<?xml version="1.0" encoding="UTF-8"?>
<rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>JANMABHUMI DAILY</title>
	<atom:link href="http://www.janmabhumidaily.com/jnb/feed" rel="self" type="application/rss+xml" />
	<link>http://www.janmabhumidaily.com/jnb</link>
	<description>Kerala News&#124;National News&#124;International News</description>
	<lastBuildDate>Sun, 26 May 2013 07:56:43 +0000</lastBuildDate>
	<language>en</language>
	<sy:updatePeriod>hourly</sy:updatePeriod>
	<sy:updateFrequency>1</sy:updateFrequency>
	<generator>http://wordpress.org/?v=3.1.3</generator>
		<item>
		<title>ഛത്തീസ്ഗഡ് കോണ്‍ഗ്രസ് അദ്ധ്യക്ഷനും മകനും മരിച്ച നിലയില്‍</title>
		<link>http://www.janmabhumidaily.com/jnb/News/116066</link>
		<comments>http://www.janmabhumidaily.com/jnb/News/116066#comments</comments>
		<pubDate>Sun, 26 May 2013 07:56:43 +0000</pubDate>
		<dc:creator>arun</dc:creator>
				<category><![CDATA[BREAKING NEWS]]></category>

		<guid isPermaLink="false">http://www.janmabhumidaily.com/jnb/?p=116066</guid>
		<description><![CDATA[റായ്പൂര്‍:  മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ ചത്തീസ്ഗഡ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്റേയും മകന്റേയും മൃതദേഹങ്ങള്‍ കണ്ടെത്തി. അദ്ധ്യക്ഷന്‍ നന്ദകുമാര്‍ പട്ടേലിന്റേയും മകന്‍ ദിനേശ് പട്ടേലിന്റേയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അക്രമണം നടന്ന ദര്‍ബയ്ക്ക് സമീപമാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ ഇത് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ശനിയാഴ്ച്ചയുണ്ടായ മാവോയിസ്റ്റ്  അക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരില്‍ മുന്‍ എം.എല്‍.എ ഉദയ മുദലിയാര്‍ മുന്‍ എം പി ഗോപാല്‍ മാധവന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മഹേന്ദ്ര കര്‍മ്മ എന്നിവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അക്രമണത്തില്‍ മുന്‍ കേന്ദ്രമന്ത്രി വി.സി [...]]]></description>
			<content:encoded><![CDATA[<p><a href="http://www.janmabhumidaily.com/jnb/wp-content/uploads/2013/05/nandakumar-patel.jpg"><img class="alignleft size-full wp-image-116067" title="nandakumar-patel" src="http://www.janmabhumidaily.com/jnb/wp-content/uploads/2013/05/nandakumar-patel.jpg" alt="" width="150" height="150" /></a>റായ്പൂര്‍:  മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ ചത്തീസ്ഗഡ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്റേയും മകന്റേയും മൃതദേഹങ്ങള്‍ കണ്ടെത്തി. അദ്ധ്യക്ഷന്‍ നന്ദകുമാര്‍ പട്ടേലിന്റേയും മകന്‍ ദിനേശ് പട്ടേലിന്റേയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അക്രമണം നടന്ന ദര്‍ബയ്ക്ക് സമീപമാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.</p>
<p>എന്നാല്‍ ഇത് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ശനിയാഴ്ച്ചയുണ്ടായ മാവോയിസ്റ്റ്  അക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരില്‍ മുന്‍ എം.എല്‍.എ ഉദയ മുദലിയാര്‍ മുന്‍ എം പി ഗോപാല്‍ മാധവന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മഹേന്ദ്ര കര്‍മ്മ എന്നിവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.</p>
<p>അക്രമണത്തില്‍ മുന്‍ കേന്ദ്രമന്ത്രി വി.സി ശുക്ലയ്ക്ക് ഗുരുതരമായി  പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെ ദിനേശ് പട്ടേലിനെ മോചിപ്പിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അധികം വൈകും മുന്‍പ് ഇരുവരുടേയും മൃതദേഹം കണ്ടെത്തുകയായിരുന്നു.</p>
<p>ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് റാലിക്കിടെ നേതാക്കന്മാര്‍ സഞ്ചരിച്ചിരുന്ന വാഹനം മാവോയിസ്റ്റുകള്‍ ആക്രമിക്കുകയായിരുന്നു. നൂറിലധികം മാവോയിസ്റ്റുകള്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയത്. ബസ്തറിലെ ധാരാഘട്ടിലായിരുന്നു സംഭവം.</p>
<p>കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ  ഗാന്ധിയും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും ഉടന്‍ ചത്തീസ്ഗഢിലേക്ക് തിരിക്കും. സംഭവ സ്ഥലത്ത് സൂരക്ഷ ഉരപ്പു വരുത്താന്‍ കൂടുതല്‍ സേനയെ വിന്യസിക്കുമെന്ന് പ്രധാനമന്ത്രി മന്‍ മോഹന്‍ സിങ് പറഞ്ഞു.</p>
<p>സല്‍വാ ജുദും എന്ന പേരില്‍ നക്‌സല്‍ വിരുദ്ധ പ്രചാരണത്തിന് തുടക്കം കുറിച്ച നേതാവായിരുന്നു കൊല്ലപ്പെട്ട മഹേന്ദ്ര കര്‍മ്മ.</p>
<div class="crp_related"><h3>കൂടുതല്‍ വാര്‍ത്തകള്‍ :</h3><ul><li><a href="http://www.janmabhumidaily.com/jnb/News/104756" rel="bookmark" class="crp_title">ഝാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടി; പത്ത് മരണം</a></li><li><a href="http://www.janmabhumidaily.com/jnb/News/110149" rel="bookmark" class="crp_title">സ്ത്രീകള്‍ പീഡനം ക്ഷണിച്ചു വരുത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവ്</a></li><li><a href="http://www.janmabhumidaily.com/jnb/News/116003" rel="bookmark" class="crp_title">മാവോയിസ്റ്റ്‌ ആക്രമണത്തില്‍ കോണ്‍ഗ്രസ്‌ നേതാവ്‌ കൊല്ലപ്പെട്ടു</a></li><li><a href="http://www.janmabhumidaily.com/jnb/News/59855" rel="bookmark" class="crp_title">രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പ്രണബ് യു.പി.എ സ്ഥാനാര്‍ത്ഥി</a></li><li><a href="http://www.janmabhumidaily.com/jnb/News/107165" rel="bookmark" class="crp_title">സഞ്ജയ് ഗാന്ധിയെ എ.കെ ആന്റണി എതിര്‍ത്തിരുന്നു &#8211; വിക്കിലീക്സ്</a></li><li><a href="http://www.janmabhumidaily.com/jnb/News/33141" rel="bookmark" class="crp_title">ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകള്‍ സ്‌കൂള്‍ തകര്‍ത്തു</a></li><li><a href="http://www.janmabhumidaily.com/jnb/News/52406" rel="bookmark" class="crp_title">ജിനാഹികാകയെ മോചിപ്പിച്ചതായി റിപ്പോര്‍ട്ട്</a></li><li><a href="http://www.janmabhumidaily.com/jnb/News/55376" rel="bookmark" class="crp_title">ഒഡീഷയില്‍ മാവോയിസ്റ്റുകള്‍ എ.എസ്‌.ഐയെ വധിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/96898" rel="bookmark" class="crp_title">കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ സുധാകരന്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/66966" rel="bookmark" class="crp_title">ഒന്നിനും കൊള്ളാത്തവര്‍ മന്ത്രിസഭയിലുണ്ട് &#8211; വി.എം സുധീരന്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/64665" rel="bookmark" class="crp_title">കോണ്‍ഗ്രസിനും ലീഗിനുമെതിരേ മഹിളാ കോണ്‍ഗ്രസ് രംഗത്ത്</a></li><li><a href="http://www.janmabhumidaily.com/jnb/News/5366" rel="bookmark" class="crp_title">കോണ്‍ഗ്രസ് നേതാവിന് തൃണമൂലിന്റെ ടിക്കറ്റ്</a></li><li><a href="http://www.janmabhumidaily.com/jnb/News/13586" rel="bookmark" class="crp_title">ബീഹാറില്‍ ഏഴ് മാവോയിസ്റ്റുകള്‍ പിടിയില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/18000" rel="bookmark" class="crp_title">കണ്ണൂരില്‍ കെ.സുധാകരനെതിരെ പോസ്റ്ററുകള്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/13446" rel="bookmark" class="crp_title">പാക്‌ ഭീകരനെ ഇന്തോനേഷ്യക്ക്‌ വിട്ടു നല്‍കി</a></li><li><a href="http://www.janmabhumidaily.com/jnb/News/38183" rel="bookmark" class="crp_title">ലണ്ടനില്‍ ഇന്ത്യന്‍ വംശജനും ഭാര്യയും കൊല്ലപ്പെട്ട നിലയില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/59831" rel="bookmark" class="crp_title">ആന്ധ്രയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി</a></li><li><a href="http://www.janmabhumidaily.com/jnb/News/94169" rel="bookmark" class="crp_title">മഹാരാഷ്ട്രയിലും ഛത്തീസ്ഗഡിലും ഏറ്റുമുട്ടല്‍: 8 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു</a></li><li><a href="http://www.janmabhumidaily.com/jnb/News/54526" rel="bookmark" class="crp_title">നക്‌സല്‍ ആക്രമണം: ദന്തേവാഡയില്‍ രണ്ട്‌ പോലീസുകാര്‍ കൊല്ലപ്പെട്ടു</a></li><li><a href="http://www.janmabhumidaily.com/jnb/News/48535" rel="bookmark" class="crp_title">യു.എസില്‍ അഞ്ച് ചൈനീസ് വംശജര്‍ മരിച്ച നിലയില്‍</a></li></ul></div>]]></content:encoded>
			<wfw:commentRss>http://www.janmabhumidaily.com/jnb/News/116066/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>എടപ്പാള്‍ ശുകപുരം ദക്ഷിണാമൂര്‍ത്തി ക്ഷേത്രപരിസരത്ത് അറുപത് വര്‍ഷത്തിന്‌ശേഷം നടന്ന സോമയാഗത്തിന്  സമാപനം കുറിച്ചുകൊണ്ടുള്ള  യാഗശാല അഗ്നിക്ക് സമര്‍പ്പിക്കല്‍ ചടങ്ങ്</title>
		<link>http://www.janmabhumidaily.com/jnb/News/116059</link>
