഡനം: പെണ്‍കുട്ടിയെ രണ്ടുപേരും പീഡിപ്പിച്ചെന്ന്‌ പോലീസ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/110304" rel="bookmark" class="crp_title">ആയുധ പരിശീലനം: അന്വേഷണത്തിന്‌ എന്‍ഐഎ സംഘം എത്തിയേക്കും</a></li><li><a href="http://www.janmabhumidaily.com/jnb/News/114595" rel="bookmark" class="crp_title">ദ്രാവിഡിനേയും ശില്‍പാ ഷെട്ടിയേയും ചോദ്യംചെയ്തേക്കും</a></li><li><a href="http://www.janmabhumidaily.com/jnb/News/114289" rel="bookmark" class="crp_title">അറസ്റ്റിലായവരില്‍ ശ്രീശാന്തിന്റെ ബന്ധുവും</a></li><li><a href="http://www.janmabhumidaily.com/jnb/News/114427" rel="bookmark" class="crp_title">ശ്രീശാന്തിനെ കാണാന്‍ കുടുംബാംഗങ്ങള്‍ക്ക് അനുമതി</a></li><li><a href="http://www.janmabhumidaily.com/jnb/News/114243" rel="bookmark" class="crp_title">ശ്രീശാന്തിനെ കുടുക്കിയതെന്ന് മാതാപിതാക്കള്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/63172" rel="bookmark" class="crp_title">പി.കെ കുഞ്ഞനന്തന്റെ പോലീസ് കസ്റ്റഡി നീട്ടി</a></li><li><a href="http://www.janmabhumidaily.com/jnb/News/114239" rel="bookmark" class="crp_title">ഐപിഎല്‍ ഒത്തുകളി: ശ്രീശാന്ത് അറസ്റ്റില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/114994" rel="bookmark" class="crp_title">വാതുവയ്പ്: ചാന്ദിലയുടെ ബന്ധുവീട് റെയ്ഡ് ചെയ്തു</a></li><li><a href="http://www.janmabhumidaily.com/jnb/News/86448" rel="bookmark" class="crp_title">അഞ്ചേരി ബേബി വധം: പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു</a></li><li><a href="http://www.janmabhumidaily.com/jnb/News/63723" rel="bookmark" class="crp_title">ടി.പി വധം: പിന്നില്‍ സിപിഎം ഉന്നതരെന്ന്‌ പോലീസ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/34546" rel="bookmark" class="crp_title">നരേന്ദ്ര മോഡിയെ വധിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/110528" rel="bookmark" class="crp_title">പോപ്പുലര്‍ ഫ്രണ്ടുകാരന്റെ വീട്ടില്‍ നിന്ന്‌ മാരകായുധങ്ങള്‍ പിടിച്ചെടുത്തു</a></li></ul></div>]]></content:encoded>
			<wfw:commentRss>http://www.janmabhumidaily.com/jnb/News/115109/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>മന്ത്രിസഭാ പുനഃസംഘടന അജണ്ടയിലില്ല: മുഖ്യമന്ത്രി</title>
		<link>http://www.janmabhumidaily.com/jnb/News/115102</link>
		<comments>http://www.janmabhumidaily.com/jnb/News/115102#comments</comments>
		<pubDate>Mon, 20 May 2013 18:26:06 +0000</pubDate>
		<dc:creator>admin</dc:creator>
				<category><![CDATA[BREAKING NEWS]]></category>

		<guid isPermaLink="false">http://www.janmabhumidaily.com/jnb/?p=115102</guid>
		<description><![CDATA[തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച്‌ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ഉടക്കി പിരിഞ്ഞു. ചര്‍ച്ചകഴിഞ്ഞ്‌ പുറത്തിറങ്ങിയ രമേശ്‌ ചെന്നിത്തല മാധ്യമങ്ങള്‍ക്ക്‌ മുന്നില്‍ മൗനംപാലിച്ചപ്പോള്‍ ചെന്നിത്തല താല്‍പര്യം അറിയിച്ചിട്ടില്ലെന്ന്‌ ഉമ്മന്‍ചാണ്ടി പറഞ്ഞു. കെപിസിസി പ്രസിഡന്റ്‌ മന്ത്രിസഭയിലേക്കില്ലെന്ന്‌ അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. രണ്ടുദിവസമായി നിലനിന്നിരുന്ന വിവാദങ്ങള്‍ക്കൊടുവിലാണ്‌ മന്ത്രിസഭ പുനഃസംഘടനയുമായി ബന്ധപ്പെട്ട്‌ ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയും ചര്‍ച്ച നടത്തിയത്‌. ഇന്നലെ രാത്രി ഏഴുമണിക്ക്‌ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസില്‍ വച്ചായിരുന്നു ചര്‍ച്ച. അടച്ചിട്ട മുറിയില്‍ 45 മിനിട്ടുനേരം ചര്‍ച്ച നീണ്ടു. മന്ത്രിസഭാ പ്രവേശനത്തിന്റെ [...]]]></description>
			<content:encoded><![CDATA[<p>തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച്‌ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ഉടക്കി പിരിഞ്ഞു. ചര്‍ച്ചകഴിഞ്ഞ്‌ പുറത്തിറങ്ങിയ രമേശ്‌ ചെന്നിത്തല മാധ്യമങ്ങള്‍ക്ക്‌ മുന്നില്‍ മൗനംപാലിച്ചപ്പോള്‍ ചെന്നിത്തല താല്‍പര്യം അറിയിച്ചിട്ടില്ലെന്ന്‌ ഉമ്മന്‍ചാണ്ടി പറഞ്ഞു. കെപിസിസി പ്രസിഡന്റ്‌ മന്ത്രിസഭയിലേക്കില്ലെന്ന്‌ അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. രണ്ടുദിവസമായി നിലനിന്നിരുന്ന വിവാദങ്ങള്‍ക്കൊടുവിലാണ്‌ മന്ത്രിസഭ പുനഃസംഘടനയുമായി ബന്ധപ്പെട്ട്‌ ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയും ചര്‍ച്ച നടത്തിയത്‌. ഇന്നലെ രാത്രി ഏഴുമണിക്ക്‌ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസില്‍ വച്ചായിരുന്നു ചര്‍ച്ച. അടച്ചിട്ട മുറിയില്‍ 45 മിനിട്ടുനേരം ചര്‍ച്ച നീണ്ടു.<br/><br />
മന്ത്രിസഭാ പ്രവേശനത്തിന്റെ പേരുപറഞ്ഞ്‌ തന്നെ നാടുനീളെ അപമാനിച്ചതിലുള്ള പ്രതിഷേധവും ദുഃഖവും രമേശ്‌ മുഖ്യമന്ത്രിയെ അറിയിച്ചു. ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല താനെന്ന്‌ അദ്ദേഹം പറഞ്ഞു. ഈ കാര്യം പറഞ്ഞ്‌ തന്റെ പേര്‍ വലിച്ചിഴച്ച്‌ അപമാനിക്കുന്നത്‌ പാര്‍ട്ടിയില്‍ പ്രശ്നങ്ങളുണ്ടാക്കും. തനിക്ക്‌ ഉപമുഖ്യമന്ത്രിപദവും ആഭ്യന്തരവകുപ്പും നല്‍കാമെങ്കില്‍ ചര്‍ച്ചയാകാമെന്നും രമേശ്‌ വ്യക്തമാക്കി. ഇതേക്കുറിച്ച്‌ ആലോചിക്കേണ്ടതുണ്ടെന്ന്‌ മുഖ്യമന്ത്രി മറുപടിയും നല്‍കി.<br/><br />
ചര്‍ച്ചകഴിഞ്ഞ്പുറത്തിറങ്ങിയ രമേശ്‌ മാധ്യമങ്ങളോട്‌ കാര്യമായി പ്രതികരിച്ചുമില്ല. പുനഃസംഘടനയെക്കുറിച്ച്‌ സംസാരിച്ചു. ബാക്കി കാര്യങ്ങള്‍ മുഖ്യമന്ത്രി പറയുമെന്ന്‌ മാത്രമാണ്‌ രമേശ്‌ വ്യക്തമാക്കിയത്‌.<br/><br />
തുടര്‍ന്ന്‌ മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി സമഗ്രമായ മന്ത്രിസഭാ പുനഃസംഘടനയില്ലെന്ന്‌ വ്യക്തമാക്കി.മന്ത്രിസഭാ പുനഃസംഘടനയടക്കമുള്ള കാര്യങ്ങള്‍ തങ്ങള്‍ ചര്‍ച്ചചെയ്തുവെന്ന്‌ മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാപുനഃസംഘടന അജണ്ടയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.രമേശ്‌ ചെന്നിത്തലയ്ക്ക്‌ മന്ത്രിസഭയില്‍ പ്രവേശിക്കണമെങ്കില്‍ ആരുടെയും അനുവാദം ആവശ്യമില്ലെന്നും എന്നാല്‍ അങ്ങനെയൊരു താല്‍പര്യം അറിയിച്ചിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. മന്ത്രിയെക്കാള്‍ വലിയ സ്ഥാനമാണ്‌ പാര്‍ട്ടി അദ്ധ്യക്ഷസ്ഥാനമെന്നും മന്ത്രിസഭ അജണ്ട പരിഗണനയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.</p>