		<comments>http://www.janmabhumidaily.com/jnb/News/116059#comments</comments>
		<pubDate>Sun, 26 May 2013 07:44:03 +0000</pubDate>
		<dc:creator>arun</dc:creator>
				<category><![CDATA[NEWS PHOTOS]]></category>

		<guid isPermaLink="false">http://www.janmabhumidaily.com/jnb/?p=116059</guid>
		<description><![CDATA[കൂടുതല്‍ വാര്‍ത്തകള്‍ :വിവേകാനന്ദന്റെ ആശയാദര്‍ശങ്ങള്‍ പ്രാവര്‍ത്തികമാക്കണം: സി. രാധാകൃഷ്ണന്‍പുതുക്കിയ പാല്‍ വില പ്രാബല്യത്തില്‍യൂറോപ്പുമായുള്ള നയതന്ത്രവ്യാപാര കരാര്‍: ക്ഷീര കര്‍ഷകര്‍ക്ക് ദോഷകരംമഞ്ജു ജയവിജയക്ക്‌ പുരസ്ക്കാരം നല്‍കിമനുഷ്യക്കടത്ത്: സിബിഐയ്ക്ക് അന്വേഷിക്കാമെന്ന് ഡിജിപിയുടെ നിയമോപദേശംഅലിഗഡില്‍ ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നുഅട്ടപ്പാടിയില്‍ വീണ്ടും ശിശുമരണംനടി കെ.പി.എ.സി ലളിതയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്സ്വര്‍ണ വില പവന് 120 രൂപ കുറഞ്ഞുയുവാവിനെ വിളിച്ചുവരുത്തി കര്‍ച്ച: പ്രതികളെ റിമാന്‍ഡ് ചെയ്തുഇരട്ട ഖനിദുരന്തം: മരണനിരക്ക് 39 ആയി ഉയര്‍ന്നുസ്വര്‍ണ വില വീണ്ടും ഇടിഞ്ഞുഡമാസ്‌കസില്‍ കാര്‍ ബോംബ് സേഫാടനം: 15 മരണംപിന്നണി [...]]]></description>
			<content:encoded><![CDATA[<p><a href="http://www.janmabhumidaily.com/jnb/wp-content/uploads/2013/05/soma-yagam.jpg"><img class="alignleft size-full wp-image-116060" title="soma-yagam" src="http://www.janmabhumidaily.com/jnb/wp-content/uploads/2013/05/soma-yagam.jpg" alt="" width="496" height="276" /></a></p>
<div class="crp_related"><h3>കൂടുതല്‍ വാര്‍ത്തകള്‍ :</h3><ul><li><a href="http://www.janmabhumidaily.com/jnb/News/92732" rel="bookmark" class="crp_title">വിവേകാനന്ദന്റെ ആശയാദര്‍ശങ്ങള്‍ പ്രാവര്‍ത്തികമാക്കണം: സി. രാധാകൃഷ്ണന്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/77603" rel="bookmark" class="crp_title">പുതുക്കിയ പാല്‍ വില പ്രാബല്യത്തില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/108658" rel="bookmark" class="crp_title">യൂറോപ്പുമായുള്ള നയതന്ത്രവ്യാപാര കരാര്‍: ക്ഷീര കര്‍ഷകര്‍ക്ക് ദോഷകരം</a></li><li><a href="http://www.janmabhumidaily.com/jnb/News/94119" rel="bookmark" class="crp_title">മഞ്ജു ജയവിജയക്ക്‌ പുരസ്ക്കാരം നല്‍കി</a></li><li><a href="http://www.janmabhumidaily.com/jnb/News/104713" rel="bookmark" class="crp_title">മനുഷ്യക്കടത്ത്: സിബിഐയ്ക്ക് അന്വേഷിക്കാമെന്ന് ഡിജിപിയുടെ നിയമോപദേശം</a></li><li><a href="http://www.janmabhumidaily.com/jnb/News/108907" rel="bookmark" class="crp_title">അലിഗഡില്‍ ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/113814" rel="bookmark" class="crp_title">അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം</a></li><li><a href="http://www.janmabhumidaily.com/jnb/News/112922" rel="bookmark" class="crp_title">നടി കെ.പി.എ.സി ലളിതയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്</a></li><li><a href="http://www.janmabhumidaily.com/jnb/News/113367" rel="bookmark" class="crp_title">സ്വര്‍ണ വില പവന് 120 രൂപ കുറഞ്ഞു</a></li><li><a href="http://www.janmabhumidaily.com/jnb/News/107298" rel="bookmark" class="crp_title">യുവാവിനെ വിളിച്ചുവരുത്തി കര്‍ച്ച: പ്രതികളെ റിമാന്‍ഡ് ചെയ്തു</a></li><li><a href="http://www.janmabhumidaily.com/jnb/News/113616" rel="bookmark" class="crp_title">ഇരട്ട ഖനിദുരന്തം: മരണനിരക്ക് 39 ആയി ഉയര്‍ന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/114426" rel="bookmark" class="crp_title">സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു</a></li><li><a href="http://www.janmabhumidaily.com/jnb/News/107204" rel="bookmark" class="crp_title">ഡമാസ്‌കസില്‍ കാര്‍ ബോംബ് സേഫാടനം: 15 മരണം</a></li><li><a href="http://www.janmabhumidaily.com/jnb/News/115891" rel="bookmark" class="crp_title">പിന്നണി ഗായകന്‍ ടി എം സൗന്ദര്‍ രാജന്‍ അന്തരിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/92649" rel="bookmark" class="crp_title">മുഖ്യമന്ത്രിക്ക് അധികാരത്തിന്‍റെ മത്ത്: പന്ന്യന്‍ രവീന്ദ്രന്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/110817" rel="bookmark" class="crp_title">ഭോപ്പാലില്‍ ആശുപത്രി കെട്ടിടം തകര്‍ന്ന് രണ്ട് മരണം</a></li><li><a href="http://www.janmabhumidaily.com/jnb/News/114840" rel="bookmark" class="crp_title">താനിപ്പോഴും നിയമസഭാ സ്പീക്കര്‍ തന്നെയെന്ന് ജി.കാര്‍ത്തികേയന്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/113605" rel="bookmark" class="crp_title">ബാംഗളൂര്‍ സ്‌ഫോടനം: രണ്ട് മലയാളികള്‍ അറസ്റ്റില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/101845" rel="bookmark" class="crp_title">നാവികരെ തിരിച്ചുകൊണ്ടുവരുന്നതില്‍ കേന്ദ്രം മുന്‍കൈയെടുക്കണം: മുഖ്യമന്ത്രി</a></li><li><a href="http://www.janmabhumidaily.com/jnb/News/112549" rel="bookmark" class="crp_title">വിവാദ പരാമര്‍ശം: ഇറ്റാലിയന്‍ വനിതാമന്ത്രി രാജി വച്ചു</a></li></ul></div>]]></content:encoded>
			<wfw:commentRss>http://www.janmabhumidaily.com/jnb/News/116059/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ 47-ാം സംസ്ഥാന സമ്മേളനം മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നം മഹാദേവ ക്ഷേത്രാങ്കണത്തില്‍ സ്വാമി വേദാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു.</title>
		<link>http://www.janmabhumidaily.com/jnb/News/116056</link>
		<comments>http://www.janmabhumidaily.com/jnb/News/116056#comments</comments>
		<pubDate>Sun, 26 May 2013 07:42:52 +0000</pubDate>
		<dc:creator>arun</dc:creator>
				<category><![CDATA[NEWS PHOTOS]]></category>

		<guid isPermaLink="false">http://www.janmabhumidaily.com/jnb/?p=116056</guid>
		<description><![CDATA[കൂടുതല്‍ വാര്‍ത്തകള്‍ :ക്ഷേത്രസംരക്ഷണ സമിതി സമ്മേളനത്തിന്‌ ഉജ്ജ്വല തുടക്കംമോട്ടോര്‍ വ്യവസായരംഗത്തെ രക്ഷിക്കാന്‍ നടപടി വേണം: ബിഎംഎസ്‌കൗമാരകലാമേളക്ക്‌ ഇനി ഒരു ദിവസംസ്കൂള്‍ കലോത്സവത്തിന് കൊടിയേറികേരളഹൌസിലെ കുളിമുറിയില്‍ ഒളിക്യാമറ; ജീവനക്കാരനെ പിരിച്ചുവിട്ടുസ്വകാര്യ മേഖലയിലെ നഴ്‌സുമാര്‍ക്ക് ശമ്പള വര്‍ധനവ്കയര്‍ കേരള: രാജ്യാന്തര ബയര്‍മാരുടെ പങ്കാളിത്തത്തില്‍ വന്‍വര്‍ധനവ്‌സ്വാശ്രയം: മാനേജ്മെന്റ്‌ ചട്ടങ്ങള്‍ ലംഘിച്ചെന്ന്‌ സര്‍ക്കാര്‍പീഡനകേസ്: പ്രത്യേക ബഞ്ച് തിങ്കളാഴ്ച മുതല്‍ഗവര്‍ണറായി എച്ച്‌.ആര്‍.ഭരദ്വാജ്‌ ചുമതലയേറ്റുകോഴിക്കോട്‌ ഡെപ്യൂട്ടി പോലീസ്‌ കമ്മീഷണര്‍ മരിച്ച നിലയില്‍കൊച്ചി മെട്രോ: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ നോട്ടീസ്സിസി‌എല്‍ : കേരളാ സ്ട്രൈക്കേഴ്സിന് വന്‍ ജയംഫ്രീഡം പരേഡ്‌ [...]]]></description>
			<content:encoded><![CDATA[<p><a href="http://www.janmabhumidaily.com/jnb/wp-content/uploads/2013/05/kerala-kshethra-samrakshana.jpg"><img class="alignleft size-full wp-image-116057" title="kerala-kshethra-samrakshana" src="http://www.janmabhumidaily.com/jnb/wp-content/uploads/2013/05/kerala-kshethra-samrakshana.jpg" alt="" width="496" height="276" /></a></p>
<div class="crp_related"><h3>കൂടുതല്‍ വാര്‍ത്തകള്‍ :</h3><ul><li><a href="http://www.janmabhumidaily.com/jnb/News/14001" rel="bookmark" class="crp_title">ക്ഷേത്രസംരക്ഷണ സമിതി സമ്മേളനത്തിന്‌ ഉജ്ജ്വല തുടക്കം</a></li><li><a href="http://www.janmabhumidaily.com/jnb/News/110449" rel="bookmark" class="crp_title">മോട്ടോര്‍ വ്യവസായരംഗത്തെ രക്ഷിക്കാന്‍ നടപടി വേണം: ബിഎംഎസ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/92814" rel="bookmark" class="crp_title">കൗമാരകലാമേളക്ക്‌ ഇനി ഒരു ദിവസം</a></li><li><a href="http://www.janmabhumidaily.com/jnb/News/93044" rel="bookmark" class="crp_title">സ്കൂള്‍ കലോത്സവത്തിന് കൊടിയേറി</a></li><li><a href="http://www.janmabhumidaily.com/jnb/News/102638" rel="bookmark" class="crp_title">കേരളഹൌസിലെ കുളിമുറിയില്‍ ഒളിക്യാമറ; ജീവനക്കാരനെ പിരിച്ചുവിട്ടു</a></li><li><a href="http://www.janmabhumidaily.com/jnb/News/108475" rel="bookmark" class="crp_title">സ്വകാര്യ മേഖലയിലെ നഴ്‌സുമാര്‍ക്ക് ശമ്പള വര്‍ധനവ്</a></li><li><a href="http://www.janmabhumidaily.com/jnb/News/96915" rel="bookmark" class="crp_title">കയര്‍ കേരള: രാജ്യാന്തര ബയര്‍മാരുടെ പങ്കാളിത്തത്തില്‍ വന്‍വര്‍ധനവ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/1796" rel="bookmark" class="crp_title">സ്വാശ്രയം: മാനേജ്മെന്റ്‌ ചട്ടങ്ങള്‍ ലംഘിച്ചെന്ന്‌ സര്‍ക്കാര്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/96221" rel="bookmark" class="crp_title">പീഡനകേസ്: പ്രത്യേക ബഞ്ച് തിങ്കളാഴ്ച മുതല്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/38937" rel="bookmark" class="crp_title">ഗവര്‍ണറായി എച്ച്‌.