<div class="crp_related"><h3>കൂടുതല്‍ വാര്‍ത്തകള്‍ :</h3><ul><li><a href="http://www.janmabhumidaily.com/jnb/News/52248" rel="bookmark" class="crp_title">ഹൈക്കമാണ്ട്‌ വിരട്ടി; ചെന്നിത്തല കീഴടങ്ങി</a></li><li><a href="http://www.janmabhumidaily.com/jnb/News/62431" rel="bookmark" class="crp_title">എയ്ഡഡ്‌ സ്കൂള്‍: മുഖ്യമന്ത്രി മലക്കം മറിഞ്ഞു</a></li><li><a href="http://www.janmabhumidaily.com/jnb/News/50733" rel="bookmark" class="crp_title">കെപിസിസിയില്‍ അഴിച്ചു പണിയില്ല: രമേശ്‌ ചെന്നിത്തല</a></li><li><a href="http://www.janmabhumidaily.com/jnb/News/111548" rel="bookmark" class="crp_title">കൊച്ചി മെട്രോ നിര്‍മാണം ഒരു മാസത്തിനകം: മുഖ്യമന്ത്രി</a></li><li><a href="http://www.janmabhumidaily.com/jnb/News/61920" rel="bookmark" class="crp_title">കെപിസിസി പുന:സംഘടനാ തര്‍ക്കം മൂര്‍ഛിക്കുന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/114602" rel="bookmark" class="crp_title">ചെന്നിത്തലയുടെ വകുപ്പ്‌ തര്‍ക്കത്തില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/114544" rel="bookmark" class="crp_title">ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം അടൂര്‍ പ്രകാശിനെ വെട്ടാന്‍: വെള്ളാപ്പള്ളി</a></li><li><a href="http://www.janmabhumidaily.com/jnb/News/85436" rel="bookmark" class="crp_title">കെപിസിസി പുന:സംഘടനാ പട്ടിക ഹൈക്കമാന്‍ഡ്‌ അംഗീകരിക്കില്ല</a></li><li><a href="http://www.janmabhumidaily.com/jnb/News/27156" rel="bookmark" class="crp_title">വിവാദ പരാമര്‍ശങ്ങള്‍ ചര്‍ച്ച ചെയ്യും &#8211; ചെന്നിത്തല</a></li><li><a href="http://www.janmabhumidaily.com/jnb/News/114782" rel="bookmark" class="crp_title">തിരുവഞ്ചൂര്‍ ഇടഞ്ഞു പുനഃസംഘടന നീളുന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/69975" rel="bookmark" class="crp_title">ഉമ്മന്‍ചാണ്ടിയും, രമേശ്‌ ചെന്നിത്തലയും എന്‍എസ്‌എസ്‌ ആസ്ഥാനത്തെത്തി</a></li><li><a href="http://www.janmabhumidaily.com/jnb/News/109424" rel="bookmark" class="crp_title">യുഡിഎഫ്‌ പതനത്തിലേക്ക്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/20544" rel="bookmark" class="crp_title">കെ.പി.സി.സി പുനസംഘടന ഉടന്‍; ഒരാള്‍ക്ക് ഒരു പദവി നടപ്പാക്കും</a></li><li><a href="http://www.janmabhumidaily.com/jnb/News/114913" rel="bookmark" class="crp_title">പ്രസിഡന്റാകാനും തര്‍ക്കം</a></li><li><a href="http://www.janmabhumidaily.com/jnb/News/79977" rel="bookmark" class="crp_title">ചെന്നിത്തല സ്ഥാനമൊഴിയണമെന്ന് അഭിപ്രായമില്ല &#8211; മുഖ്യമന്ത്രി</a></li><li><a href="http://www.janmabhumidaily.com/jnb/News/51931" rel="bookmark" class="crp_title">മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും  ഗൂഢാലോചന നടത്തി: ടി.എച്ച്‌.മുസ്തഫ</a></li><li><a href="http://www.janmabhumidaily.com/jnb/News/85667" rel="bookmark" class="crp_title">കോണ്‍ഗ്രസ്‌ പുനഃസംഘടന</a></li><li><a href="http://www.janmabhumidaily.com/jnb/News/80272" rel="bookmark" class="crp_title">അഴിമതിയും കമ്മീഷനുമാണ്‌ വികസനപദ്ധതികള്‍ അട്ടിമറിക്കാന്‍ കാരണം: എം.ടി.രമേശ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/49404" rel="bookmark" class="crp_title">ലീഗിന്റെ അഞ്ചാം മന്ത്രിയില്‍ തീരുമാനമായിട്ടില്ല &#8211; ചെന്നിത്തല</a></li><li><a href="http://www.janmabhumidaily.com/jnb/News/115043" rel="bookmark" class="crp_title">ചെന്നിത്തല പിടിച്ച പുലിവാല്‌</a></li></ul></div>]]></content:encoded>
			<wfw:commentRss>http://www.janmabhumidaily.com/jnb/News/115102/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ്‌ വര്‍ദ്ധിപ്പിച്ചു</title>
		<link>http://www.janmabhumidaily.com/jnb/News/115103</link>
		<comments>http://www.janmabhumidaily.com/jnb/News/115103#comments</comments>
		<pubDate>Mon, 20 May 2013 18:25:47 +0000</pubDate>
		<dc:creator>admin</dc:creator>
				<category><![CDATA[BREAKING NEWS]]></category>

		<guid isPermaLink="false">http://www.janmabhumidaily.com/jnb/?p=115103</guid>
		<description><![CDATA[തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോഴ്സുകളിലെ ഫീസ്‌ നിരക്ക്‌ ഈ വര്‍ഷം മുതല്‍ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി. മെറിറ്റ്‌ സീറ്റില്‍ 15000 രൂപയും മാനേജ്മെന്റ്‌ സീറ്റില്‍ 50,000 രൂപയും എന്‍ആര്‍ഐ സീറ്റില്‍ ഒരു ലക്ഷം രൂപയുമാണ്‌ വര്‍ദ്ധിപ്പിച്ചത്‌. എന്നാല്‍ മെരിറ്റില്‍ ബി.പി.എല്‍ വിദ്യാര്‍ത്ഥി ഫീസ്‌ വര്‍ദ്ധനവില്ല. അവര്‍ക്ക്‌ നിലവിലെ 25,000 രൂപ ഫീസ്‌ തുടരും. ഇന്നലെ സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റ്‌ അസോസിയേഷനുമായി മുഖ്യമന്ത്രിയും മന്ത്രി വി.എസ്‌.ശിവകുമാറും നടത്തിയ ചര്‍ച്ചയിലാണ്‌ തീരുമാനം. പൊതുവിഭാഗത്തിലെ മെറിറ്റ്‌ സീറ്റില്‍ 1,50,000 രൂപയായിരുന്ന ഫീസ്‌ [...]]]></description>
			<content:encoded><![CDATA[<p>തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോഴ്സുകളിലെ ഫീസ്‌ നിരക്ക്‌ ഈ വര്‍ഷം മുതല്‍ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി. മെറിറ്റ്‌ സീറ്റില്‍ 15000 രൂപയും മാനേജ്മെന്റ്‌ സീറ്റില്‍ 50,000 രൂപയും എന്‍ആര്‍ഐ സീറ്റില്‍ ഒരു ലക്ഷം രൂപയുമാണ്‌ വര്‍ദ്ധിപ്പിച്ചത്‌. എന്നാല്‍ മെരിറ്റില്‍ ബി.പി.എല്‍ വിദ്യാര്‍ത്ഥി ഫീസ്‌ വര്‍ദ്ധനവില്ല. അവര്‍ക്ക്‌ നിലവിലെ 25,000 രൂപ ഫീസ്‌ തുടരും. ഇന്നലെ സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റ്‌ അസോസിയേഷനുമായി മുഖ്യമന്ത്രിയും മന്ത്രി വി.എസ്‌.ശിവകുമാറും നടത്തിയ ചര്‍ച്ചയിലാണ്‌ തീരുമാനം. <br/><br />
പൊതുവിഭാഗത്തിലെ മെറിറ്റ്‌ സീറ്റില്‍ 1,50,000 രൂപയായിരുന്ന ഫീസ്‌ 1,65,000 രൂപയായി ഉയര്‍ത്തി. മാനേജ്മെന്റ്‌ സീറ്റില്‍ ആറര ലക്ഷം രൂപയായിരുന്നത്‌ ഏഴ്‌ ലക്ഷമാക്കി ഉയര്‍ത്തി. എന്‍ആര്‍ഐ സീറ്റില്‍ ഒന്‍പതര ലക്ഷമായിരുന്ന ഫീസ്‌ പത്തര ലക്ഷമായി വര്‍ധിപ്പിച്ചു. മാനേജ്മെന്റ്‌ സീറ്റില്‍ ഏഴ്‌ ലക്ഷം രൂപ നിക്ഷേപമായി വാങ്ങാം. കോളേജ്‌ നടത്തിപ്പിനുള്ള ചെലവുകള്‍ വന്‍തോതില്‍ ഉയര്‍ന്നതായും ഫീസ്‌ വര്‍ധിപ്പിക്കണമെന്നുമായിരുന്നു മാനേജ്മെന്റിന്റെ നിലപാടെന്ന്‌ ചര്‍ച്ചയ്ക്ക്‌ ശേഷം മന്ത്രി പറഞ്ഞു. ഫീസ്‌ വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള ഒരു ധാരണയ്ക്കും ഇല്ലെന്ന നിലപാടിലായിരുന്നു നേരത്തേ സര്‍ക്കാര്‍. മുന്‍ വര്‍ഷത്തേതിനേക്കാള്‍ ഒരുരൂപയെങ്കിലും കൂട്ടിക്കൊണ്ടുള്ള നടപടിയുണ്ടാകരുതെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പലതവണ ആവര്‍ത്തിച്ചിരുന്നു. <br/><br />
മാനേജ്മെന്റ്‌ അസോസിയേഷന്‍ നടത്തുന്ന പ്രവേശന പരീക്ഷയ്ക്ക്‌ അംഗീകാരം നല്‍കിയാല്‍ മാത്രമേ സര്‍ക്കാരുമായി കരാര്‍ ഒപ്പിടാനാകൂവെന്നാണ്‌ മാനേജ്മെന്റുകളുടെ നിലപാട്‌. മാനേജ്മെന്റ്‌ സീറ്റുകളിലേക്ക്‌ പ്രവേശനത്തിന്‌ മേയ്‌ 31ന്‌ പരീക്ഷ നടത്തുമെന്നും സര്‍ക്കാര്‍ അനുമതി നല്‍കണമെന്നും മാനേജ്മെന്റ്‌ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതുസംബന്ധിച്ച സുപ്രീംകോടതി വിധി പരിശോധിച്ച്‌ നിയമവകുപ്പിന്റെ അഭിപ്രായം തേടിയ ശേഷം മറുപടി അറിയിക്കാമെന്ന്‌ മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിക്കു പുറമേ മന്ത്രിമാരായ വി.എസ്‌ ശിവകുമാര്‍, ആര്യാടന്‍ മുഹമ്മദ്‌, ആരോഗ്യ സെക്രട്ടറി രാജീവ്‌ സദാനന്ദന്‍, മാനേജ്മെന്റ്‌ അസോസിയേഷന്‍ സെക്രട്ടറി അനില്‍കുമാര്‍, പ്രസിഡന്റ്‌ ഡോ. മുജീബ്‌, മെഡിക്കല്‍ കോളേജ്‌ മാനേജ്മെന്റ്‌ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.</p>
<div class="crp_related"><h3>കൂടുതല്‍ വാര്‍ത്തകള്‍ :</h3><ul><li><a href="http://www.janmabhumidaily.com/jnb/News/11958" rel="bookmark" class="crp_title">സ്വാശ്രയം: കോടതി വിധി വന്നില്ല; സര്‍ക്കാരിന്റെ ഒളിച്ചുകളി പാളി</a></li><li><a href="http://www.janmabhumidaily.com/jnb/News/14846" rel="bookmark" class="crp_title">സര്‍ക്കാരിന്റെ സ്വാശ്രയ തട്ടിപ്പ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/1219" rel="bookmark" class="crp_title">മുഹമ്മദ്‌ കമ്മറ്റി ഫീസ്‌ നിശ്ചയിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/3286" rel="bookmark" class="crp_title">ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/514" rel="bookmark" class="crp_title">സ്വാശ്രയ ഒത്തുകളി</a></li><li><a href="http://www.janmabhumidaily.com/jnb/News/2639" rel="bookmark" class="crp_title">സ്വാശ്രയം : പുതിയ ഫോര്‍മുലയുമായി എം.ഇ.എസ്</a></li><li><a href="http://www.janmabhumidaily.com/jnb/News/56024" rel="bookmark" class="crp_title">സ്വാശ്രയ കരാര്‍ വന്‍ തട്ടിപ്പ്‌: എബിവിപി</a></li><li><a href="http://www.janmabhumidaily.com/jnb/News/2546" rel="bookmark" class="crp_title">സര്‍ക്കാരിന്റെ സ്വാശ്രയ  ഉത്തരവിന്‌ സ്റ്റേ</a></li><li><a href="http://www.janmabhumidaily.com/jnb/News/14682" rel="bookmark" class="crp_title">സ്വാശ്രയ പ്രവേശന പരീക്ഷ ഹൈക്കോടതി റദ്ദാക്കി</a></li><li><a href="http://www.janmabhumidaily.com/jnb/News/2323" rel="bookmark" class="crp_title">ക്രിസ്ത്യന്‍ മെഡി. കോളേജുകളുടെ സ്വാശ്രയ പ്രവേശനത്തില്‍ വന്‍ തിരിമറി</a></li><li><a href="http://www.janmabhumidaily.com/jnb/News/1611" rel="bookmark" class="crp_title">സ്വാശ്രയ മെഡിക്കല്‍ ഫീസ്‌: സര്‍ക്കാര്‍ നയത്തില്‍ മാറ്റം</a></li><li><a href="http://www.janmabhumidaily.com/jnb/News/17817" rel="bookmark" class="crp_title">വെള്ളാപ്പള്ളിയും ഫസല്‍ ഗഫൂറും തെറ്റിദ്ധരിപ്പിക്കുന്നു: എന്‍എസ്‌എസ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/1796" rel="bookmark" class="crp_title">സ്വാശ്രയം: മാനേജ്മെന്റ്‌ ചട്ടങ്ങള്‍ ലംഘിച്ചെന്ന്‌ സര്‍ക്കാര്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/3520" rel="bookmark" class="crp_title">സ്വാശ്രയം; സിപിഎം നേതൃത്വം മാപ്പുപറയണം</a></li><li><a href="http://www.janmabhumidaily.com/jnb/News/3149" rel="bookmark" class="crp_title">മെഡിക്കല്‍ പി.ജി : സര്‍ക്കാര്‍ ഫീസ് അംഗീകരിക്കില്ലെന്ന് ഇന്റര്‍ചര്‍ച്ച്‌ കൗണ്‍സില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/538" rel="bookmark" class="crp_title">മെഡിക്കല്‍ പിജി: ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ നിയമയുദ്ധത്തിന്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/1290" rel="bookmark" class="crp_title">സ്വാശ്രയം :  മുഹമ്മദ്‌ കമ്മിറ്റിയുടെ തീരുമാനത്തില്‍ ഇടപെടില്ലെന്ന് സര്‍ക്കാര്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/16631" rel="bookmark" class="crp_title">സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകള്‍ക്ക്‌ പ്രവേശനം തുടരാം</a></li><li><a href="http://www.janmabhumidaily.com/jnb/News/1567" rel="bookmark" class="crp_title">സ്വാശ്രയം: സര്‍ക്കാരിനെതിരെ മെഡിക്കല്‍ കൗണ്‍സില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/91515" rel="bookmark" class="crp_title">ഐഐടികളില്‍ 80 ശതമാനം ഫീസ്‌ വര്‍ധന</a></li></ul></div>]]></content:encoded>
			<wfw:commentRss>http://www.janmabhumidaily.com/jnb/News/115103/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>കാര്‍ തോട്ടിലേക്കു മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്</title>
		<link>http://www.janmabhumidaily.com/jnb/News/115104</link>
		<comments>http://www.janmabhumidaily.com/jnb/News/115104#comments</comments>
		<pubDate>Mon, 20 May 2013 18:24:13 +0000</pubDate>
		<dc:creator>Kottayam</dc:creator>
				<category><![CDATA[KOTTAYAM]]></category>

		<guid isPermaLink="false">http://www.janmabhumidaily.com/jnb/?p=115104</guid>
		<description><![CDATA[കോട്ടയം: വാകത്താനം നാലുന്നാക്കല്‍ പാലത്തില്‍ നിന്നും തോട്ടിലേക്ക് കാര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. തൊടുപുഴ സ്വദേശി ഷാജന്‍(36), ഭാര്യ ജസ്മിന്‍ (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ രണ്ടുമണിയോടെയാണ് അപകടം. ഇവരുടെ രണ്ടുമക്കളും കാറിലുണ്ടായിരുന്നു. ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ചെങ്ങന്നൂര്‍ക്ക് പോകുകയായിരുന്നു ഇവര്‍. പരിക്കേറ്റവരെ ആദ്യം ചെത്തിപ്പുഴ ആശുപത്രിയിലും പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൂടുതല്‍ വാര്‍ത്തകള്‍ :തടികയറ്റിവന്ന ലോറി തോട്ടില്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്ഇടുക്കിയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് നാലുപേര്‍ മരിച്ചുകണ്ണൂരില്‍ സ്കൂള്‍ ബസ് [...]]]></description>