ആര്‍.ഭരദ്വാജ്‌ ചുമതലയേറ്റു</a></li><li><a href="http://www.janmabhumidaily.com/jnb/News/15658" rel="bookmark" class="crp_title">കോഴിക്കോട്‌ ഡെപ്യൂട്ടി പോലീസ്‌ കമ്മീഷണര്‍ മരിച്ച നിലയില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/82447" rel="bookmark" class="crp_title">കൊച്ചി മെട്രോ: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ നോട്ടീസ്</a></li><li><a href="http://www.janmabhumidaily.com/jnb/News/100702" rel="bookmark" class="crp_title">സിസി‌എല്‍ : കേരളാ സ്ട്രൈക്കേഴ്സിന് വന്‍ ജയം</a></li><li><a href="http://www.janmabhumidaily.com/jnb/News/67741" rel="bookmark" class="crp_title">ഫ്രീഡം പരേഡ്‌ നിരോധനം ഹൈക്കോടതി ശരിവെച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/91598" rel="bookmark" class="crp_title">സ്വകാര്യ ബസുകള്‍ ഇന്ന്‌ രാത്രി മുതല്‍ ഓടില്ല</a></li><li><a href="http://www.janmabhumidaily.com/jnb/News/105556" rel="bookmark" class="crp_title">സൂര്യനെല്ലി കേസ്: പ്രതികളുടെ അപ്പീല്‍ ഇന്ന് പരിഗണിക്കും</a></li><li><a href="http://www.janmabhumidaily.com/jnb/News/109938" rel="bookmark" class="crp_title">മനുഷ്യക്കടത്ത്: സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം</a></li><li><a href="http://www.janmabhumidaily.com/jnb/News/103768" rel="bookmark" class="crp_title">നിഖില്‍ കുമാര്‍ കേരള ഗവര്‍ണറായി ചുമതലയേറ്റു</a></li><li><a href="http://www.janmabhumidaily.com/jnb/News/95692" rel="bookmark" class="crp_title">ഹൈക്കോടതിയില്‍ നാല് ജഡ്‌ജിമാര്‍ കൂടി</a></li><li><a href="http://www.janmabhumidaily.com/jnb/News/101444" rel="bookmark" class="crp_title">സൂര്യനെല്ലി: കുര്യനെ പ്രതിചേര്‍ക്കണമെന്ന ഹര്‍ജിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണം</a></li></ul></div>]]></content:encoded>
			<wfw:commentRss>http://www.janmabhumidaily.com/jnb/News/116056/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>കൊച്ചി എളമക്കര സരസ്വതി വിദ്യാനികേതന്‍ അങ്കണത്തില്‍ മാനവസേവാ സമിതി സംഘടിപ്പിച്ച കുടുംബസംഗമം നടന്‍ ദേവന്‍ ഉദ്ഘാടനം ചെയ്യുന്നു. എ. പ്രസാദ്കുമാര്‍, കവി എസ്. രമേശന്‍ നായര്‍, മേജര്‍ രവി, സജി എന്നിവര്‍ സമീപം</title>
		<link>http://www.janmabhumidaily.com/jnb/News/116053</link>
		<comments>http://www.janmabhumidaily.com/jnb/News/116053#comments</comments>
		<pubDate>Sun, 26 May 2013 07:41:17 +0000</pubDate>
		<dc:creator>arun</dc:creator>
				<category><![CDATA[NEWS PHOTOS]]></category>

		<guid isPermaLink="false">http://www.janmabhumidaily.com/jnb/?p=116053</guid>
		<description><![CDATA[കൂടുതല്‍ വാര്‍ത്തകള്‍ :ഹിന്ദുവെന്ന്‌ ഉറക്കെ പറഞ്ഞാല്‍ തീവ്രവാദിയെന്ന്‌ മുദ്രകുത്തുന്നു: ദേവന്‍ബിനാലെക്കെതിരെയുള്ള വിജിലന്‍സ്‌ അന്വേഷണം അട്ടിമറിക്കുന്നുകുടുംബസംഗമംഎം.എ. കൃഷ്ണന്‍ ശതാഭിഷേകം 28 ന്‌സാംസ്കാരിക വിദ്യാഭ്യാസത്തിനു വിദ്യാനികേതന്‍ വിദ്യാലയങ്ങള്‍ മാതൃക: ശശികല ടീച്ചര്‍മഹാനഗരത്തിന്റെ മനസ്സറിഞ്ഞ്‌ ഭാസ്കര്‍ റാവു സ്മാരകമന്ദിരം ഒരുങ്ങുന്നുസഭാഗൃഹ നിര്‍മ്മാണ ശിലസ്ഥാപനകര്‍മ്മം സ്വാമി ജയേന്ദ്ര സരസ്വതി നിര്‍വ്വഹിച്ചുബംഗളൂരു സ്‌ഫോടനം: മലയാളിയെ ചോദ്യം ചെയ്യുന്നുഎസ്‌.രമേശന്‍ നായര്‍ രചിച്ച &#8216;പത്രദുഃഖം&#8217; പ്രകാശനം ചെയ്തുപൃഥ്വിരാജിന്റെ വിലക്ക്‌ നീക്കിഎം.എ.കൃഷ്ണന്‍ ശതാഭിഷേകം ഇന്ന്‌ആശാന്‍ പുരസ്ക്കാരം രമേശന്‍ നായര്‍ക്ക്‌സരസ്വതി വിദ്യാനികേതന്‍ പബ്ലിക്‌ സ്കൂള്‍പീഡനകേസ്: പ്രത്യേക ബഞ്ച് തിങ്കളാഴ്ച മുതല്‍മധുവിന്‌ [...]]]></description>
			<content:encoded><![CDATA[<p><a href="http://www.janmabhumidaily.com/jnb/wp-content/uploads/2013/05/devan-in-elamakara.jpg"><img class="alignleft size-full wp-image-116054" title="devan-in-elamakara" src="http://www.janmabhumidaily.com/jnb/wp-content/uploads/2013/05/devan-in-elamakara.jpg" alt="" width="496" height="276" /></a></p>
<div class="crp_related"><h3>കൂടുതല്‍ വാര്‍ത്തകള്‍ :</h3><ul><li><a href="http://www.janmabhumidaily.com/jnb/News/116028" rel="bookmark" class="crp_title">ഹിന്ദുവെന്ന്‌ ഉറക്കെ പറഞ്ഞാല്‍ തീവ്രവാദിയെന്ന്‌ മുദ്രകുത്തുന്നു: ദേവന്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/87899" rel="bookmark" class="crp_title">ബിനാലെക്കെതിരെയുള്ള വിജിലന്‍സ്‌ അന്വേഷണം അട്ടിമറിക്കുന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/84576" rel="bookmark" class="crp_title">കുടുംബസംഗമം</a></li><li><a href="http://www.janmabhumidaily.com/jnb/News/39532" rel="bookmark" class="crp_title">എം.എ. കൃഷ്ണന്‍ ശതാഭിഷേകം 28 ന്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/17396" rel="bookmark" class="crp_title">സാംസ്കാരിക വിദ്യാഭ്യാസത്തിനു വിദ്യാനികേതന്‍ വിദ്യാലയങ്ങള്‍ മാതൃക: ശശികല ടീച്ചര്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/103691" rel="bookmark" class="crp_title">മഹാനഗരത്തിന്റെ മനസ്സറിഞ്ഞ്‌ ഭാസ്കര്‍ റാവു സ്മാരകമന്ദിരം ഒരുങ്ങുന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/42180" rel="bookmark" class="crp_title">സഭാഗൃഹ നിര്‍മ്മാണ ശിലസ്ഥാപനകര്‍മ്മം സ്വാമി ജയേന്ദ്ര സരസ്വതി നിര്‍വ്വഹിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/109005" rel="bookmark" class="crp_title">ബംഗളൂരു സ്‌ഫോടനം: മലയാളിയെ ചോദ്യം ചെയ്യുന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/44732" rel="bookmark" class="crp_title">എസ്‌.രമേശന്‍ നായര്‍ രചിച്ച &#8216;പത്രദുഃഖം&#8217; പ്രകാശനം ചെയ്തു</a></li><li><a href="http://www.janmabhumidaily.com/jnb/News/94486" rel="bookmark" class="crp_title">പൃഥ്വിരാജിന്റെ  വിലക്ക്‌ നീക്കി</a></li><li><a href="http://www.janmabhumidaily.com/jnb/News/40362" rel="bookmark" class="crp_title">എം.എ.കൃഷ്ണന്‍ ശതാഭിഷേകം ഇന്ന്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/23814" rel="bookmark" class="crp_title">ആശാന്‍ പുരസ്ക്കാരം രമേശന്‍ നായര്‍ക്ക്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/106649" rel="bookmark" class="crp_title">സരസ്വതി വിദ്യാനികേതന്‍ പബ്ലിക്‌ സ്കൂള്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/96221" rel="bookmark" class="crp_title">പീഡനകേസ്: പ്രത്യേക ബഞ്ച് തിങ്കളാഴ്ച മുതല്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/95412" rel="bookmark" class="crp_title">മധുവിന്‌ പദ്മശ്രീ</a></li><li><a href="http://www.janmabhumidaily.com/jnb/News/112292" rel="bookmark" class="crp_title">നാടിനാവശ്യം മൂല്യാധിഷ്ഠിത വിദ്യാഭ്യാസം : സര്‍സംഘചാലക്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/91701" rel="bookmark" class="crp_title">സൂറ്ററില്‍ ഐ.ഒ.സി പ്ലാന്റിന് തീപിടിച്ച് രണ്ടു മരണം</a></li><li><a href="http://www.janmabhumidaily.com/jnb/News/112185" rel="bookmark" class="crp_title">ജി. മാധവന്‍നായര്‍ മധ്യപ്രദേശ്‌ സര്‍ക്കാരിന്റെ ഉപദേഷ്ടാവ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/112922" rel="bookmark" class="crp_title">നടി കെ.പി.എ.സി ലളിതയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്</a></li><li><a href="http://www.janmabhumidaily.com/jnb/News/113367" rel="bookmark" class="crp_title">സ്വര്‍ണ വില പവന് 120 രൂപ കുറഞ്ഞു</a></li></ul></div>]]></content:encoded>
			<wfw:commentRss>http://www.janmabhumidaily.com/jnb/News/116053/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>എത്രകുടിച്ചിട്ടും ലഹരിപിടിക്കാത്ത നാട്‌</title>
		<link>http://www.janmabhumidaily.com/jnb/News/115936</link>
		<comments>http://www.janmabhumidaily.com/jnb/News/115936#comments</comments>
		<pubDate>Sun, 26 May 2013 03:36:26 +0000</pubDate>
		<dc:creator>admin</dc:creator>
				<category><![CDATA[VAARADYAM]]></category>

		<guid isPermaLink="false">http://www.janmabhumidaily.com/jnb/?p=115936</guid>
		<description><![CDATA[ഭൂമിയുടെ ഉള്ളില്‍ ചൂടാണ്‌; ഇപ്പോള്‍ പുറത്തും. ചുട്ടു പഴുത്ത്‌ ഉരുകിക്കിടക്കുന്ന ഉള്ളില്‍നിന്നും ചിലപ്പോള്‍ അതു പൊട്ടിപ്പുറത്തേക്ക്‌ ചാടും. ആ ചാടുന്നതിന്റെ ചൂടില്‍ ചുറ്റുപാടും വെന്തു വെണ്ണീറാകും.അകത്തു നിന്നൊഴുകുന്ന ചുടുള്ള ദ്രാവകമാണ്‌ ലാവ. ഈ ലാവ ധാതുക്കളാല്‍ ഏറെ സമ്പന്നമായിരിക്കും. കാലക്രമത്തില്‍ ഉറച്ച്‌ പാറയോ അല്ലെങ്കില്‍ അതിനേക്കാള്‍ കട്ടി കുറഞ്ഞതോ ആയ പദാര്‍ത്ഥമായി മാറും. കൃഷിക്കും മറ്റും അനുയോജ്യമായ മണ്ണായി മാറുകയും ചെയ്യും. എങ്കിലും ലാവ വന്‍നാശം വിതക്കും, പിന്നീട്‌ സഹായിക്കുമെങ്കിലും. അഗ്നിപര്‍വതങ്ങള്‍ ഉണ്ടായി അവ പൊട്ടിത്തെറിച്ച്‌ ലാവ [...]]]></description>
			<content:encoded><![CDATA[<p><a href="http://www.janmabhumidaily.com/jnb/wp-content/uploads/2013/05/hed-1-copy.jpg"><img src="http://www.janmabhumidaily.com/jnb/wp-content/uploads/2013/05/hed-1-copy.jpg" alt="" title="hed-1-copy" width="320" height="222" class="alignleft size-full wp-image-115939" /></a>ഭൂമിയുടെ ഉള്ളില്‍ ചൂടാണ്‌; ഇപ്പോള്‍ പുറത്തും. ചുട്ടു പഴുത്ത്‌ ഉരുകിക്കിടക്കുന്ന ഉള്ളില്‍നിന്നും ചിലപ്പോള്‍ അതു പൊട്ടിപ്പുറത്തേക്ക്‌ ചാടും. ആ ചാടുന്നതിന്റെ ചൂടില്‍ ചുറ്റുപാടും വെന്തു വെണ്ണീറാകും.അകത്തു നിന്നൊഴുകുന്ന ചുടുള്ള ദ്രാവകമാണ്‌ ലാവ. ഈ ലാവ ധാതുക്കളാല്‍ ഏറെ സമ്പന്നമായിരിക്കും. കാലക്രമത്തില്‍ ഉറച്ച്‌ പാറയോ അല്ലെങ്കില്‍ അതിനേക്കാള്‍ കട്ടി കുറഞ്ഞതോ ആയ പദാര്‍ത്ഥമായി മാറും. കൃഷിക്കും മറ്റും അനുയോജ്യമായ മണ്ണായി മാറുകയും ചെയ്യും. എങ്കിലും ലാവ വന്‍നാശം വിതക്കും, പിന്നീട്‌ സഹായിക്കുമെങ്കിലും.<br/><br />
അഗ്നിപര്‍വതങ്ങള്‍ ഉണ്ടായി അവ പൊട്ടിത്തെറിച്ച്‌ ലാവ ഒഴുകുന്ന കാര്യമാണ്‌ പറഞ്ഞു വരുന്നത്‌. എന്തായാലും കേരളത്തില്‍ അഗ്നി പര്‍വതങ്ങളില്ല, അതിനാല്‍ ലാവയുടെ സാദ്ധ്യതയുമില്ല. പക്ഷേ, ഭൂകമ്പങ്ങള്‍ക്കു കുപ്രസിദ്ധമായ പാലക്കാട്ടു ജില്ലയില്‍ ഭൂമിക്കടിയില്‍നിന്ന്‌ ലാവക്കു പകരം ഇന്‍ഡ്യന്‍ നിര്‍മ്മിത വിദേശ മദ്യം വന്നാലോ&#8230; അതു സംഭവിക്കാനിടയില്ല, പക്ഷേ ഒരു വമ്പന്‍ സങ്കല്‍പ്പകഥയ്ക്ക്‌ അങ്ങനെയൊരു സാധ്യതയുമുണ്ട്‌. <br/><br />
നാട്ടിന്‍പുറത്തെ ഇടവഴിയില്‍ നടന്ന ഒരു പഴങ്കഥയാണ്‌. വളഞ്ഞു പുളഞ്ഞു പോകുന്ന ഇടവഴിയിലെ കള്ളുഷാപ്പിനു ചേര്‍ന്ന്‌ രണ്ടുപേര്‍ ഛര്‍ദ്ദിച്ചുകൂട്ടുന്നു, ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ വാളുവെപ്പുതന്നെ. അതൊരു വിസ്മയക്കാഴ്ചയായി കണ്ട കൊച്ചു മകന്‍ മുത്തച്ഛനോടു കാരണം ചോദിച്ചു. മുത്തച്ഛന്റെ വിശദീകരണം, മോനേ അവര്‍ കൂട്ടുകാരാണ്‌, ഒരുമിച്ചു കള്ളു കുടിച്ചു. ഇടയ്ക്കൊരു തര്‍ക്കം ആരാണു കൂടുതല്‍ കുടിച്ചത്‌. അപ്പോള്‍ കുടിച്ചത്‌ തിരിച്ചെടുക്കുകയാണ്‌, അളന്നു നോക്കാന്‍. അങ്ങനെ പാലക്കാട്ടെ ചിറ്റൂരിലെ ഒരു പ്രദേശത്തെ ഭൂമിക്ക്‌ ഉള്ളില്‍ കിടക്കുന്ന മദ്യം എത്രയെന്ന അളവു തര്‍ക്കം ഉണ്ടായാല്‍ ഉറപ്പാണ്‌ അതു വിദേശ മദ്യത്തിന്റെ ലാവയായിരിക്കും.<br/><br />
പാലക്കാട്ടെ ചിറ്റൂര്‍ പ്രദേശം. ഒരു കാലത്തു കുടിപ്പിക്കുന്നതില്‍ കുപ്രസിദ്ധമായിരുന്നു ഇവിടം; കള്ളുചെത്തു വ്യവസായത്തിലൂടെ. ഇന്ന്‌ കള്ളും കുറഞ്ഞു കുടിവെള്ളവും കുറഞ്ഞു. നെല്‍പ്പാടത്തിനു കൊടുക്കാന്‍ വെള്ളമില്ലെന്ന്‌ ചിറ്റൂര്‍ പുഴ കേഴുന്നു. നാടിനെ കുടിപ്പിക്കാന്‍ പാകത്തിനു കള്ളുകൊടുക്കാനാവുന്നില്ലെന്നു തലവെന്ത തെങ്ങുകള്‍ കരയുന്നു. പക്ഷേ ഇവിടെ ഭൂമിയില്‍ കുഴികുത്തിയാല്‍ വിദേശ മദ്യം കിട്ടുമെന്നു പറഞ്ഞാലോ. കേള്‍ക്കുന്നവര്‍ ആദ്യം നെറ്റി ചുളിക്കും. കുറച്ച്‌ അതിശയോക്തിയുണ്ടെങ്കിലും അങ്ങനെ കരുതാം, കാരണം കേരള ബിവറേജസ്‌ കോര്‍പ്പറേഷന്റെ പഴകിയ മദ്യം വന്‍തോതില്‍ നശിപ്പിക്കപ്പെടുന്നത്‌ ചിറ്റൂരിലാണ്‌. പാലക്കാടു ജില്ലയിലെ ചിറ്റൂരില്‍ ഇപ്പോള്‍ പ്രവര്‍ത്തന രഹിതമായ മലബാര്‍ ഡിസ്റ്റിലറി പരിസരത്തെ ഏക്കര്‍ കണക്കിനുള്ള ഭൂമി ഇന്‍ഡ്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ ശവപ്പറമ്പാണ്‌.<br/><br />
അല്‍പ്പം വേദാന്തം പറയാം. രണ്ടു പെഗ്ഗ്‌ വിദേശി, അല്ലെങ്കില്‍ രണ്ടു ഗ്ലാസ്‌ മരനീര്‌ അകത്തു ചെന്നാല്‍ പിന്നെ ഒന്നുകില്‍ ഇംഗ്ലീഷ്‌ പറയും അല്ലെങ്കില്‍ വേദാന്തം. അതാണു മലയാളിയുടെ പതിവ്‌. ഇവിടെ വേദാന്തമാകാം. മരണമില്ലാത്തതെന്തിനാണ്‌ എന്നാകട്ടെ ചോദ്യം. അതു മരണത്തിനാണെന്നുത്തരം കിട്ടാം, ആത്മാവിനാണെന്നു പറയുന്നവരും കാണും. ചോദ്യം കള്ളുഷാപ്പിലാണെങ്കില്‍ ചിലപ്പോള്‍ അടുത്ത ബഞ്ചില്‍നിന്നു മറുപടി വന്നേക്കാം- മരണമില്ലാത്തത്‌ മദ്യത്തിനാണെന്ന്‌. അതു വെറുതേ കള്ളിന്റെ മേലുള്ള പൊള്ള വാക്കല്ല. മദ്യത്തിനു മരണമില്ല, മദ്യപാനികള്‍ക്ക്‌ അത്‌ വേഗത്തിലാണെങ്കിലും. മരണത്തിനു കാരണമായ രോഗത്തില്‍നിന്നു മോചിപ്പിക്കുന്ന മരുന്നിനും മരണമുണ്ട്‌. ആയുസ്‌ ഇത്രയാണെന്ന്‌ മരുന്നുകളില്‍ എഴുതിയിട്ടുണ്ടാവും-എക്സ്പയറി ഡേറ്റ്‌. പക്ഷേ മദ്യ കുപ്പികളിലെ ലേബലില്‍ ഉല്‍പ്പാദന തീയതി ഉണ്ടെങ്കിലും അവന്‍ മരിക്കുന്നതിന്റെ തീയതി അതില്‍ രേഖപ്പെടുത്തിയിട്ടില്ല. അതെ മദ്യം അമരനാണ്‌.<br/><br />
പക്ഷേ മദ്യത്തെ കൊല്ലാറുണ്ട്‌, അത്‌ പതിയിരുന്നുള്ള ആക്രമണമൊന്നുമല്ല. ഔദ്യോഗികമായിത്തന്നെ. ഈ ദയാവധത്തിന്‌ മദ്യത്തിന്റെ കാര്യത്തില്‍ നിയമസഹായമുണ്ട്‌; മദ്യം തകര്‍ത്തവന്റെ ജീവിതത്തിന്‌ അവന്‍ ആശിച്ചാലും ആവശ്യപ്പെട്ടാലും അതില്ലെങ്കിലും! അതായത്‌ മദ്യത്തെ കൊല്ലും, സര്‍ക്കാര്‍ നേതൃത്വത്തില്‍തന്നെ. സ്രഷ്ടാവുതന്നെ സൃഷ്ടിയെ കൊല്ലുന്ന വിചിത്ര വേല. അങ്ങനെ കൂട്ടക്കൊല നടത്തുന്ന മദ്യത്തിന്റെ ശവപ്പറമ്പാണ്‌ ചിറ്റൂരിലേത്‌. മദ്യക്കുപ്പികള്‍ മണ്ണിനടിയില്‍ സംസ്കരിക്കുന്നു, പ്ലാസ്റ്റിക്കിലെ ലഹരിനീരിന്‌ അഗ്നിയില്‍ സംസ്കാരം.<br />
സംസ്ഥാന ബിവറേജസ്‌ കോര്‍പ്പറേഷന്‍ എല്ലാ വര്‍ഷവും ഇങ്ങനെ മദ്യത്തിന്റെ കൂട്ടക്കൊല നടത്തിവരുന്നു. മദ്യത്തിനു പഴകും തോറും വീര്യമേറുമെന്നാണ്‌ വയ്പ്പ്‌. വീഞ്ഞിന്റെയും സ്കോച്ചിന്റെയും പഴക്കം എത്രകൂടുന്നോ അതനുസരിച്ച്‌ വീര്യം ഏറുമെന്നും വിലകൂടുമെന്നുമാണ്‌ രീതി. എന്നാല്‍ കേരള ബിവറേജസ്‌ കോര്‍പ്പറേഷന്റെ അനുഭവം അനുസരിച്ച്‌ മദ്യം പലതും കാലപ്പഴക്കം ചെല്ലുമ്പോള്‍ മരിക്കുന്നില്ലെങ്കിലും അവ ഉപയോഗ ശൂന്യമാകുന്നു; സര്‍ക്കാരിന്റെ ചട്ടപ്രകാരം. അതിനാല്‍ ഔദ്യോഗികമായി അവ നശിപ്പിക്കുന്നു.<br/><br />
ബിയറിന്‌ ആറു മാസമാണ്‌ കാലാവധി. അതു കഴിഞ്ഞാല്‍ അതിനുള്ളില്‍ നേരിയ പാട പ്രത്യക്ഷപ്പെടുന്നു. എങ്കിലും പരമാവധി ഒമ്പതു മാസം വരെ ബിയര്‍ വില്‍ക്കാറുണ്ട്‌. ബ്രാണ്ടിയാണ്‌ പിന്നെ വേഗം കേടുസംഭവിക്കുന്നതായി കാണുന്നത്‌. ഒരു വര്‍ഷം കഴിഞ്ഞാല്‍ ചില കറുത്ത കരടും അടിയില്‍ ഒരു പ്രത്യേക നിറത്തിലുള്ള അവക്ഷിപ്തവും ഉണ്ടാകുന്നു. വിസ്കി 12 വര്‍ഷം വരെ ഒരു കേടുംകൂടാതെ ഇരിക്കുന്നുണ്ട്‌. ഇതിനു പുറമേ കുപ്പികളിലെ മദ്യത്തിന്റെ അലൂമിനിയം അടപ്പുകള്‍ ദ്രവിച്ച്‌ കേടുവരുന്നു. ഇവ പിന്നെ വില്‍ക്കാനാവില്ല. ഇത്തരം മദ്യങ്ങള്‍ വില്‍ക്കപ്പെടാനാവാത്തവയായി മറ്റീവ്ക്കുന്നു. ശ്രദ്ധിക്കണം, അവ അപ്പോഴും മരിച്ചിട്ടില്ല.<br/><br />
ബിവറേജസ്‌ കോര്‍പ്പറേഷന്റെ സ്റ്റോക്കുകളിലുള്ള ഈ മദ്യം വില്‍ക്കാനാവില്ല. ഇതുവരെ പഴകിയ മദ്യം പിടിച്ച കേസുണ്ടായിട്ടില്ല, പഴയ മദ്യം വിറ്റതായി പരാതിയോ ആക്ഷേപമോ ഉണ്ടായിട്ടില്ല. പക്ഷേ, സര്‍ക്കാരിനൊരു ഉത്തരവാദിത്തമൊക്കെ ഇല്ലേ. അതുകൊണ്ട്‌ അവ വില്‍ക്കില്ല. എന്നാല്‍ ഇവ നശിപ്പിക്കാന്‍ അതത്‌ പ്രാദേശിക ഔട്ട്ലറ്റുകള്‍ക്കോ ഗോഡൗണുകള്‍ക്കോ അധികാരമില്ല. പിന്നെയോ?<br />
എല്ലാ വര്‍ഷവും ഡെഡ്‌ സ്റ്റോക്കിന്റെ പട്ടിക തയ്യാറാക്കാന്‍ ബിവറേജസ്‌ കോര്‍പ്പറേഷറേഷന്റെ ആസ്ഥാനത്തുനിന്നും ചില്ലറ വില്‍പ്പന ശാലകളിലേക്ക്‌ ആവശ്യപ്പെടുന്നു. മദ്യത്തിന്റെ ബാച്ച്‌ നമ്പര്‍, നിര്‍മാണ തീയതി, ഇനം, അളവ്‌, ബ്രാന്റ്‌ തുടങ്ങിയ ഏറ്റവും സൂക്ഷ്മമായ വിവരങ്ങള്‍ വരെ രേഖാമൂലം എഴുതി അധികൃതരെ അറിയിക്കണം. ഇതു പിന്നീട്‌ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിക്കും. ഇങ്ങനെ തയ്യാറാക്കുന്ന ലിസ്റ്റു പ്രകാരം ഓരോ ഔട്ലറ്റുകളിലെയും മദ്യം ശേഖരിച്ച്‌ ജില്ലാടിസ്ഥാനത്തില്‍ സംഭരിച്ച്‌ വണ്ടികളില്‍ ചിറ്റൂരിലെത്തിക്കും. <br/><br />
മുമ്പൊക്കെ ചിലപ്പോള്‍ പ്രാദേശികമായി ഇവ നശിപ്പിക്കപ്പെടാറുണ്ടായിരുന്നു.പ്രാദേശിക ഭരണകൂടത്തിന്റെ അനുമതിയോടെ ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലങ്ങളില്‍ കൊണ്ടുപോയി മദ്യം നശിപ്പിക്കാറുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ കോര്‍പ്പറേഷനുകളോ മുനിസിപ്പാലിറ്റികളോ പഞ്ചായത്തുകള്‍ പോലുമോ അതിനു സമ്മതിക്കുന്നില്ല. ജനങ്ങളുടെ പരിസ്ഥിതി അവബോധത്തിനു നന്ദി പറയുക. മുമ്പെല്ലാം ആളൊഴിഞ്ഞ സ്ഥലത്ത്‌ പുഴകളിലേക്കു മദ്യം ഒഴുക്കിയിട്ടുള്ളതായി ബിവറേജസ്‌ കോര്‍പ്പറേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നു. പക്ഷേ, ഇന്നിപ്പോള്‍ അതു നടക്കില്ല. <br/><br />
ചിറ്റൂരിലെ മദ്യസംസ്കാര കര്‍മ്മം ഇങ്ങനെ. ജെസിബി കൊണ്ട്‌ ആഴത്തില്‍ വലിയ കുഴികള്‍ കുഴിക്കുന്നു. (ആറടി നീളമെന്ന അളവൊന്നും നോക്കാതെ). ഉപേക്ഷിക്കുന്ന കുപ്പികളിലെ മദ്യം അതില്‍ പൊട്ടിച്ചൊഴിക്കുന്നു. (മദ്യപാനികള്‍ കണ്ടാല്‍സഹിക്കില്ല, അല്‍പ്പം അകത്തുണ്ടെങ്കില്‍ പിന്നെ കണ്ണീര്‍ പുഴയും തെറിയഭിഷേകവുമായിരിക്കും. പശ്ചാത്തലത്തില്‍ നെഞ്ചത്തലയോ തലയില്‍ കൈവെച്ചു പ്‌രാക്കോ ഉണ്ടായിരിക്കും). ഇങ്ങനെ പൊട്ടിക്കുന്ന കുപ്പികളിലെ മദ്യം ഭൂമിയിലേക്ക്‌ പരന്നുകഴിഞ്ഞാല്‍ പിന്നീട്‌ മറ്റൊരു വേളയില്‍ ഈ കുപ്പിച്ചില്ലുകള്‍ തിരിച്ചെടുത്ത്‌ വീണ്ടും ഉപയോഗിക്കുന്നു. പ്ലാസ്റ്റിക്‌ കുപ്പികളിലെ മദ്യം ഒഴുക്കിക്കളഞ്ഞശേഷം പ്ലാസ്റ്റിക്‌ കത്തിച്ചു കളയുന്നതും ചിറ്റൂരിലെ ഈ മണ്ണില്‍തന്നെ. <br/><br />