			<content:encoded><![CDATA[<p>കോട്ടയം: വാകത്താനം നാലുന്നാക്കല്‍ പാലത്തില്‍ നിന്നും തോട്ടിലേക്ക് കാര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. തൊടുപുഴ സ്വദേശി ഷാജന്‍(36), ഭാര്യ ജസ്മിന്‍ (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ രണ്ടുമണിയോടെയാണ് അപകടം. ഇവരുടെ രണ്ടുമക്കളും കാറിലുണ്ടായിരുന്നു. ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ചെങ്ങന്നൂര്‍ക്ക് പോകുകയായിരുന്നു ഇവര്‍. പരിക്കേറ്റവരെ ആദ്യം ചെത്തിപ്പുഴ ആശുപത്രിയിലും പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.</p>
<div class="crp_related"><h3>കൂടുതല്‍ വാര്‍ത്തകള്‍ :</h3><ul><li><a href="http://www.janmabhumidaily.com/jnb/News/74226" rel="bookmark" class="crp_title">തടികയറ്റിവന്ന ലോറി തോട്ടില്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്</a></li><li><a href="http://www.janmabhumidaily.com/jnb/News/64427" rel="bookmark" class="crp_title">ഇടുക്കിയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് നാലുപേര്‍ മരിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/83882" rel="bookmark" class="crp_title">കണ്ണൂരില്‍ സ്കൂള്‍ ബസ് മറിഞ്ഞ് 30 കുട്ടികള്‍ക്ക് പരിക്ക്</a></li><li><a href="http://www.janmabhumidaily.com/jnb/News/99637" rel="bookmark" class="crp_title">തീര്‍ത്ഥാടനവാഹനം പമ്പയാറ്റിലേക്ക് മറിഞ്ഞ് ഏഴ് പേര്‍ക്ക് പരിക്ക്</a></li><li><a href="http://www.janmabhumidaily.com/jnb/News/113451" rel="bookmark" class="crp_title">തൃക്കൊടിത്താനത്ത് വീടുകയറി അക്രമം: രണ്ട്‌പേര്‍ക്ക് പരിക്ക്</a></li><li><a href="http://www.janmabhumidaily.com/jnb/News/96419" rel="bookmark" class="crp_title">ഉഡുപ്പിയില്‍ വാഹനാപകടം; 2 മലയാളികള്‍ മരിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/95698" rel="bookmark" class="crp_title">കെ.എസ്.ആര്‍.ടി.സി ബസ് പാടത്തേയ്ക്ക് മറിഞ്ഞ് 15 പേര്‍ക്ക് പരിക്ക്</a></li><li><a href="http://www.janmabhumidaily.com/jnb/News/24960" rel="bookmark" class="crp_title">കാര്‍ മറിഞ്ഞ്‌ സി.പി.ഐ നേതാവ്‌ മരിച്ചു; രണ്ട് എം.എല്‍.എമാര്‍ക്ക് പരിക്ക്</a></li><li><a href="http://www.janmabhumidaily.com/jnb/News/89567" rel="bookmark" class="crp_title">കണ്ണൂരില്‍ വാഹനാപകടത്തില്‍ യുവതി മരിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/4561" rel="bookmark" class="crp_title">ചാലക്കുടിയില്‍ വീണ്ടും അപകട പരമ്പര; ഒരാള്‍ മരിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/5990" rel="bookmark" class="crp_title">ബംഗ്ലാദേശില്‍ സ്കൂള്‍ ബസ് തോട്ടിലേക്ക് മറിഞ്ഞ് 33 മരണം</a></li><li><a href="http://www.janmabhumidaily.com/jnb/News/88195" rel="bookmark" class="crp_title">ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് ഒരാള്‍ മരിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/72597" rel="bookmark" class="crp_title">ഹിമാചല്‍ പ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 28 മരണം</a></li><li><a href="http://www.janmabhumidaily.com/jnb/News/80473" rel="bookmark" class="crp_title">കാര്‍ പുഴയിലേക്ക് മറിഞ്ഞ് നാല് മരണം</a></li><li><a href="http://www.janmabhumidaily.com/jnb/News/59457" rel="bookmark" class="crp_title">വൈക്കത്ത് സ്കൂളിന് മുകളില്‍ മരം കടപുഴകി വീണ് കുട്ടികള്‍ക്ക് പരിക്ക്</a></li><li><a href="http://www.janmabhumidaily.com/jnb/News/94364" rel="bookmark" class="crp_title">സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പിനെത്തിയ വിദ്യാര്‍ഥി കാറിടിച്ച് മരിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/106171" rel="bookmark" class="crp_title">കോഴിക്കോട് പിഷാ‍രിക്കാവില്‍ വെടിക്കെട്ടപകടം; 11 പേര്‍ക്ക് പരിക്ക്</a></li><li><a href="http://www.janmabhumidaily.com/jnb/News/37345" rel="bookmark" class="crp_title">വാഹനാപകടം: അയ്യപ്പഭക്തന്‍ മരിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/41669" rel="bookmark" class="crp_title">ഇടുക്കിയില്‍ ബസ് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്</a></li><li><a href="http://www.janmabhumidaily.com/jnb/News/90726" rel="bookmark" class="crp_title">തിരുവനന്തപുരം കല്ലമ്പലത്ത് വാഹനാപകടം; 5 മരണം</a></li></ul></div>]]></content:encoded>
			<wfw:commentRss>http://www.janmabhumidaily.com/jnb/News/115104/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>തൃക്കൊടിത്താനം മഹാക്ഷേത്രത്തില്‍ ദശാവതാരച്ചാര്‍ത്തും സപ്താഹയജ്ഞവും ആരംഭിച്ചു</title>
		<link>http://www.janmabhumidaily.com/jnb/News/115100</link>
		<comments>http://www.janmabhumidaily.com/jnb/News/115100#comments</comments>
		<pubDate>Mon, 20 May 2013 18:23:23 +0000</pubDate>
		<dc:creator>Kottayam</dc:creator>
				<category><![CDATA[KOTTAYAM]]></category>

		<guid isPermaLink="false">http://www.janmabhumidaily.com/jnb/?p=115100</guid>
		<description><![CDATA[ചങ്ങനാശേരി: തൃക്കൊടിത്താനം മഹാക്ഷേത്രത്തില്‍ നരസിംഹജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ദശാവതാരച്ചാര്‍ത്തും ഭാഗവതസപ്താഹയജ്ഞവും ആരംഭിച്ചു. കിഴക്കേ നടയില്‍ മഹാവിഷ്ണു പ്രതിഷ്ഠയില്‍ ചന്ദനം കൊണ്ടുമാത്രം ചാര്‍ത്തുന്ന ദശാവതാരച്ചാര്‍ത്ത് ഇന്നലെ മുതല്‍ ആരംഭിച്ചു. മലയാള മനോരമ ചീഫ് ജനറല്‍ മാനേജര്‍ എം.രാജഗോപാലന്‍ നായര്‍, എഡിജിപി ഡോ.ബി.സന്ധ്യ എന്നിവര്‍ ചേര്‍ന്ന് ഭാഗവതസപ്താഹയജ്ഞത്തിന് ഭദ്രദീപം തെളിയിച്ചു. തുടര്‍ന്ന് യജ്ഞചാര്യന്‍ പറളി ശ്രീകാന്ത് ശര്‍മ്മ ഭാഗവതമാഹാത്മ്യപ്രഭാഷണവും നടത്തി. കൂടുതല്‍ വാര്‍ത്തകള്‍ :തൃക്കൊടിത്താനം മഹാക്ഷേത്രത്തില്‍ നരസിംഹജയന്തി ആഘോഷം നാളെമുതല്‍തൃക്കൊടിത്താനത്ത് വീടുകയറി അക്രമം: രണ്ട്‌പേര്‍ക്ക് പരിക്ക്ബിജെപി പ്രതിഷേധ പ്രകടനം [...]]]></description>
			<content:encoded><![CDATA[<p>ചങ്ങനാശേരി:  തൃക്കൊടിത്താനം മഹാക്ഷേത്രത്തില്‍ നരസിംഹജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ദശാവതാരച്ചാര്‍ത്തും ഭാഗവതസപ്താഹയജ്ഞവും ആരംഭിച്ചു. കിഴക്കേ നടയില്‍ മഹാവിഷ്ണു പ്രതിഷ്ഠയില്‍ ചന്ദനം കൊണ്ടുമാത്രം ചാര്‍ത്തുന്ന ദശാവതാരച്ചാര്‍ത്ത് ഇന്നലെ മുതല്‍ ആരംഭിച്ചു. മലയാള മനോരമ ചീഫ് ജനറല്‍ മാനേജര്‍ എം.രാജഗോപാലന്‍ നായര്‍, എഡിജിപി ഡോ.ബി.സന്ധ്യ എന്നിവര്‍ ചേര്‍ന്ന് ഭാഗവതസപ്താഹയജ്ഞത്തിന് ഭദ്രദീപം തെളിയിച്ചു. തുടര്‍ന്ന് യജ്ഞചാര്യന്‍ പറളി ശ്രീകാന്ത് ശര്‍മ്മ ഭാഗവതമാഹാത്മ്യപ്രഭാഷണവും നടത്തി.</p>
<div class="crp_related"><h3>കൂടുതല്‍ വാര്‍ത്തകള്‍ :</h3><ul><li><a href="http://www.janmabhumidaily.com/jnb/News/54323" rel="bookmark" class="crp_title">തൃക്കൊടിത്താനം മഹാക്ഷേത്രത്തില്‍ നരസിംഹജയന്തി ആഘോഷം നാളെമുതല്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/113451" rel="bookmark" class="crp_title">തൃക്കൊടിത്താനത്ത് വീടുകയറി അക്രമം: രണ്ട്‌പേര്‍ക്ക് പരിക്ക്</a></li><li><a href="http://www.janmabhumidaily.com/jnb/News/108006" rel="bookmark" class="crp_title">ബിജെപി പ്രതിഷേധ പ്രകടനം നടത്തി</a></li><li><a href="http://www.janmabhumidaily.com/jnb/News/66037" rel="bookmark" class="crp_title">അമൃത: കൊച്ചിയില്‍  അദ്ധ്യയനവര്‍ഷം ആരംഭിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/78587" rel="bookmark" class="crp_title">ദക്ഷിണമൂകാംബിക നാട്യരത്‌ന പുരസ്‌കാരം സമ്മാനിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/38647" rel="bookmark" class="crp_title">പ്രതിഷ്ഠാ വാര്‍ഷികവും സപ്താഹയജ്ഞവും</a></li><li><a href="http://www.janmabhumidaily.com/jnb/News/44764" rel="bookmark" class="crp_title">പ്ളാറ്റിനം ജൂബിലിയില്‍ സംഘടനാപ്രവര്‍ത്തനം ഊര്‍ജ്ജസ്വലമാക്കണം: ജി. സുകുമാരന്‍ നായര്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/108220" rel="bookmark" class="crp_title">വിഷു ആഘോഷത്തിന് ക്ഷേത്രങ്ങളൊരുങ്ങി</a></li><li><a href="http://www.janmabhumidaily.com/jnb/News/72123" rel="bookmark" class="crp_title">അമ്പാടിക്കണ്ണന്‍മാര്‍ ആനന്ദനൃത്തമാടിയ ദിനം</a></li><li><a href="http://www.janmabhumidaily.com/jnb/News/113136" rel="bookmark" class="crp_title">കോഴാ ശ്രീനരസിംഹസ്വാമി ക്ഷേത്രത്തില്‍  നരസിംഹജയന്തി ആഘോഷം</a></li><li><a href="http://www.janmabhumidaily.com/jnb/News/51337" rel="bookmark" class="crp_title">ചങ്ങനാശേരിയില്‍ ക്രമസമാധാനനില തകര്‍ക്കാന്‍ ശ്രമിക്കുന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/17849" rel="bookmark" class="crp_title">ക്ഷേത്രഭൂമിയിലെ നിര്‍മ്മാണതടസ്സം റവന്യൂമന്ത്രി ഇടപെട്ട്‌ നീക്കി</a></li><li><a href="http://www.janmabhumidaily.com/jnb/News/34622" rel="bookmark" class="crp_title">മകരവിളക്കു മഹോത്സവവും ഭാഗവത സപ്താഹയജ്ഞവും</a></li><li><a href="http://www.janmabhumidaily.com/jnb/News/59439" rel="bookmark" class="crp_title">ആന്ധ്ര ഉപതെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ആരംഭിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/83697" rel="bookmark" class="crp_title">ഹൈന്ദവ നവോത്ഥാനത്തിന്  വേദിയൊരുങ്ങി സാംസ്‌കാരിക സമ്മേളനം</a></li><li><a href="http://www.janmabhumidaily.com/jnb/News/83183" rel="bookmark" class="crp_title">ആചാര്യസ്മരണയില്‍ കലാമേളയ്ക്കു തുടക്കം</a></li><li><a href="http://www.janmabhumidaily.com/jnb/News/25325" rel="bookmark" class="crp_title">വീടുകയറി മര്‍ദ്ദിച്ച എഎസ്‌ഐക്കെതിരെ കേസ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/46163" rel="bookmark" class="crp_title">മണിപ്പൂരില്‍ റീപോളിംഗ്‌ ആരംഭിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/32876" rel="bookmark" class="crp_title">തന്ത്രപ്രവേശന വിളംബരം: അനുസ്മരണജാഥ ഗുരുപവനപുരിയില്‍ നിന്നാരംഭിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/93283" rel="bookmark" class="crp_title">തൃക്കൊടിത്താനം വിബി യുപി സ്‌കൂള്‍ ജൂബിലി നിറവില്‍</a></li></ul></div>]]></content:encoded>
			<wfw:commentRss>http://www.janmabhumidaily.com/jnb/News/115100/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>കാറ്റിലും മഴയിലും വന്‍നാശം</title>
		<link>http://www.janmabhumidaily.com/jnb/News/115098</link>
		<comments>http://www.janmabhumidaily.com/jnb/News/115098#comments</comments>
		<pubDate>Mon, 20 May 2013 18:22:26 +0000</pubDate>
		<dc:creator>Kottayam</dc:creator>
				<category><![CDATA[KOTTAYAM]]></category>

		<guid isPermaLink="false">http://www.janmabhumidaily.com/jnb/?p=115098</guid>
		<description><![CDATA[കറുകച്ചാല്‍: കാറ്റിലും മഴയിലും വന്‍ നാശം. കറുകച്ചാല്‍, നെടുംകുന്നം പ്രദേശങ്ങളില്‍ ഇന്നലെ വൈകുന്നേരം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വന്‍ നാശനഷ്ടമുണ്ടായി. പാലക്കല്‍, അണിയറ, ബംഗ്ലാവുകുന്ന് എന്നിവിടങ്ങളിലാണ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. പാലക്കല്‍ സോമിച്ചന്റെ വീട് മരം വീണ് പൂര്‍ണ്ണമായും തകര്‍ന്നു. കൂടാതെ ഈ മേഖലയിലെ മറ്റുവീടുകള്‍ക്കും ഭാഗീകമായി നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ശക്തമായ കാറ്റില്‍ മിക്കയിടങ്ങളിലും റബര്‍ മരങ്ങള്‍ കടപുഴകിവീണു. കൃഷിയും നശിച്ചു. ഈ മേഖലയില്‍ വൈദ്യുതി ബന്ധം തകരാറിലായി. കൂടുതല്‍ വാര്‍ത്തകള്‍ :കാറ്റിലും മഴയിലും വ്യാപക നാശംഎരുമേലിയിലും [...]]]></description>