മണ്‍മറയാന്‍ ഇങ്ങനെ പഴകിയ മദ്യം തിരുവനന്തപുരത്തുനിന്നു പോലും ചിറ്റൂരില്‍ കൊണ്ടു വരുന്നുണ്ട്‌. മലബാര്‍ ഡിസ്റ്റിലറി പ്രവര്‍ത്തനം നിന്നതിനുശേഷം സംസ്ഥാന ബിവറേജസ്‌ കോര്‍പ്പറേഷന്‍ അവിടം വിലയ്ക്കു വാങ്ങുകയായിരുന്നു. അങ്ങനെ ഒരു ശവപ്പറമ്പാകുകയായിരുന്നു. ഇവിടം ആള്‍പ്പാര്‍പ്പില്ലാത്ത പ്രദേശമായതിനാല്‍ ആരുടെയും എതിര്‍പ്പ്‌ ഇതിനു നേരിടേണ്ടി വരുന്നില്ല.<br/><br />
പ്രതിവര്‍ഷം ഒരു ഔട്ട്ലറ്റില്‍നിന്ന്‌ 300 മുതല്‍ 500 വരെ കീസ്‌ മദ്യം ഇങ്ങനെ ഉപയോഗ ശൂന്യമാകുന്നുണ്ട്‌. ഇത്തരത്തില്‍ ബിവറേജസ്‌ കോര്‍പ്പറേഷന്റെ 338 ഔട്ട്ലറ്റുകളില്‍നിന്നും ഇത്തരത്തില്‍ ഉപയോഗ ശൂന്യമായ മദ്യം ചിറ്റൂരില്‍ കൊണ്ടുവന്ന്‌ നശിപ്പിക്കപ്പെടുന്നുണ്ട്‌. അല്ല ചിറ്റൂരിലെ ഈ മുഴുക്കുടിയിലും ലഹരി തലയ്ക്കു പിടിച്ച്‌ നമ്മുടെ ഭൂമി തിരിഞ്ഞു കറങ്ങുന്നില്ലല്ലോ.. ഭാഗ്യം!!!<br/><br />
<strong>സുദര്‍ശന്‍</strong></p>
<div class="crp_related"><h3>കൂടുതല്‍ വാര്‍ത്തകള്‍ :</h3><ul><li><a href="http://www.janmabhumidaily.com/jnb/News/49189" rel="bookmark" class="crp_title">10 ലക്ഷത്തിണ്റ്റെ വിദേശ മദ്യവുമായി കാസര്‍കോട്‌ സ്വദേശികള്‍ അറസ്റ്റില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/35158" rel="bookmark" class="crp_title">ബിവറേജസ് കോര്‍പ്പറേഷന്റെ ഗോഡൌണ്ടില്‍ വന്‍ തീപിടിത്തം</a></li><li><a href="http://www.janmabhumidaily.com/jnb/News/12491" rel="bookmark" class="crp_title">കഴിഞ്ഞ രണ്ട്‌ മാസത്തിനിടയില്‍ പിടികൂടിയത്‌ 395ലിറ്റര്‍ വിദേശ മദ്യം</a></li><li><a href="http://www.janmabhumidaily.com/jnb/News/67091" rel="bookmark" class="crp_title">മദ്യത്തിന്റെ വില വര്‍ധിപ്പിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/88341" rel="bookmark" class="crp_title">ഏഴ് മാസത്തിനുള്ളില്‍ വിറ്റഴിച്ചത് 13,001 കോടി രുപയുടെ മദ്യം</a></li><li><a href="http://www.janmabhumidaily.com/jnb/News/48207" rel="bookmark" class="crp_title">വോട്ടര്‍മാരെ യു.ഡി.എഫ് മദ്യം നല്‍കി മയക്കി &#8211; പിണറായി വിജയന്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/51133" rel="bookmark" class="crp_title">ക്രിസ്തുമസ്‌-പുതുവത്സര ദിനങ്ങളില്‍ മലയാളി കുടിച്ചത്‌ 64 കോടിയുടെ മദ്യം</a></li><li><a href="http://www.janmabhumidaily.com/jnb/News/50519" rel="bookmark" class="crp_title">മദ്യപാനികള്‍ക്ക്‌ പോലീസിനെ ഭയക്കാതെ വീട്ടിലെത്താന്‍ ഡ്രൈവര്‍മാരുടെ സേവനം</a></li><li><a href="http://www.janmabhumidaily.com/jnb/News/104058" rel="bookmark" class="crp_title">അഞ്ചുവര്‍ഷത്തിനിടെ മദ്യവില്‍പ്പന ഇരട്ടിയായി</a></li><li><a href="http://www.janmabhumidaily.com/jnb/News/68221" rel="bookmark" class="crp_title">കാലടി മേഖല അനധികൃത മദ്യവ്യാപാരത്തിന്റെ കേന്ദ്രമാകുന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/70121" rel="bookmark" class="crp_title">ലഹരിയിലമരുന്ന ഭരണം</a></li><li><a href="http://www.janmabhumidaily.com/jnb/News/14036" rel="bookmark" class="crp_title">3360 കുപ്പി വിദേശ മദ്യവുമായി യുവാവ്‌ അറസ്റ്റില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/69621" rel="bookmark" class="crp_title">ബിവറേജസിന്റെ തീവെട്ടിക്കൊള്ള</a></li><li><a href="http://www.janmabhumidaily.com/jnb/News/85480" rel="bookmark" class="crp_title">മദ്യ മയക്കുമരുന്ന്‌ റാക്കറ്റ്‌ പ്രവര്‍ത്തനം ശക്തം ജില്ലയില്‍ ഡി-അഡിക്ഷന്‍ സെണ്റ്റര്‍ തുടങ്ങണമെന്ന്‌ ആവശ്യം</a></li><li><a href="http://www.janmabhumidaily.com/jnb/News/30591" rel="bookmark" class="crp_title">അറിവോടെ ജീവിക്കുക</a></li><li><a href="http://www.janmabhumidaily.com/jnb/News/8338" rel="bookmark" class="crp_title">മദ്യനയം പുതുക്കി</a></li><li><a href="http://www.janmabhumidaily.com/jnb/News/48143" rel="bookmark" class="crp_title">അനൂപ്‌ ജേക്കബ്‌ ഭക്ഷ്യമന്ത്രിയാകില്ല</a></li><li><a href="http://www.janmabhumidaily.com/jnb/News/79902" rel="bookmark" class="crp_title">കള്ളിന്റെ മറവില്‍ വ്യാജമദ്യവില്‍പന:  ആരോപണം ശരിയല്ല- തങ്കച്ചന്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/30643" rel="bookmark" class="crp_title">കൊടിയത്തൂര്‍ കൊല: അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമം</a></li><li><a href="http://www.janmabhumidaily.com/jnb/News/33810" rel="bookmark" class="crp_title">വിശ്വാസവും അനുഭവവും</a></li></ul></div>]]></content:encoded>
			<wfw:commentRss>http://www.janmabhumidaily.com/jnb/News/115936/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>ചരിത്രത്തിന്റെ നടപ്പാത</title>
		<link>http://www.janmabhumidaily.com/jnb/News/115933</link>
		<comments>http://www.janmabhumidaily.com/jnb/News/115933#comments</comments>
		<pubDate>Sun, 26 May 2013 03:35:40 +0000</pubDate>
		<dc:creator>admin</dc:creator>
				<category><![CDATA[VAARADYAM]]></category>

		<guid isPermaLink="false">http://www.janmabhumidaily.com/jnb/?p=115933</guid>
		<description><![CDATA[കടലിനു കുറുകേ ആദ്യം കെട്ടിയ പാലത്തിനു പഴക്കമെത്രയെന്നറിയില്ല. രാമസേതു വെറും കഥയല്ലെന്നു തെളിയിക്കാന്‍ ആധുനിക ശാസ്ത്രം തന്നെ സാക്ഷി. ആധുനിക കാലത്തെ പാലമായ പാമ്പന്‍ പാലത്തിനു പ്രായം നൂറു തികയുമ്പോള്‍ ശാസ്ത്രത്തിന്റെ ബലത്തിനു പാലംതന്നെ സാക്ഷി. നൂറ്റാണ്ടൊന്നു കഴിയാന്‍ പോകുന്നു പാമ്പന്‍ പാലമെന്ന വമ്പന്‍ പാലത്തിന്‌. അയല്‍ സംസ്ഥാനത്തെ ആ അത്ഭുതത്തിന്‌ പിന്നിലെ കരുത്തിനും കരവിരുതിനും മലയാളക്കരയുടെ പിന്‍ ബലം കൂടിയുണ്ടെന്നറിയുമ്പോള്‍ കൗതുകം കൂടും-അതെ പാമ്പന്‍ ശ്രീധരനായി, കോംഗ്കണ്‍ ശ്രീധരനായി ഇപ്പോള്‍ മെട്രോമാനായി വളര്‍ന്നു നില്‍ക്കുന്ന ഇ. [...]]]></description>
			<content:encoded><![CDATA[<p><a href="http://www.janmabhumidaily.com/jnb/wp-content/uploads/2013/05/pamban-copy.jpg"><img src="http://www.janmabhumidaily.com/jnb/wp-content/uploads/2013/05/pamban-copy.jpg" alt="" title="pamban-copy" width="320" height="217" class="alignleft size-full wp-image-115935" /></a>കടലിനു കുറുകേ ആദ്യം കെട്ടിയ പാലത്തിനു പഴക്കമെത്രയെന്നറിയില്ല. രാമസേതു വെറും കഥയല്ലെന്നു തെളിയിക്കാന്‍ ആധുനിക ശാസ്ത്രം തന്നെ സാക്ഷി. ആധുനിക കാലത്തെ പാലമായ പാമ്പന്‍ പാലത്തിനു പ്രായം നൂറു തികയുമ്പോള്‍ ശാസ്ത്രത്തിന്റെ ബലത്തിനു പാലംതന്നെ സാക്ഷി. നൂറ്റാണ്ടൊന്നു കഴിയാന്‍ പോകുന്നു പാമ്പന്‍ പാലമെന്ന വമ്പന്‍ പാലത്തിന്‌. അയല്‍ സംസ്ഥാനത്തെ ആ അത്ഭുതത്തിന്‌ പിന്നിലെ കരുത്തിനും കരവിരുതിനും മലയാളക്കരയുടെ പിന്‍ ബലം കൂടിയുണ്ടെന്നറിയുമ്പോള്‍ കൗതുകം കൂടും-അതെ പാമ്പന്‍ ശ്രീധരനായി, കോംഗ്കണ്‍ ശ്രീധരനായി ഇപ്പോള്‍ മെട്രോമാനായി വളര്‍ന്നു നില്‍ക്കുന്ന ഇ. ശ്രീധരന്റെ. <br/><br />
<strong>പാലം കയറിത്തുടങ്ങാം&#8230;.</strong><br/><br />
പാലങ്ങള്‍ക്കൊട്ടും പഞ്ഞമില്ലാത്ത രാജ്യമാണ്‌ ഇന്ത്യ. എത്രയെത്ര പാലങ്ങള്‍; അവയില്‍ നീളവും വീതിയും അളവാക്കിയാല്‍ മുമ്പന്‍ മുബൈയിലെ ബാന്ദ്രയില്‍നിന്നും വര്‍ളിയിലേക്കുള്ള കടലില്‍കൂടിയുള്ള റോഡു പാലമാണ്‌. എട്ടുവരിയുള്ള ഈ പാലത്തിനു നീളം 5.6 കിലോമീറ്റര്‍, പ്രായം വെറും നാലു വര്‍ഷം.<br />
മുപ്പത്‌വര്‍ഷംമുമ്പ്‌ ഉദ്ഘാടനം ചെയ്യപ്പെട്ട ബീഹാറിലെ &#8216;മഹാത്മാഗാന്ധി സേതു&#8217; വിനു നീളം 5.43 കിലോമീറ്ററുണ്ട്‌. നദിക്ക്‌ കുറുകെയുള്ള പാലങ്ങളില്‍ ഏറ്റവും നീളം കൂടിയതാണിത്‌. ഗംഗയുടെ ഇരുകരകളെ ബന്ധിപ്പിക്കുന്ന ഇതിന്റെ വീതി 25 മീറ്ററാണ്‌. സപ്തതി പിന്നിട്ട കൊല്‍ക്കത്തയിലെ ഹൗറാ പാല (രബീന്ദ്രസേതു) ത്തിന്‌ 829 മീറ്ററാണ്‌ ദൈര്‍ഘ്യം. ഹുഗ്ലിനദിക്ക്‌ കുറുകെയുള്ള പാലത്തിന്റെ വീതി 70 മീറ്ററാണ്‌. തൂണുകളില്ലാത്ത ഈ തൂക്കുപാലം ശില്‍പ്പഭംഗികൊണ്ടാണ്‌ പുകള്‍പെറ്റത്‌. <br/><br />
എന്നാല്‍ ഇവയില്‍നിന്നെല്ലാം വേറിട്ട്‌ പാലങ്ങളുടെ പാലമായി ഒരു പാലമുണ്ട്‌. ബ്രിട്ടീഷുകാരന്റെ എഞ്ചിനീയറിംഗ്‌ മികവിന്‌ പ്രതൃക്ഷ ദൃഷ്ടാന്തമാണ്‌ തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയുടെ തെക്കേ അറ്റത്തുള്ള പാമ്പന്‍ പാലം. പാമ്പന്‍ പാലം (റെയില്‍) ഒരു നൂറ്റാണ്ടിന്റെ പ്രൗഢിയിലെത്തി. 2.3 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാമ്പന്‍ പാലമാണ്‌ ഇന്ത്യയിലെ ആദ്യത്തെ കടല്‍പാലം. ഇവിടം സന്ദര്‍ശിച്ച്‌, പാലത്തില്‍ വണ്ടി നിര്‍ത്തി, പുളിയില്ലാത്ത പച്ചമാങ്ങയില്‍ എരിവുള്ള മസാല ചേര്‍ത്തു തിന്നാസ്വദിച്ചുകൊണ്ട്‌ പാമ്പന്‍ പാലത്തിന്റെ നെടുങ്ങനെയുള്ള കിടപ്പു കണ്ട്‌ അമ്പോ വിളിക്കുന്നവര്‍ പക്ഷേ യഥാര്‍ത്ഥ പാമ്പന്‍ പാലം കാണാറുണ്ടോ എന്നു സംശയം. അവര്‍ നില്‍ക്കുന്ന, സിമന്റ്‌ കമ്പനിയുടെ പരസ്യത്തിലെ, വണ്ടിയോടിപ്പോകുന്ന റോഡായ പാലം അല്ല യഥാര്‍ത്ഥത്തില്‍ പാമ്പന്‍ പാലം. ആ പാലത്തില്‍നിന്ന്‌ താഴേക്കു നോക്കുമ്പോള്‍ കാണുന്ന പാലമുണ്ട്‌, അവനല്ലേ യഥാര്‍ത്ഥ പാമ്പന്‍, സാങ്കേതിക വിദ്യയുടെ ഇന്‍ഡ്യയിലെ വമ്പ്‌&#8230; <br/><br />