			<content:encoded><![CDATA[<p>കറുകച്ചാല്‍: കാറ്റിലും മഴയിലും വന്‍ നാശം. കറുകച്ചാല്‍, നെടുംകുന്നം പ്രദേശങ്ങളില്‍ ഇന്നലെ വൈകുന്നേരം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വന്‍ നാശനഷ്ടമുണ്ടായി. പാലക്കല്‍, അണിയറ, ബംഗ്ലാവുകുന്ന് എന്നിവിടങ്ങളിലാണ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. പാലക്കല്‍ സോമിച്ചന്റെ വീട് മരം വീണ് പൂര്‍ണ്ണമായും തകര്‍ന്നു. കൂടാതെ ഈ മേഖലയിലെ മറ്റുവീടുകള്‍ക്കും ഭാഗീകമായി നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ശക്തമായ കാറ്റില്‍ മിക്കയിടങ്ങളിലും റബര്‍ മരങ്ങള്‍ കടപുഴകിവീണു. കൃഷിയും നശിച്ചു. ഈ മേഖലയില്‍ വൈദ്യുതി ബന്ധം തകരാറിലായി.</p>
<div class="crp_related"><h3>കൂടുതല്‍ വാര്‍ത്തകള്‍ :</h3><ul><li><a href="http://www.janmabhumidaily.com/jnb/News/6597" rel="bookmark" class="crp_title">കാറ്റിലും മഴയിലും വ്യാപക നാശം</a></li><li><a href="http://www.janmabhumidaily.com/jnb/News/76651" rel="bookmark" class="crp_title">എരുമേലിയിലും മുണ്ടക്കയത്തും കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം</a></li><li><a href="http://www.janmabhumidaily.com/jnb/News/52586" rel="bookmark" class="crp_title">കൊടുങ്കാറ്റും പേമാരിയും; കോടികളുടെ നാശനഷ്ടം</a></li><li><a href="http://www.janmabhumidaily.com/jnb/News/26416" rel="bookmark" class="crp_title">കനത്ത പേമാരിയിലും കാറ്റിലും കറുകച്ചാലില്‍ വാന്‍ നാശനഷ്ടം</a></li><li><a href="http://www.janmabhumidaily.com/jnb/News/3329" rel="bookmark" class="crp_title">കാറ്റില്‍ വീട്‌ തകര്‍ന്ന്‌ ഒരാള്‍ക്ക്‌ പരിക്ക്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/78763" rel="bookmark" class="crp_title">ജില്ലയില്‍ കാറ്റില്‍ വ്യാപക നാശനഷ്ടം</a></li><li><a href="http://www.janmabhumidaily.com/jnb/News/110504" rel="bookmark" class="crp_title">ഇടിമിന്നലിലും മഴയിലും കനത്തനാശം</a></li><li><a href="http://www.janmabhumidaily.com/jnb/News/13795" rel="bookmark" class="crp_title">കനത്തമഴ: മഞ്ചേശ്വരത്ത്‌ കിണറിടിഞ്ഞു; ഉപ്പളയില്‍ വീട്‌ തകര്‍ന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/870" rel="bookmark" class="crp_title">ചുഴലിക്കാറ്റില്‍ അഴീക്കോട്ട്‌ വ്യാപക നാശനഷ്ടം</a></li><li><a href="http://www.janmabhumidaily.com/jnb/News/59556" rel="bookmark" class="crp_title">കനത്ത മഴ: വീടുകള്‍ തകര്‍ന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/882" rel="bookmark" class="crp_title">25 ഓളം വീടുകളും കിണറുകളും തകര്‍ന്നു കാലവര്‍ഷം കനത്തു; ജില്ലയില്‍ വ്യാപക നാശനഷ്ടം</a></li><li><a href="http://www.janmabhumidaily.com/jnb/News/113144" rel="bookmark" class="crp_title">വൈദ്യുതി വരുന്നതറിയിക്കണമെന്ന്  കറുകച്ചാല്‍ നിവാസികള്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/7551" rel="bookmark" class="crp_title">കുമ്പള റയില്‍വേ സ്റ്റേഷനില്‍ വെള്ളം കയറി</a></li><li><a href="http://www.janmabhumidaily.com/jnb/News/31439" rel="bookmark" class="crp_title">തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളികളെ കടലില്‍ കാണാതായി</a></li><li><a href="http://www.janmabhumidaily.com/jnb/News/36268" rel="bookmark" class="crp_title">കറുകച്ചാല്‍-നെടുംകുന്നം മേഖലയില്‍ കുന്നിടിച്ചുള്ള മണ്ണെടുപ്പും ടിപ്പറുകളുടെ മത്സരഓട്ടവും വര്‍ദ്ധിക്കുന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/52400" rel="bookmark" class="crp_title">കനത്ത മഴ: മലയോരത്ത്‌ വാന്‍ നാശനഷ്ടം</a></li><li><a href="http://www.janmabhumidaily.com/jnb/News/26158" rel="bookmark" class="crp_title">ജലസ്രോതസുകളില്‍ മാലിന്യം വര്‍ദ്ധിക്കുന്നു ; ഗ്രാമീണമേഖലയില്‍ സാംക്രമികരോഗ ഭീതി</a></li><li><a href="http://www.janmabhumidaily.com/jnb/News/80115" rel="bookmark" class="crp_title">നാശംവിതച്ച്‌  സാന്‍ഡി; മരണം 19</a></li><li><a href="http://www.janmabhumidaily.com/jnb/News/110490" rel="bookmark" class="crp_title">കഠിനചൂടിന് ആശ്വാസമായി മഴയെത്തി</a></li><li><a href="http://www.janmabhumidaily.com/jnb/News/18654" rel="bookmark" class="crp_title">കറുകച്ചാല്‍ 33 കെവി സബ്സ്റ്റേഷണ്റ്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നു</a></li></ul></div>]]></content:encoded>
			<wfw:commentRss>http://www.janmabhumidaily.com/jnb/News/115098/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>രക്തബാങ്കിലെ ശീതീകരണസംവിധാനം തകരാറില്‍</title>
		<link>http://www.janmabhumidaily.com/jnb/News/115094</link>
		<comments>http://www.janmabhumidaily.com/jnb/News/115094#comments</comments>
		<pubDate>Mon, 20 May 2013 18:21:32 +0000</pubDate>
		<dc:creator>Kottayam</dc:creator>
				<category><![CDATA[KOTTAYAM]]></category>

		<guid isPermaLink="false">http://www.janmabhumidaily.com/jnb/?p=115094</guid>
		<description><![CDATA[കോട്ടയം: മെഡിക്കല്‍ കേളേജിലെ രക്തബാങ്കിലെ ശീതികാരണസംവിധാനം തകരാറിലായത്തോടെ രക്തദാനത്തിന് എത്തുന്നവര്‍ രക്തംനല്‍ക്കാന്‍ കഴിയാതെമടങ്ങി പോകുന്നു. പ്രതിദിനം 80-ലധികം ആളുകള്‍ ഇവിടെ രക്തംദാനം നല്‍കുന്നുണ്ട്.ശീതികാരണ സംവിധാനം തകരാറില്‍ ആയതോടെ രോഗികള്‍ രക്തത്തിനും പരിശോധനക്കും സ്വകാര്യലാബുകളെ ആശ്രക്കേണ്ടിവരുന്നു. ഇത് രോഗികള്‍ക്ക് ബുദ്ധിമുട്ടും പണനഷ്ടവും ഉണ്ടാകുന്നു. ശീതികാരണസംവിധാനത്തിന്റെ തകരാറ് ഉടന്‍ പരിഹരിക്കാണമെന്ന് രോഗികള്‍ ആവശ്യപ്പെടുന്നു. കൂടുതല്‍ വാര്‍ത്തകള്‍ :മഞ്ഞുമ്മലില്‍ സിഗ്നല്‍ തകരാറില്‍കോട്ടയം മെഡിക്കല്‍ കോളേജില്‍ സംഘര്‍ഷംഓക്സിജന്‍ കിട്ടാതെ രോഗികള്‍ മരിച്ച സംഭവം മൂന്നംഗ സംഘം അന്വേഷിക്കുംമൂലകോശങ്ങളുടെ ചികിത്സയിലുടെ തളര്‍ന്നുപോയ രോഗികള്‍ക്ക്‌ സൌഖ്യം [...]]]></description>
			<content:encoded><![CDATA[<p>കോട്ടയം: മെഡിക്കല്‍ കേളേജിലെ രക്തബാങ്കിലെ ശീതികാരണസംവിധാനം തകരാറിലായത്തോടെ രക്തദാനത്തിന്   എത്തുന്നവര്‍ രക്തംനല്‍ക്കാന്‍ കഴിയാതെമടങ്ങി പോകുന്നു. പ്രതിദിനം 80-ലധികം ആളുകള്‍ ഇവിടെ രക്തംദാനം നല്‍കുന്നുണ്ട്.ശീതികാരണ സംവിധാനം തകരാറില്‍ ആയതോടെ രോഗികള്‍ രക്തത്തിനും പരിശോധനക്കും സ്വകാര്യലാബുകളെ ആശ്രക്കേണ്ടിവരുന്നു. ഇത് രോഗികള്‍ക്ക് ബുദ്ധിമുട്ടും പണനഷ്ടവും ഉണ്ടാകുന്നു. ശീതികാരണസംവിധാനത്തിന്റെ തകരാറ് ഉടന്‍ പരിഹരിക്കാണമെന്ന് രോഗികള്‍ ആവശ്യപ്പെടുന്നു.</p>