പാമ്പന്‍ പാലത്തിന്റെ ചരിത്രത്തിന്‌ ഇന്ത്യയിലെ ബ്രിട്ടിഷ്‌ ഭരണത്തിന്റെ സുവര്‍ണ കാലത്തോളം തന്നെ പഴക്കമുണ്ട്‌. പാക്‌ കടലിടുക്കിനു കുറുകെ പാലം നിര്‍മ്മിക്കാന്‍ ബ്രിട്ടിഷുകാര്‍ക്ക്‌ പ്രചോദനമായത്‌ ധനുഷ്കോടിയും ശ്രീലങ്കയുമായുള്ള സാമീപ്യമാണ്‌. രാമേശ്വരത്തിന്റെ ഏറ്റവും കിഴക്കു ഭാഗത്ത്‌ സമുദ്രത്തിലേക്കു നീണ്ടു കിടക്കുന്ന തുരുത്താണ്‌ ധനുഷ്കോടി. ഇവിടെ നിന്നു ശ്രീലങ്കയിലേക്കു കടലിലൂടെ 16 കിലോമീറ്റര്‍ ദൂരമേയുള്ളൂ. (സീതയെയും അപഹരിച്ചു കടന്ന രാവണനെ പിടിക്കാന്‍ ശ്രീരാമന്‍ ലങ്കയിലേക്കു പോയത്‌ ഇതുവഴിയാണെന്ന്‌ രാമായണം.) ചരക്കുകളും മറ്റും ദക്ഷിണേന്ത്യയിലെ പ്രധാന കേന്ദ്രങ്ങളില്‍ നിന്ന്‌ ധനുഷ്കോടിയിലെത്തിക്കാന്‍ ഏക തടസ്സം പാക്‌ കടലിടുക്കായിരുന്നു. 1914ല്‍ പാലം നിര്‍മ്മാണം പൂര്‍ത്തിയായി. കപ്പലുകള്‍ക്കു കടന്നു പോകേണ്ടിയിരുന്നതിനാല്‍ നടുഭാഗം കപ്പല്‍ച്ചാലിന്റെ വീതിയില്‍ ഇരു വശങ്ങളിലേക്കുമായി ഉയര്‍ത്തി മാറ്റാവുന്ന രീതിയിലാണ്‌ പാലം രൂപ കല്‍പന ചെയ്തത്‌. അന്നത്തെ സാങ്കേതിക വളര്‍ച്ച വെച്ചു നോക്കുമ്പോള്‍ അത്യാധുനികമായിരുന്നു ഈ ലിഫ്റ്റ്‌. ലണ്ടനില്‍ നിര്‍മ്മിച്ച്‌ ഭാഗങ്ങള്‍ ഇവിടെ കൊണ്ടുവന്നു കൂട്ടിച്ചേര്‍ക്കുകയായിരുന്നു.<br/><br />
പാമ്പന്‍ പാലം യാഥര്‍ഥ്യമായതോടെ ദക്ഷിണേന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന്‌ ശ്രീലങ്കയിലേക്കുള്ള പോക്കുവരവ്‌ ഏറെ എളുപ്പമായി. പാലം പണിയും മുമ്പ്‌ മണ്ഡപം വരെ സര്‍വീസ്‌ നടത്തിയിരുന്ന ട്രെയിന്‍ ധനുഷ്കോടി വരെയാക്കി. ധനുഷ്ക്കോടിയില്‍ നിന്ന്‌ ശ്രീലങ്കയിലെ തലൈ മാന്നാറിലേക്ക്‌ നിരവധി ചെറു കപ്പലുകള്‍ സര്‍വീസ്‌ നടത്തി. അവിടെ നിന്ന്‌ കൊളംബോയിലേക്ക്‌ വേറെ ട്രെയിന്‍. മൂന്നു ഭാഗവും കടലിനാല്‍ ചുറ്റപ്പെട്ട ധനുഷ്കോടിക്ക്‌ ഒരു ആധുനിക നഗരത്തിന്റെ എല്ലാ കെട്ടും മട്ടുമുണ്ടായിരുന്നു അന്ന്‌.<br/><br />
1964 ഡിസംബര്‍ 22നു രാത്രിയുണ്ടായ അതിശക്തമായ ചുഴലിക്കാറ്റ്‌ പാമ്പന്‍ ദ്വീപിനെ തകര്‍ത്തെറിഞ്ഞു. ധനുഷ്കോടിയിലേക്കു പോവുകയായിരുന്ന ഒരു ട്രെയിന്‍ ഒന്നാകെ കടലിലേക്ക്‌ ഒലിച്ചുപോയി. ആരും രക്ഷപ്പെട്ടില്ല. ധനുഷ്കോടി പട്ടണവും റോഡും തീവണ്ടി പാളവും എല്ലാം പൂര്‍ണ്ണമായി നശിച്ചു. പാമ്പന്‍ പാലത്തിനും കാര്യമായി കേടുപറ്റി. പാലത്തിന്റെ നടുവിലെ ലിഫ്റ്റ്‌ ചുഴലിയിലും തകര്‍ന്നില്ല. ഈ ഭാഗം നിലനിര്‍ത്തി പിന്നീട്‌ പുതുക്കി പണിതതാണ്‌ ഇപ്പോഴുള്ള പാലം. ദുരന്തത്തിനു ശേഷം ധനുഷ്കോടിയില്‍ ആളൊഴിഞ്ഞു. തകര്‍ന്ന കെട്ടിടങ്ങള്‍ മാത്രമാണ്‌ അവിടെയിപ്പോഴുള്ളത്‌. തീവണ്ടികള്‍ രാമേശ്വരം വരെയേ പോകൂ.<br />
കേടുസംഭവിച്ച പാലം ആറുമാസംകൊണ്ട്‌ അറ്റകുറ്റപണി നടത്താനായിരുന്നു റയില്‍വേ പദ്ധതി തയ്യാറാക്കിയത്‌. അതിന്റെ ചുമതല നല്‍കിയത്‌ ഇ. ശ്രീധരനായിരുന്നു. എന്നാല്‍ വെറും മൂന്നുമാസത്തിനകം ജോലി പുര്‍ത്തിയാക്കി സഞ്ചാരം പുനരാരംഭിച്ചപ്പോള്‍ പ്രശംസിക്കപ്പെട്ടത്‌ ശ്രീധരനായിരുന്നു. ഇ. ശ്രീധരന്‍ പിന്നീട്‌ &#8220;പാമ്പന്‍ ശ്രീധരന്‍&#8221; എന്നറിയപ്പെട്ടു. റയില്‍വേ പുരസ്ക്കാരവും നല്‍കി. (ശ്രീധരന്‍ പിന്നീട്‌ മല തുരന്നും പുഴകടന്നും കോംഗ്കണ്‍ തീരദേശത്തുകൂടി തീവണ്ടിയോടിച്ചപ്പോള്‍ പേരു കോംഗ്കണ്‍ ശ്രീധരനെന്നായി. അതും കടന്ന്‌ ദല്‍ഹിയില്‍ മെട്രോ ഓടിച്ചപ്പോള്‍ മെട്രോ ശ്രീധരനായതു മറ്റൊരു ചരിതം.)<br/><br />
രണ്ടര ദശകങ്ങള്‍ക്ക്‌ മുന്‍പ്‌ വരെ രാമേശ്വരത്തെ വന്‍കരയുമായി ബന്ധിപ്പിച്ചിരുന്നത്‌ 1914ല്‍ നിര്‍മിച്ച ഈ റെയില്‍ പാലം മാത്രമായിരുന്നു. വലിയ ബോട്ടോ കപ്പലോ വരുമ്പോള്‍ പൊക്കി മാറ്റാന്‍ കഴിയുന്ന മധ്യഭാഗം. മാസത്തില്‍ ഏതാണ്ട്‌ ഇരുപതോളം പ്രാവശ്യം ഉയര്‍ത്താറുണ്ടത്രേ. അമേരിക്കയിലെ മിയാമി കഴിഞ്ഞാല്‍ ലോകത്തിലെ തന്നെ ഏറ്റവും സങ്കീര്‍ണമായ സമുദ്രമേഖലയില്‍ റെയില്‍ പാലം എന്ന ബഹുമതിയും പാമ്പന്‍ പാലത്തിന്‌ മാത്രം അവകാശപ്പെട്ടതാണ.്‌ ഇതുകൊണ്ട്‌ തന്നെ കാറ്റിന്റെ വേഗം അറിഞ്ഞു മുന്നറിയിപ്പ്‌ നല്‍കാനുള്ള സംവിധാനവും ഇവിടെ ഉണ്ട്‌.<br/><br />
റെയില്‍ പാമ്പന്‍പാലത്തിലൂടെ മീറ്റര്‍ഗേജ്‌ വണ്ടികള്‍ മാത്രമാണ്‌ ഓടിക്കൊണ്ടിരുന്നത്‌. 10 കിലോമീറ്ററാണ്‌ പാലം കടന്നാല്‍ രാമേശ്വരത്തേക്കുള്ളത്‌. രാമേശ്വരത്തുനിന്നും 24 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലായിരുന്നു ധനുഷ്കോടിയിലേയ്ക്കുള്ള പാത. യുനസ്കോ പൈതൃക പദവി കല്‍പ്പിച്ചിരിക്കുന്ന പാമ്പന്‍പാലത്തിന്‌ ഇക്കഴിഞ്ഞ ജനുവരി 13ന്‌ നേവിയുടെ ബാര്‍ജിന്റെ ഇടിയേറ്റ്‌ തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്‌. അതിന്റെ ക്ഷീണം തീര്‍ക്കാനുള്ള ജോലിയും തുടരുകയാണ്‌.<br />
നൂറ്‌ തികയുന്ന റെയില്‍പാലത്തിന്‌ സമാന്തരമായി നിര്‍മിച്ച റോഡ്‌ പാലത്തിന്റെ രജതജൂബിലി വര്‍ഷംകൂടിയാണ്‌. 1988 ഒക്ടോബര്‍ 2നാണ്‌ &#8220;തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസമെന്ന്‌&#8221; സിമന്റ്‌ പരസ്യത്തില്‍ സ്ഥാനംപിടിച്ച പാമ്പന്‍ പാലം (റോഡ്‌) തുറന്നുകൊടുത്തത്‌. രജതജൂബിലിക്ക്‌ അണിയിച്ചൊരുക്കാന്‍ 18.57 കോടിയാണ്‌ ചെലവാക്കുന്നത്‌. അതിന്റെ പണികള്‍ ആരംഭിച്ചുകഴിഞ്ഞു.<br/><br />
പാമ്പന്‍ റെയില്‍, റോഡ്‌ പാലങ്ങളാണ്‌ രാമേശ്വരത്തെക്കുള്ള യാത്രം എളുപ്പവും സുഖകരവുമാക്കിയത്‌. പാമ്പന്‍ ദ്വീപിലെ രാമേശ്വരം ശ്രീരാമന്റെ സ്മരണകളാല്‍ സമ്പന്നമാണ്‌. രൂഢമൂലമായ ശ്രീരാമചരിത്രത്തിലെ സുപ്രധാന സ്ഥലമായ രാമേശ്വരത്തേക്ക്‌ ഒഴുകിയെത്തുന്ന ലക്ഷക്കണക്കിന്‌ വിശ്വാസികള്‍ക്ക്‌ ഒരു നൂറ്റാണ്ടിന്റെ മൂകസാക്ഷിയായ പാമ്പന്‍പാലം അതിന്റെ പഴമകൊണ്ടുതന്നെയാണ്‌ പുതുമ സൃഷ്ടിക്കുന്നത്‌. അക്ഷരാര്‍ത്ഥത്തില്‍ തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസമെന്ന വിശേഷണത്തിന്‌ അര്‍ഹത ഈ മുതുമുത്തശി പാലത്തിനാണെന്ന്‌ പറയാം.<br/><br />
<strong>കെ. കുഞ്ഞിക്കണ്ണന്‍</strong></p>
<div class="crp_related"><h3>കൂടുതല്‍ വാര്‍ത്തകള്‍ :</h3><ul><li><a href="http://www.janmabhumidaily.com/jnb/News/42094" rel="bookmark" class="crp_title">കോസി നദിക്ക്‌ കുറുകെ പാലമായി</a></li><li><a href="http://www.janmabhumidaily.com/jnb/News/48610" rel="bookmark" class="crp_title">പുണ്യ പ്രേത നഗരം</a></li><li><a href="http://www.janmabhumidaily.com/jnb/News/46410" rel="bookmark" class="crp_title">പാമ്പന്‍ മാധവന്‍ ചരമവാര്‍ഷികം; പുഷ്പാര്‍ച്ചന നടത്തി</a></li><li><a href="http://www.janmabhumidaily.com/jnb/News/36588" rel="bookmark" class="crp_title">ശ്രീധരന്‍ പടിയിറങ്ങി</a></li><li><a href="http://www.janmabhumidaily.com/jnb/News/3260" rel="bookmark" class="crp_title">ലോകത്തെ ഏറ്റവും നീളംകൂടിയ പാലം ചൈനയില്‍ തുറന്നുകൊടുത്തു</a></li><li><a href="http://www.janmabhumidaily.com/jnb/News/56897" rel="bookmark" class="crp_title">തോപ്പുംപടി ഹാര്‍ബര്‍ പാലം ബുധനാഴ്ച അടച്ചുപൂട്ടും</a></li><li><a href="http://www.janmabhumidaily.com/jnb/News/113512" rel="bookmark" class="crp_title">വെണ്ടുരുത്തി പാലം; മാറാതെ പിന്തുടരുന്ന ശനിദശ</a></li><li><a href="http://www.janmabhumidaily.com/jnb/News/45873" rel="bookmark" class="crp_title">പാമ്പന്‍ മാധവന്‍ അവാര്‍ഡ്‌ എം.ബി. സന്തോഷിന്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/68683" rel="bookmark" class="crp_title">മുല്ലപ്പിള്ളി പാലം ശിലാസ്ഥാപനത്തിലൊതുങ്ങി</a></li><li><a href="http://www.janmabhumidaily.com/jnb/News/13513" rel="bookmark" class="crp_title">വെണ്ടുരുത്തിപാലം അടുത്തമാസം ഗതാഗതത്തിന്‌ തുറന്നുകൊടുക്കും</a></li><li><a href="http://www.janmabhumidaily.com/jnb/News/24180" rel="bookmark" class="crp_title">ഗതാഗതക്കുരുക്കില്ലാതെ നോര്‍ത്ത്‌  മേല്‍പ്പാലം പൊളിച്ചുനീക്കുന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/97659" rel="bookmark" class="crp_title">മുംബൈയില്‍ പാലം തകര്‍ന്ന് മൂന്ന് മരണം</a></li><li><a href="http://www.janmabhumidaily.com/jnb/News/81572" rel="bookmark" class="crp_title">കഥ ശ്രീധരീയം</a></li><li><a href="http://www.janmabhumidaily.com/jnb/News/90273" rel="bookmark" class="crp_title">കൊഞ്ചിക്കടവ്‌ പാലത്തിനായി ജനകീയ പ്രക്ഷോഭം</a></li><li><a href="http://www.janmabhumidaily.com/jnb/News/16566" rel="bookmark" class="crp_title">കല്‍ക്കെട്ട്‌ തകര്‍ന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/66506" rel="bookmark" class="crp_title">മൂലമ്പിള്ളി &#8211; ചാത്തനാട്‌ നാലുവരിപ്പാതയിലെ പാലങ്ങള്‍ ഇ. ശ്രീധരനുമായി ജില്ലാ കളക്ടര്‍ ചര്‍ച്ച നടത്തി</a></li><li><a href="http://www.janmabhumidaily.com/jnb/News/21794" rel="bookmark" class="crp_title">ആയവനയിലെ പാലം നിര്‍മാണം അട്ടിമറിക്കപ്പെടുന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/93524" rel="bookmark" class="crp_title">നെട്ടൂര്‍ സമാന്തര പാലം:  ഭരണപക്ഷ നിലപാട്‌ ജനവഞ്ചനയെന്ന്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/102125" rel="bookmark" class="crp_title">പാലത്തിന്റെ പേരില്‍ എല്‍ഡിഎഫും സതീശന്‍ എംഎല്‍എയും നേര്‍ക്കുനേര്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/44113" rel="bookmark" class="crp_title">ശ്രീമൂലം പാലം സാമൂഹ്യവിരുദ്ധരുടെ  താവളമാകുന്നു</a></li></ul></div>]]></content:encoded>
			<wfw:commentRss>http://www.janmabhumidaily.com/jnb/News/115933/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>സഹസ്രചന്ദ്രദര്‍ശനം കഴിഞ്ഞ ജിഎം</title>
		<link>http://www.janmabhumidaily.com/jnb/News/115932</link>
		<comments>http://www.janmabhumidaily.com/jnb/News/115932#comments</comments>
		<pubDate>Sun, 26 May 2013 03:34:34 +0000</pubDate>
		<dc:creator>admin</dc:creator>
				<category><![CDATA[VAARADYAM]]></category>

		<guid isPermaLink="false">http://www.janmabhumidaily.com/jnb/?p=115932</guid>
		<description><![CDATA[ഇതെഴുതാനിരിക്കുന്നത്‌ തൊടുപുഴയിലെ വീട്ടിലാണെങ്കിലും ഇന്ന്‌ മനസ്സ്‌ മുഴുവന്‍ തൃശ്ശിവപേരൂരിലായിരുന്നു. അവിടുത്തെ ഏറ്റവും പഴയ സംഘപ്രവര്‍ത്തകനായ ജി.മഹാദേവന്‍ സഹസ്ര പൂര്‍ണചന്ദ്ര ദര്‍ശനഭാഗ്യം അനുഭവിക്കുന്ന ഇന്ന്‌ അവിടെയെത്തി ചടങ്ങുകളില്‍ സംബന്ധിക്കണമെന്നും ആദരിക്കണമെന്നും അതിയായ ആഗ്രഹമുണ്ടായിരുന്നു. തല്‍ക്കാലത്തെ ആരോഗ്യസ്ഥിതിയില്‍ അത്‌ സാധിക്കാതെ വന്നതിന്റെ ഇച്ഛാഭംഗവുമായിട്ടാണ്‌ ഈ വരികള്‍ കുറിക്കുന്നത്‌. തൃശ്ശിവപേരൂരിലെ പ്രബുദ്ധരായ പൗരാവലിയും കേരളമെങ്ങും നിന്നെത്തിയ മുതിര്‍ന്ന സംഘപ്രവര്‍ത്തകരും തങ്ങളുടെ സാന്നിദ്ധ്യം കൊണ്ട്‌ ചടങ്ങുകളെ ധന്യമാക്കുന്ന രംഗം ഞാന്‍ മനസ്സില്‍ കാണുകയാണ്‌. ജി.മഹാദേവന്‍ ജിഎം എന്നും ജി എന്നുമുള്ള ചുരുക്കപ്പേരിലാണ്‌ തൃശ്ശിവപേരൂരിലും [...]]]></description>
			<content:encoded><![CDATA[<p>ഇതെഴുതാനിരിക്കുന്നത്‌ തൊടുപുഴയിലെ വീട്ടിലാണെങ്കിലും ഇന്ന്‌ മനസ്സ്‌ മുഴുവന്‍ തൃശ്ശിവപേരൂരിലായിരുന്നു. അവിടുത്തെ ഏറ്റവും പഴയ സംഘപ്രവര്‍ത്തകനായ ജി.മഹാദേവന്‍ സഹസ്ര പൂര്‍ണചന്ദ്ര ദര്‍ശനഭാഗ്യം അനുഭവിക്കുന്ന ഇന്ന്‌ അവിടെയെത്തി ചടങ്ങുകളില്‍ സംബന്ധിക്കണമെന്നും ആദരിക്കണമെന്നും അതിയായ ആഗ്രഹമുണ്ടായിരുന്നു. തല്‍ക്കാലത്തെ ആരോഗ്യസ്ഥിതിയില്‍ അത്‌ സാധിക്കാതെ വന്നതിന്റെ ഇച്ഛാഭംഗവുമായിട്ടാണ്‌ ഈ വരികള്‍ കുറിക്കുന്നത്‌. തൃശ്ശിവപേരൂരിലെ പ്രബുദ്ധരായ പൗരാവലിയും കേരളമെങ്ങും നിന്നെത്തിയ മുതിര്‍ന്ന സംഘപ്രവര്‍ത്തകരും തങ്ങളുടെ സാന്നിദ്ധ്യം കൊണ്ട്‌ ചടങ്ങുകളെ ധന്യമാക്കുന്ന രംഗം ഞാന്‍ മനസ്സില്‍ കാണുകയാണ്‌.<br/><br />
ജി.മഹാദേവന്‍ ജിഎം എന്നും ജി എന്നുമുള്ള ചുരുക്കപ്പേരിലാണ്‌ തൃശ്ശിവപേരൂരിലും കേരളമെങ്ങുമുള്ള സംഘവൃത്തങ്ങളിലുമറിയപ്പെടുന്നത്‌. ധനലക്ഷ്മി ബാങ്കിന്റെ ജനറല്‍ മാനേജര്‍ ആയിരുന്ന കാലത്ത്‌ അദ്ദേഹത്തിന്റെ പേരിന്റേയും സ്ഥാനത്തിന്റേയും ചുരുക്കപ്പേരുകള്‍ ജിഎം എന്നായത്‌ കൗതുകകരമായിരുന്നു. അരനൂറ്റാണ്ടിലേറെക്കാലമായി അദ്ദേഹവുമായി അടുത്ത പരിചയം പുലര്‍ത്താന്‍ കഴിഞ്ഞത്‌ ഒരു വലിയ അനുഭവമാണ്‌. 1951 ല്‍ ഗുരുവായൂരില്‍ സംഘപ്രചാരകനായി എത്തിയപ്പോഴാണ്‌ അദ്ദേഹത്തെ പരിചയപ്പെടാന്‍ അവസരമുണ്ടായത്‌. അക്കാലത്ത്‌ പുതുതായി രൂപീകരിക്കപ്പെട്ട കേരള സംസ്ഥാനത്തിലെ തൃശ്ശൂര്‍ജില്ലയിലേക്ക്‌ ചേര്‍ക്കപ്പെട്ട പഴയ പൊന്നാനിത്താലൂക്കിന്റെ ഭാഗമായിരുന്ന ചാവക്കാട്‌ താലൂക്ക്‌ എന്ന്‌ ഇന്നറിയപ്പെടുന്ന പ്രദേശം. സംഘത്തില്‍ ഇന്നത്തെ രൂപത്തിലുള്ള ജില്ലാ സമ്പ്രദായം നിലവില്‍ വന്നിട്ടില്ല. എറണാകുളത്ത്‌ പ്രചാരകനായിരുന്ന പരമേശ്വര്‍ജി തന്നെ തൃശ്ശിവപേരൂരും ചാവക്കാട്‌ ഗുരുവായൂര്‍ ഭാഗങ്ങളും നോക്കിവന്നു.<br/><br />
പുതിയതായി പ്രചാരകനായി വന്ന എനിക്ക്‌ അവിടുത്തെ പഴയപ്രവര്‍ത്തകരെ പരിചയപ്പെടുവാനുള്ള അവസരം പരമേശ്വര്‍ജിയാണുണ്ടാക്കിയത്‌. ഒരിക്കല്‍ ഗുരുവായൂര്‍ക്ക്‌ പോകും വഴി തൃശ്ശിവപേരൂരിലിറങ്ങി ലക്ഷ്മി പ്രസാദ്‌ ബാങ്കില്‍ ജോലി ചെയ്യുന്ന മഹാദേവനെ പരിചയപ്പെടണമെന്ന പരമേശ്വര്‍ജിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ്‌ ആദ്യം അദ്ദേഹത്തെ കണ്ടത്‌. അടുത്തൊരു ദിവസം പൂങ്കുന്നത്തുവെച്ച്‌ നഗരത്തിലെ കാര്യകര്‍ത്താക്കളുടെ ബൈഠക്‌ ഏര്‍പ്പാട്‌ ചെയ്യുന്നുണ്ടെന്നും അവിടെ ഞാനും എത്തണമെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിന്റെ തിരക്കിട്ട ജോലികള്‍ക്കിടയില്‍ സന്തോഷപൂര്‍വം അദ്ദേഹം എന്നെ ഉപചരിച്ചുവിട്ടതാണ്‌ ആദ്യ അനുഭവം. പിന്നീട്‌ ഒരു ദിവസം പൂങ്കുന്നത്ത്‌ അശോക ഫാര്‍മസി എന്ന സ്ഥാപനത്തിന്റെ മുകള്‍നിലയിലെ മുറിയില്‍ നടന്ന ബൈഠകിലും പങ്കെടുത്തു.<br/> അവിടെവെച്ചാണ്‌ തൃശ്ശിവപേരൂരിലെ അക്കാലത്തെ പ്രധാന സ്വയംസേവകരെ പരിചയപ്പെട്ടത്‌. അവരില്‍ പലരും ഇന്നും സജീവമായി രംഗത്തുണ്ട്‌. അന്നുമിന്നും അവരില്‍ പ്രമുഖന്‍ ജിഎം തന്നെയാണ്‌ എന്നതാണ്‌ പ്രധാനം.<br/><br />
1943-44 കാലത്ത്‌ വിദ്യാര്‍ഥി വിസ്താരകനായി വന്ന്‌ പിന്നീട്‌ പ്രാന്തപ്രചാരകന്‍വരെയായ ദത്താജി ഡിഡോള്‍ക്കറും കേരളീയനായ ആദ്യത്തെ പ്രചാരകന്‍ എം.കുമാരനുമാണ്‌ തൃശ്ശിവപേരൂരില്‍ സംഘപ്രവര്‍ത്തനത്തിന്‌ വേരുപിടിപ്പിച്ചതെന്ന്‌ കേട്ടിട്ടുണ്ട്‌. അക്കാലം മുതല്‍ തന്നെ ജിഎം സംഘത്തിന്റെ ഐക്കണ്‍ (ബിംബം) ആയി തൃശ്ശിവപേരൂരില്‍ അറിയപ്പെടുന്നു. ആറരപതിറ്റാണ്ടുകാലം അനുസ്യൂതമായി അനന്യനിഷ്ഠയോടെ മുഴുവന്‍ സ്വയംസേവകരുടെയും ആദരപാത്രമായി പ്രവര്‍ത്തിക്കുക എന്ന സിദ്ധി അദ്ദേഹം നേടി.<br/><br />
ധനലക്ഷ്മി ബാങ്കില്‍ നിന്ന്‌ വിരമിച്ചശേഷം രണ്ടുമൂന്നുവര്‍ഷക്കാലം അദ്ദേഹം ജന്മഭൂമി പത്രത്തിന്റെ ജിഎം ആയി സേവനമനുഷ്ഠിച്ചു. ജന്മഭൂമിയുടെ ഭരണനിര്‍വഹണ കാര്യങ്ങള്‍ക്ക്‌ അടുക്കും ചിട്ടയുമുണ്ടായത്‌ അക്കാലത്തായിരുന്നു. ജീവനക്കാര്‍ക്ക്‌ വേതനത്തിന്‌ സ്കെയില്‍, പ്രമോഷന്‍, ഇഎസ്‌ഐ, പിഎഫ്‌ തുടങ്ങിയ കാര്യങ്ങള്‍ നടപ്പാക്കിയതും അദ്ദേഹമായിരുന്നു. അതിന്‍പ്രകാരം വേതനം ചിട്ടപ്പെടുത്തിയപ്പോള്‍ ഈ ലേഖകന്റെ വേതനത്തില്‍ കുറവ്‌ വന്നു. മുമ്പ്‌ ലഭിച്ചിരുന്നതിനേക്കാള്‍ കുറയരുത്‌ എന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍ ഒരു പ്രത്യേക അലവന്‍സ്‌ ഏര്‍പ്പെടുത്തുകയും ചെയ്തു. വ്യക്തിപരമായ പരിചയത്തിനും അടുപ്പത്തിനും അപ്പുറം നീതിനിഷ്ഠമായ തീരുമാനമെടുക്കുന്നതിനുള്ള മനോഭാവം അദ്ദേഹം കാണിക്കുകയായിരുന്നു. <br/><br />
ഗുരുവായൂര്‍ കാലത്തുതന്നെ പൂങ്കുന്നം ഗ്രാമത്തിലുള്ള ജിഎമ്മിന്റെ മഠത്തില്‍ പോകാന്‍ സാധിച്ചു. അക്കാലത്ത്‌ ഹരിയേട്ടനായിരുന്നു പാലക്കാട്‌ കേന്ദ്രമായി തൃശ്ശിവപേരൂരും ചാവക്കാടും നോക്കിയിരുന്നത്‌. ജിഎമ്മിന്റെ മഠത്തിനെതിര്‍വശത്ത്‌ താമസിച്ചിരുന്നതും ഒരു സ്വയംസേവകന്‍ തന്നെയായിരുന്നു. വിശ്വഹിന്ദു പരിഷത്തിന്റെ ദേശീയ ചുമതലകള്‍ വഹിച്ചിട്ടുള്ള പി.എസ്‌.കാശി വിശ്വനാഥനാണത്‌. കാശിയേട്ടനുമായി അന്നുമുതല്‍ അടുപ്പം തുടങ്ങി. വയനാട്ടിലെ മുട്ടില്‍ വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ തുടക്കകാലത്ത്‌ കാശിയേട്ടന്‍ അതിന്റെ ചുമതല വഹിച്ചിരുന്നപ്പോള്‍ അവിടെ പോയി ഒരു ദിവസം താമസിച്ചു.<br/><br />
ജന്മഭൂമിക്ക്‌ എന്‍സൈക്ലോപീഡിയാ ബ്രിട്ടാനിക്കയുടെ ഒരു സെറ്റ്‌ വാങ്ങാന്‍ ആഗ്രഹമുണ്ടായി. അതിന്റെ കടലാസുകള്‍ വരുത്തി ജിഎമ്മിനെ കാണിച്ചു. അമേരിക്കന്‍ ചെട്ടിമിടുക്കി (സെല്‍സ്മാന്‍ഷിപ്പി)ന്റെ സകല അടവുകളും പ്രയോഗിച്ചു തയ്യാറാക്കപ്പെട്ട ആ സാഹിത്യം ആരെയും ആകര്‍ഷിക്കാന്‍ പോന്നതായിരുന്നു. അന്നത്തെ വിലയ്ക്ക്‌ പതിനാലായിരം രൂപ അതിന്‌ ചെലവു വരും. അത്‌ വായിച്ച്‌ ജിഎം അത്രയും വലിയ ബാധ്യത ജന്മഭൂമി ഏറ്റെടുക്കണോ എന്ന്‌ ശങ്കിച്ചു. ഒടുവില്‍ വേണ്ടെന്ന്‌ വെച്ചു. അന്നത്‌ വാങ്ങിയിരുന്നെങ്കില്‍ വലിയ മുതല്‍ കൂട്ടായേനെ. ഇന്ന്‌ ബ്രിട്ടാനിക്കയുടെ ഏതുഭാഗവും ശീര്‍ഷകവും ഡൗണ്‍ലോഡ്‌ ചെയ്തെടുക്കാന്‍ പറ്റുമല്ലൊ.<br/><br />
ജിഎമ്മിന്റെ ജീവിതലാളിത്യം അനുകരിക്കത്തക്കതാണ്‌. ഇക്കാലത്തും അദ്ദേഹം നടക്കാന്‍ കഴിയുന്നത്ര ദൂരം നടന്നു തന്നയേ പോകൂ. സമാധിയായ രാമകൃഷ്ണമിഷന്‍ സന്ന്യാസി മൃഡാനന്ദ സ്വാമിജി ജന്മഭൂമിയില്‍ പ്രസിദ്ധീകരിച്ചുവന്ന ചെറുകുറിപ്പുകള്‍ സമാഹരിച്ചു പ്രസിദ്ധീകരിച്ച അവസരത്തില്‍ പൂങ്കുന്നത്തെ വിവേകാനന്ദ കേന്ദ്രത്തില്‍ ഒരു ചടങ്ങ്‌ ഏര്‍പ്പാട്‌ ചെയ്തിരുന്നു. ജന്മഭൂമി മാനേജര്‍ അപ്പു(എം.മോഹനന്‍)വുമൊരുമിച്ച്‌ ആ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ അതിന്റെ സംഘാടകരില്‍ ജിഎമ്മുമുണ്ടെന്ന്‌ കണ്ട്‌ അവിടുത്തെ ചില പഴയ സ്വയംസേവകരെ കണ്ട്‌ രാത്രി തന്റെ കൂടെ താമസിച്ച്‌ പിറ്റേന്ന്‌ പോയാല്‍ മതിയെന്ന ജിഎമ്മിന്റെ വാത്സല്യപൂര്‍ണമായ ക്ഷണം തള്ളിക്കളയാനായില്ല. സാംസ്ക്കാരികവും ധാര്‍മികവുമായ രംഗങ്ങളില്‍ താന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെപ്പറ്റി അദ്ദേഹം അന്ന്‌ വിവരിച്ചതു കേട്ടപ്പോള്‍ സദാ ആശയസമ്പുഷ്ടമാണ്‌ ചിന്തകള്‍ എന്നു മനസ്സിലായി.<br/><br />
മാനനീയ ഭാസ്കര്‍ റാവുജിയുടെ ശ്രദ്ധാഞ്ജലിക്കായി എളമക്കരയിലെ ഹാളില്‍ നടന്ന ചടങ്ങുകള്‍ക്കുശേഷം വൈകുന്നേരം തൃശ്ശിവപേരൂരില്‍ ചേരുന്ന പരിപാടിയില്‍ സംസാരിക്കാന്‍ അദ്ദേഹം എന്നെക്കൂട്ടിക്കൊണ്ടുപോയി. പാസഞ്ചര്‍ വണ്ടിയില്‍ യാത്ര ചെയ്യാന്‍ പ്രയാസമുണ്ടോ എന്നദ്ദേഹം അന്വേഷിച്ചു. അന്ന്‌ ബസില്‍ ഒരാള്‍ക്ക്‌ വേണ്ടിവന്ന യാത്രാക്കൂലി കൊണ്ട്‌ രണ്ടുപേര്‍ക്ക്‌ തീവണ്ടിയില്‍ പോകാന്‍ കഴിയുമായിരുന്നു. ചായയ്ക്കുള്ള പണം എന്നിട്ടും മിച്ചം വരും. അത്യാവശ്യമില്ലാത്തപ്പോള്‍ പാസഞ്ചര്‍ വണ്ടിയില്‍ യാത്രചെയ്യുക എന്ന ശീലം അദ്ദേഹം ഇന്നും നിലനിര്‍ത്തുന്നുണ്ടാവുമോ? ദീനദയാല്‍ജി നിര്‍ബാധം വായിക്കാനും എഴുതാനുമുള്ള സൗകര്യം പ്രമാണിച്ച്‌ പാസഞ്ചര്‍ വണ്ടിയിലാണ്‌ യാത്ര ചെയ്തിരുന്നതത്രെ. ദല്‍ഹിയില്‍നിന്ന്‌ മുംബൈയിലേക്കുള്ള അങ്ങനത്തെ ഒരു യാത്രക്കിടെ, &#8220;പിഎല്‍ 480 അമേരിക്കന്‍ ഗോതമ്പില്‍നിന്ന്‌ മോചനം&#8221; എന്ന പേരില്‍ ദീനദയാല്‍ജി എഴുതിയ പുസ്തകം ഭക്ഷ്യക്ഷാമം കൊടുമ്പിരിക്കൊണ്ട 1966 ലെ സുപ്രധാന മാര്‍ഗനിര്‍ദ്ദേശക ഗ്രന്ഥമായി പേരെടുത്തു.<br/><br />