<div class="crp_related"><h3>കൂടുതല്‍ വാര്‍ത്തകള്‍ :</h3><ul><li><a href="http://www.janmabhumidaily.com/jnb/News/109658" rel="bookmark" class="crp_title">മഞ്ഞുമ്മലില്‍ സിഗ്നല്‍ തകരാറില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/109159" rel="bookmark" class="crp_title">കോട്ടയം മെഡിക്കല്‍ കോളേജില്‍ സംഘര്‍ഷം</a></li><li><a href="http://www.janmabhumidaily.com/jnb/News/65400" rel="bookmark" class="crp_title">ഓക്സിജന്‍ കിട്ടാതെ രോഗികള്‍ മരിച്ച സംഭവം മൂന്നംഗ സംഘം അന്വേഷിക്കും</a></li><li><a href="http://www.janmabhumidaily.com/jnb/News/43085" rel="bookmark" class="crp_title">മൂലകോശങ്ങളുടെ ചികിത്സയിലുടെ തളര്‍ന്നുപോയ രോഗികള്‍ക്ക്‌ സൌഖ്യം ലഭിച്ചതായി ചികിത്സയ്ക്ക്‌ വിധേയരായവര്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/51521" rel="bookmark" class="crp_title">സിഗ്നല്‍ സംവിധാനം തകരാറില്‍; ആലുവായില്‍ ഗതാഗതം താളം തെറ്റുന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/70520" rel="bookmark" class="crp_title">തിലകന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല</a></li><li><a href="http://www.janmabhumidaily.com/jnb/News/73734" rel="bookmark" class="crp_title">ആരോഗ്യ ഇന്‍ഷ്വറന്‍സ് രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ സൗകര്യങ്ങള്‍ അപര്യാപ്തം</a></li><li><a href="http://www.janmabhumidaily.com/jnb/News/75114" rel="bookmark" class="crp_title">സാന്ത്വന ചികിത്സാ സേവനത്തിന് നടപടി തുടങ്ങി</a></li><li><a href="http://www.janmabhumidaily.com/jnb/News/9703" rel="bookmark" class="crp_title">കോട്ടയം ജില്ലാ പഞ്ചായത്ത്‌ ആയുര്‍വേദ ആശുപത്രി അധികൃതരുടെ അനാസ്ഥയില്‍ നട്ടം തിരിയുന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/491" rel="bookmark" class="crp_title">യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക്‌ പോലീസ്‌ മര്‍ദ്ദനം</a></li><li><a href="http://www.janmabhumidaily.com/jnb/News/24727" rel="bookmark" class="crp_title">ആരോഗ്യമന്ത്രിയുടെ ആശുപത്രി സന്ദര്‍ശനം പ്രഹസനമായി</a></li><li><a href="http://www.janmabhumidaily.com/jnb/News/99568" rel="bookmark" class="crp_title">വെള്ളമില്ലാതെ രോഗികള്‍ വലഞ്ഞു; യുവമോര്‍ച്ച രക്ഷകരായി</a></li><li><a href="http://www.janmabhumidaily.com/jnb/News/17188" rel="bookmark" class="crp_title">തിരുവനന്തപുരം മെഡി.കോളേജില്‍ മിന്നല്‍ പണിമുടക്ക്</a></li><li><a href="http://www.janmabhumidaily.com/jnb/News/55113" rel="bookmark" class="crp_title">അമൃതയില്‍ എസ്‌എല്‍ഇ  രോഗികളുടെ കൂട്ടായ്മ നടത്തി</a></li><li><a href="http://www.janmabhumidaily.com/jnb/News/73145" rel="bookmark" class="crp_title">പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്തു</a></li><li><a href="http://www.janmabhumidaily.com/jnb/News/79218" rel="bookmark" class="crp_title">കൊച്ചി മെട്രോ: ആര്യാടന്‍ ഡി.എം.ആര്‍.സിക്ക് കത്തയച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/28613" rel="bookmark" class="crp_title">മെഡിക്കല്‍കോളേജില്‍ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക്‌ ആശ്വാസവുമായി മാനവ സേവാസമിതി</a></li><li><a href="http://www.janmabhumidaily.com/jnb/News/75499" rel="bookmark" class="crp_title">തിരുവനന്തപുരത്ത് കോളറ സ്ഥിരീകരിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/19827" rel="bookmark" class="crp_title">ഹര്‍ത്താല്‍ ദിനത്തില്‍ സൌജന്യമായി ഉച്ചഭക്ഷണം നല്‍കി</a></li><li><a href="http://www.janmabhumidaily.com/jnb/News/93327" rel="bookmark" class="crp_title">മാനസികരോഗികളെ സ്നേഹത്തോടെ സമീപിക്കണം: മേയര്‍</a></li></ul></div>]]></content:encoded>
			<wfw:commentRss>http://www.janmabhumidaily.com/jnb/News/115094/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>സാംസ്കാരികനഗരി ഇന്ന്‌ ജീ യെ ആദരിക്കും</title>
		<link>http://www.janmabhumidaily.com/jnb/News/115079</link>
		<comments>http://www.janmabhumidaily.com/jnb/News/115079#comments</comments>
		<pubDate>Mon, 20 May 2013 18:21:03 +0000</pubDate>
		<dc:creator>admin</dc:creator>
				<category><![CDATA[KERALAM]]></category>

		<guid isPermaLink="false">http://www.janmabhumidaily.com/jnb/?p=115079</guid>
		<description><![CDATA[തൃശൂര്‍: ശതാഭിഷിക്തനാകുന്ന ആര്‍എസ്‌എസ്‌ മഹാനഗര്‍ സംഘചാലക്‌ ജി.മഹാദേവനെ രാഷ്ട്രസേവാസമിതിയുടെ നേതൃത്വത്തില്‍ പൗരാവലി ഇന്ന്‌ ആദരിക്കും. കൗസ്തുഭം ഓഡിറ്റോറിയത്തില്‍ വൈകീട്ട്‌ 5മണിക്ക്‌ നടക്കുന്ന സമാദരണ സദ്സംഗമം മുന്‍കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. മേയര്‍ ഐ.പി.പോള്‍ അധ്യക്ഷത വഹിക്കും. തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എ, ഡോ. മാര്‍. അപ്രേം മെത്രാപ്പോലീത്ത, മോണ്‍. ഡോ.ഫ്രാന്‍സിസ്‌ ആലപ്പാട്ട്‌, റൂറല്‍ എസ്‌.പി പി.എച്ച്‌. അഷറഫ്‌, സ്വാമി സദ്ഭവാനന്ദ, സ്വാമി പുരുഷോത്തമാനന്ദ സരസ്വതി എന്നിവര്‍ പങ്കെടുക്കും. ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്‍ സമാദരണസന്ദേശം നല്‍കും. ആര്‍എസ്‌എസ്‌ അഖിലഭാരതീയ കാര്യകാരി [...]]]></description>
			<content:encoded><![CDATA[<p><a href="http://www.janmabhumidaily.com/jnb/wp-content/uploads/2013/05/sssssssssssssssssss.jpg"><img src="http://www.janmabhumidaily.com/jnb/wp-content/uploads/2013/05/sssssssssssssssssss-256x300.jpg" alt="" title="sssssssssssssssssss" width="256" height="300" class="alignleft size-medium wp-image-115091" /></a>തൃശൂര്‍: ശതാഭിഷിക്തനാകുന്ന ആര്‍എസ്‌എസ്‌ മഹാനഗര്‍ സംഘചാലക്‌ ജി.മഹാദേവനെ രാഷ്ട്രസേവാസമിതിയുടെ നേതൃത്വത്തില്‍ പൗരാവലി ഇന്ന്‌ ആദരിക്കും. കൗസ്തുഭം ഓഡിറ്റോറിയത്തില്‍ വൈകീട്ട്‌ 5മണിക്ക്‌ നടക്കുന്ന സമാദരണ സദ്സംഗമം മുന്‍കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. മേയര്‍ ഐ.പി.പോള്‍ അധ്യക്ഷത വഹിക്കും. തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എ, ഡോ. മാര്‍. അപ്രേം മെത്രാപ്പോലീത്ത, മോണ്‍. ഡോ.ഫ്രാന്‍സിസ്‌ ആലപ്പാട്ട്‌, റൂറല്‍ എസ്‌.പി പി.എച്ച്‌. അഷറഫ്‌, സ്വാമി സദ്ഭവാനന്ദ, സ്വാമി പുരുഷോത്തമാനന്ദ സരസ്വതി എന്നിവര്‍ പങ്കെടുക്കും. <br/><br />
ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്‍ സമാദരണസന്ദേശം നല്‍കും. ആര്‍എസ്‌എസ്‌ അഖിലഭാരതീയ കാര്യകാരി അംഗം എസ്‌.സേതുമാധവന്‍, സീമ ജാഗരണ്‍ സഹപ്രമുഖ്‌ എ.ഗോപാലകൃഷ്ണന്‍, അഖിലഭാരതീയ സഹപ്രചാര്‍പ്രമുഖ്‌ ജെ.നന്ദകുമാര്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡണ്ട്‌ എം.പി. ഭാസ്കരന്‍നായര്‍, തിരുവമ്പാടി ദേവസ്വം പ്രസിഡണ്ട്‌ പ്രൊഫ.എം. മാധവന്‍കുട്ടി, പാറമേക്കാവ്‌ ദേവസ്വം പ്രസിഡണ്ട്‌ കെ.കെ. മേനോന്‍, ജയരാജ്‌ വാര്യര്‍, വി.ആര്‍.മോഹനന്‍, കെ.ജി. അരവിന്ദാക്ഷന്‍, ഡി. മൂര്‍ത്തി, ഡോ.കെ.എസ്‌. പിള്ള, കെ.വി. സദാനന്ദന്‍ എന്നിവര്‍ ഉപഹാരസമര്‍പ്പണം നടത്തും. സി. സദാനന്ദന്‍മാസ്റ്റര്‍ സ്വാഗതവും കെ.സുരേഷ്കുമാര്‍ നന്ദിയും പറയും. <br/><br />
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തകനായി 1946ല്‍ പൊതുരംഗത്തേക്ക്‌ കടന്നുവന്ന അദ്ദേഹം ഇപ്പോഴും സാമൂഹ്യ-സാംസ്കാരിക രംഗത്ത്‌ നിറഞ്ഞുനില്‍ക്കുന്നു. ആര്‍എസ്‌എസ്സിന്റെയും മറ്റ്‌ സാമൂഹ്യസേവനസംഘടനകളുടെയും നിരവധി സ്ഥാനങ്ങള്‍ അലങ്കരിച്ച അദ്ദേഹം ഇപ്പോള്‍ ആര്‍എസ്‌എസ്‌ തൃശൂര്‍ മഹാനഗര്‍ സംഘചാലക്‌ ആണ്‌.<br/><br />
തന്റെ പ്രവര്‍ത്തന കാലഘട്ടത്തില്‍ ആര്‍എസ്‌എസ്‌ പ്രാന്തീയസമ്പര്‍ക്കപ്രമുഖ്‌, വിഎച്ച്പി സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌, പേരാമംഗലം ശ്രീദുര്‍ഗാവിലാസം ഹയര്‍ സെക്കണ്ടറി സ്കൂള്‍ മാനേജര്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചു. ഒല്ലൂര്‍ വൈദ്യരത്നം കോളേജിന്റെ ബോര്‍ഡംഗമാണ്‌. ആര്‍എസ്‌എസ്സിന്റെ തൃശൂര്‍ ജില്ലയിലെ ആദ്യ ജില്ലാ കാര്യവാഹ്‌ ആയിരുന്നു അദ്ദേഹം. <br/><br />
ആദ്യസംഘചാലക്‌ ആയിരുന്ന രാമന്‍മേനോന്‌ ശേഷമാണ്‌ ജില്ലാ സംഘചാലക്‌ ആയത്‌. അടിയന്തരാവസ്ഥക്കാലത്ത്‌ 20 മാസവും 19 ദിവസവും ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്‌.<br/><br />
തൈലാംബാളാണ്‌ ജി.മഹാദേവന്റെ ഭാര്യ. ഓറിയന്റല്‍ ഇന്‍ഷൂറന്‍സ്‌ കമ്പനിയില്‍ ഉദ്യോഗസ്ഥനായ അമൃതഘടേശ്വരന്‍, നാഷണല്‍ യു കോപ്പറേറ്റീവ്‌ സൊസൈറ്റി തൃശൂര്‍ സെക്രട്ടറി അനന്തകൃഷ്ണന്‍, ജയ ഗണേഷ്‌, എസിവി ന്യൂസ്‌ റീഡര്‍ ശ്രീവിദ്യ എന്നിവരാണ്‌ മക്കള്‍. ലളിത, പൂര്‍ണിമ, കെ.പി.ഗണേഷ്‌, മനു എന്നിവരാണ്‌ മരുമക്കള്‍.</p>
<div class="crp_related"><h3>കൂടുതല്‍ വാര്‍ത്തകള്‍ :</h3><ul><li><a href="http://www.janmabhumidaily.com/jnb/News/79332" rel="bookmark" class="crp_title">ഹിന്ദു സമന്വയ സമ്മേളനം 28 ന്‌ ഗുരുവായൂരില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/31317" rel="bookmark" class="crp_title">സ്കൂള്‍ കലോത്സവം: ലോഗോ പ്രകാശനം ഇന്ന്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/38281" rel="bookmark" class="crp_title">വിവേകാനന്ദനില്‍നിന്ന്‌ അകന്നത്‌ യുവത്വത്തിന്‌ വിനയായത്‌ : നന്ദകുമാര്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/109819" rel="bookmark" class="crp_title">ആര്‍എസ്‌എസ്‌ പരിശീലന ശിബിരങ്ങള്‍ക്ക്‌ തുടക്കം</a></li><li><a href="http://www.janmabhumidaily.com/jnb/News/16065" rel="bookmark" class="crp_title">കേളത്ത്‌ അരവിന്ദാക്ഷമാരാര്‍ക്ക്‌ മേളംദുബായ്‌ പുരസ്കാരം</a></li><li><a href="http://www.janmabhumidaily.com/jnb/News/74718" rel="bookmark" class="crp_title">ആര്‍എസ്‌എസ്‌ മുന്‍ ജില്ലാ സംഘചാലക്‌ പി. എന്‍. സോമരാജന്‍ അന്തരിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/105253" rel="bookmark" class="crp_title">വിശാലഹിന്ദു ഐക്യസമ്മേളനത്തിന്‌ അനന്തപുരി ഒരുങ്ങുന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/78715" rel="bookmark" class="crp_title">മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന സമ്മേളനം 27 മുതല്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/39574" rel="bookmark" class="crp_title">ആര്‍എസ്‌എസ്‌ പ്രവര്‍ത്തകനെ സിപിഎമ്മുകാര്‍ കൊലപ്പെടുത്തി</a></li><li><a href="http://www.janmabhumidaily.com/jnb/News/96982" rel="bookmark" class="crp_title">സംഘസംസ്ക്കാരം വളരേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യം: വി.കെ. വിശ്വനാഥന്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/110187" rel="bookmark" class="crp_title">വ്യക്തികള്‍ ദുഷിച്ചാല്‍ സാമൂഹ്യവിരുദ്ധര്‍ പെരുകും: സ്വാമി സദ്ഭവാനന്ദ</a></li><li><a href="http://www.janmabhumidaily.com/jnb/News/10313" rel="bookmark" class="crp_title">ശ്രീധരന്‍ മാസ്റ്റര്‍ക്ക്‌ ആയിരങ്ങളുടെ അന്ത്യാഞ്ജലി</a></li><li><a href="http://www.janmabhumidaily.com/jnb/News/59255" rel="bookmark" class="crp_title">രാധാ ബാലകൃഷ്ണന്‍ അന്തരിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/84020" rel="bookmark" class="crp_title">സേവാഭാരതി സംസ്ഥാന സേവാസംഗമം നാളെ ആരംഭിക്കും</a></li><li><a href="http://www.janmabhumidaily.com/jnb/News/104814" rel="bookmark" class="crp_title">ഭാസ്കര്‍ റാവു സ്മൃതികളുണര്‍ത്തി ഇന്ന്‌ കാര്യാലയ സമര്‍പ്പണം</a></li><li><a href="http://www.janmabhumidaily.com/jnb/News/108201" rel="bookmark" class="crp_title">മാദ്ധ്യമങ്ങള്‍ വാര്‍ത്തകള്‍ തമസ്കരിച്ച്‌ ദേശദ്രോഹികളെ സഹായിക്കുന്നു: എം.രാധാകൃഷ്ണന്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/14887" rel="bookmark" class="crp_title">ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു; 25000കുട്ടികള്‍ കൃഷ്ണവേഷമണിയും</a></li><li><a href="http://www.janmabhumidaily.com/jnb/News/13987" rel="bookmark" class="crp_title">കേരളത്തില്‍ നിന്ന്‌ പുറത്തുവരുന്ന വാര്‍ത്തകള്‍ അപമാനം വരുത്തുന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/16347" rel="bookmark" class="crp_title">ഗണേശോത്സവത്തിന്റെ പന്തലിന്‌ കാല്‍നാട്ടി</a></li><li><a href="http://www.janmabhumidaily.com/jnb/News/45926" rel="bookmark" class="crp_title">സി.പി. ജനാര്‍ദ്ദനന്‍ അന്തരിച്ചു</a></li></ul></div>]]></content:encoded>
			<wfw:commentRss>http://www.janmabhumidaily.com/jnb/News/115079/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
	</channel>
</rss>