ബീഹാറില്‍ 1960 കളിലുണ്ടായ ജലപ്രളയക്കാലത്ത്‌ അവിടെ മാസങ്ങളോളം ദുരിത നിവാരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരുന്ന സംഘപ്രവര്‍ത്തകരുമായി പരിചയപ്പെട്ട ജയപ്രകാശ്‌ നാരായണന്‍ അവര്‍ 25-30 വര്‍ഷമായി നിരന്തര പ്രവര്‍ത്തനം ചെയ്യുന്ന വിവരം അറിഞ്ഞ്‌ എന്താണീ നിസ്വാര്‍ത്ഥ പ്രവര്‍ത്തനത്തിന്റെ പ്രേരണ എന്നന്വേഷിച്ചു. കടുത്ത സംഘവിരോധിയായിരുന്ന അദ്ദേഹം സംഘത്തോടടുത്തത്‌ ആ സംഭവത്തിനുശേഷമായിരുന്നു. ജിഎമ്മിനെ ഇപ്രകാരം &#8216;ക്ഷീണിക്കാത്ത മനീഷ&#8217;യോടെ സാധനാപഥത്തില്‍ മുന്നേറാന്‍ പ്രേരിപ്പിക്കുന്ന ആ സംഘാദര്‍ശം തന്നെ നമ്മെയെല്ലാം നയിക്കട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കാന്‍ ഈയവസരം ഉപയോഗിക്കുകയാണ്‌. അത്തരം നിരവധി പേര്‍ ഇന്ന്‌ കേരളത്തില്‍ വഴികാട്ടികളായുണ്ട്‌ എന്നത്‌ നമുക്കെല്ലാം സന്തോഷം തരുന്നു.<br/><br />
<strong>പി. നാരായണന്‍</strong></p>
<div class="crp_related"><h3>കൂടുതല്‍ വാര്‍ത്തകള്‍ :</h3><ul><li><a href="http://www.janmabhumidaily.com/jnb/News/73558" rel="bookmark" class="crp_title">തികട്ടിവരുന്ന ഓര്‍മ്മകള്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/95305" rel="bookmark" class="crp_title">ഒരു അസുലഭമായ ഓര്‍മക്കുറിപ്പ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/52709" rel="bookmark" class="crp_title">പഴയ ഓര്‍മ്മ ഉണര്‍ത്തിയ ഫോണ്‍കോള്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/109333" rel="bookmark" class="crp_title">പഴയ സ്മരണകള്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/74772" rel="bookmark" class="crp_title">ഒഴിയാത്ത ഓര്‍മ്മകള്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/35025" rel="bookmark" class="crp_title">ചില ആകസ്മിക ചിന്തകള്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/8777" rel="bookmark" class="crp_title">ബോര്‍ണിയോ സ്വാമിയും ഠാക്കൂര്‍ജിയും</a></li><li><a href="http://www.janmabhumidaily.com/jnb/News/38589" rel="bookmark" class="crp_title">അരനൂറ്റാണ്ട്‌ വെളിച്ചം പരത്തിയ ഗുണവാന്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/60020" rel="bookmark" class="crp_title">ആവേശം തരുന്ന സ്മരണകള്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/68089" rel="bookmark" class="crp_title">അവിചാരിതമായ ഓര്‍മ്മപുതുക്കല്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/22159" rel="bookmark" class="crp_title">സംഘത്തോടൊപ്പം ജീവിച്ചവര്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/114693" rel="bookmark" class="crp_title">സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സ!</a></li><li><a href="http://www.janmabhumidaily.com/jnb/News/96700" rel="bookmark" class="crp_title">അപ്രതീക്ഷിതമായി ലഭിച്ച ഒരു ത്രില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/89227" rel="bookmark" class="crp_title">വി.എസ്‌.ഭാസ്കരപ്പണിക്കര്‍ സുഹൃത്തും കവിയും</a></li><li><a href="http://www.janmabhumidaily.com/jnb/News/101279" rel="bookmark" class="crp_title">ഒരു ഭൂതകാല യാത്ര</a></li><li><a href="http://www.janmabhumidaily.com/jnb/News/106537" rel="bookmark" class="crp_title">എല്ലാവര്‍ക്കും അമ്മ</a></li><li><a href="http://www.janmabhumidaily.com/jnb/News/65661" rel="bookmark" class="crp_title">മധുകര്‍ റാവു ലിമയേ</a></li><li><a href="http://www.janmabhumidaily.com/jnb/News/44917" rel="bookmark" class="crp_title">ഒരു സമാഗമം നല്‍കിയ ഓര്‍മകള്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/114696" rel="bookmark" class="crp_title">തൃശൂരിന്റെ ജിക്ക്‌ ശതാഭിഷേകം</a></li><li><a href="http://www.janmabhumidaily.com/jnb/News/108110" rel="bookmark" class="crp_title">ഭാവോജ്വലം ഭാസ്കരീയം</a></li></ul></div>]]></content:encoded>
			<wfw:commentRss>http://www.janmabhumidaily.com/jnb/News/115932/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>സ്നേഹഗോപുരങ്ങള്‍</title>
		<link>http://www.janmabhumidaily.com/jnb/News/115927</link>
		<comments>http://www.janmabhumidaily.com/jnb/News/115927#comments</comments>
		<pubDate>Sun, 26 May 2013 03:33:05 +0000</pubDate>
		<dc:creator>admin</dc:creator>
				<category><![CDATA[VAARADYAM]]></category>

		<guid isPermaLink="false">http://www.janmabhumidaily.com/jnb/?p=115927</guid>
		<description><![CDATA[കുരുത്തംകെട്ടവന്‍; നീ നന്നാവില്ല. ഗുണം പിടിക്കാത്തവന്‍; നിന്നെക്കൊണ്ട്‌ തോറ്റൂ. എവിടെയെങ്കിലും പോയി തുലയ്‌. ഇത്യാദി ശാപവാക്കുകള്‍ കേള്‍ക്കാത്തവര്‍ ചുരുക്കം. എളുപ്പത്തില്‍ പറയാവുന്ന ഈ വാക്കുകള്‍ക്കുള്ളില്‍ ഒളിഞ്ഞുകിടക്കുന്ന ഋണാത്മക ഊര്‍ജം (പേടിക്കേണ്ട, നെഗേറ്റെവ്‌ എനര്‍ജി എന്ന്‌ ആംഗലേയം) കേള്‍ക്കുന്നവന്റെ വ്യക്തിത്വത്തെ ചെറുതായി ബാധിക്കും. എന്നാലും അത്‌ തുടര്‍ന്നുകൊണ്ടേയിരിക്കും. ശപിക്കാന്‍ എളുപ്പവും അനുഗ്രഹിക്കാന്‍ ബുദ്ധിമുട്ടും എന്നൊരവസ്ഥ സമൂഹത്തില്‍ പടര്‍ന്നു പന്തലിച്ചു കിടക്കുന്നുണ്ട്‌. ഇതിനെക്കുറിച്ച്‌ കൂത്തുപറമ്പിലെ പാലാപ്പറമ്പില്‍ കിനാത്തി ലക്ഷ്മണന്‍ ഏറെ ചിന്തിച്ചു. പരിഹാരം കാണാനാവുമോ എന്നു നോക്കി. ഒടുവില്‍ അതുകണ്ടുപിടിച്ചു. [...]]]></description>
			<content:encoded><![CDATA[<p><a href="http://www.janmabhumidaily.com/jnb/wp-content/uploads/2013/05/26-5-13.jpg"><img src="http://www.janmabhumidaily.com/jnb/wp-content/uploads/2013/05/26-5-13.jpg" alt="" title="26-5-13" width="320" height="273" class="alignleft size-full wp-image-115930" /></a>കുരുത്തംകെട്ടവന്‍; നീ നന്നാവില്ല. ഗുണം പിടിക്കാത്തവന്‍; നിന്നെക്കൊണ്ട്‌ തോറ്റൂ. എവിടെയെങ്കിലും പോയി തുലയ്‌. ഇത്യാദി ശാപവാക്കുകള്‍ കേള്‍ക്കാത്തവര്‍ ചുരുക്കം. എളുപ്പത്തില്‍ പറയാവുന്ന ഈ വാക്കുകള്‍ക്കുള്ളില്‍ ഒളിഞ്ഞുകിടക്കുന്ന ഋണാത്മക ഊര്‍ജം (പേടിക്കേണ്ട, നെഗേറ്റെവ്‌ എനര്‍ജി എന്ന്‌ ആംഗലേയം) കേള്‍ക്കുന്നവന്റെ വ്യക്തിത്വത്തെ ചെറുതായി ബാധിക്കും. എന്നാലും അത്‌ തുടര്‍ന്നുകൊണ്ടേയിരിക്കും. ശപിക്കാന്‍ എളുപ്പവും അനുഗ്രഹിക്കാന്‍ ബുദ്ധിമുട്ടും എന്നൊരവസ്ഥ സമൂഹത്തില്‍ പടര്‍ന്നു പന്തലിച്ചു കിടക്കുന്നുണ്ട്‌. ഇതിനെക്കുറിച്ച്‌ കൂത്തുപറമ്പിലെ പാലാപ്പറമ്പില്‍ കിനാത്തി ലക്ഷ്മണന്‍ ഏറെ ചിന്തിച്ചു. പരിഹാരം കാണാനാവുമോ എന്നു നോക്കി. ഒടുവില്‍ അതുകണ്ടുപിടിച്ചു.<br/><br />
അതിനെക്കുറിച്ച്‌ അറിയണമെങ്കില്‍ കുഴപ്പക്കാരെ നേരെയാക്കിക്കൊടുക്കപ്പെടും എന്ന ഫീച്ചര്‍ വായിച്ചാല്‍ മതി. മലയാളമനോരമയുടെ ഞായറാഴ്ചയി (മെയ്‌ 19)ല്‍ അതങ്ങനെ ഹരിത സമൃദ്ധിയായി ഒഴുകിപ്പരന്നുകിടക്കുന്നു. എണ്‍പത്തിമൂന്നുകാരനായ ലക്ഷ്മണനെ ഒരുവിധപ്പെട്ടവരൊക്കെ ദൈവതുല്യനായി കാണുന്നു. കാരണം, സ്വന്തം മക്കള്‍ ഒരിക്കലും നന്നാവില്ലെന്ന്‌ കരുതി ശപിച്ച്‌ പെരുവഴിയിലേക്കിറക്കിയതാണവര്‍. അത്തരക്കാര്‍ സ്നേഹസമ്പന്നനായ ഒരു മനുഷ്യന്റെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നു. എന്തിനാണ്‌ കിനാത്തി ലക്ഷ്മണന്‍ നാട്ടുകാരുടെ മക്കളെ സ്നേഹം കൊടുത്തും കാരുണ്യം പുതപ്പിച്ചും പൊന്നുപോലെ വളര്‍ത്തിയത്‌. അതിനെക്കുറിച്ച്‌ ചോദിക്കരുത്‌. മൊട്ടുസൂചികൊടുത്താല്‍ പോലും പൊന്‍പണം പ്രതിഫലത്തിനായി കഠാര കാണിക്കുന്ന സമൂഹത്തില്‍ കിനാത്തി ലക്ഷ്മണന്‍ പുറമേക്കാരനാണ്‌; ദൈവത്തിന്റെ പ്രതിപുരുഷനാണ്‌. ദൈവത്തിന്റെ പണി ഭൂമിയില്‍ ഏറ്റെടുത്ത്‌ ചെയ്യുന്നയാള്‍!<br/><br />
ഇതിനകം 23 കുട്ടികളെ സ്വന്തം ചെലവില്‍ കിനാത്തി ലക്ഷ്ണന്‍ പഠിപ്പിച്ച്‌ സ്വയം പര്യാപ്തരാക്കി. അവരെയൊക്കെയും രക്ഷിതാക്കള്‍ പുലഭ്യം പറഞ്ഞും ശപിച്ച്‌ കരിച്ചും പുറന്തള്ളിയവരായിരുന്നു. ഇനി ടി. അജീഷ്‌ എഴുതിയ ഫീച്ചറിലേക്ക്‌: 19 ആണ്‍കുട്ടികളെയും നാലു പെണ്‍കുട്ടികളെയും സ്വന്തം വീട്ടില്‍ നിര്‍ത്തി പഠിപ്പിച്ചാണ്‌ കണ്ണൂര്‍ കൂത്തുപറമ്പ്‌ പാലാപ്പറമ്പില്‍ കിനാത്തി ലക്ഷ്ണന്‍ എന്ന ബിസിനസ്സുകാരന്‍ ഉന്നത സ്ഥാനങ്ങളിലെത്തിച്ചത്‌. സാമ്പത്തിക പ്രയാസം കാരണം പഠിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും വീട്ടുകാരും നാട്ടുകാരും ശല്യമായി കരുതിയവര്‍ക്കുമായി ലക്ഷ്മണന്‍ വീടിന്റെ വാതില്‍ മലര്‍ക്കെ തുറന്നിട്ടു. ഈ 23 പേരില്‍ എല്ലാ മതക്കാരുമുണ്ട്‌. ശ്രീധരനും ജോസഫും അഷറഫുമുണ്ട്‌. അതില്‍ ലണ്ടനില്‍ ഉദ്യോഗസ്ഥ ജീവിതം നയിക്കുന്ന ആളുണ്ട്‌, അബുദാബിയില്‍ വക്കീല്‍ ജോലി ചെയ്യുന്ന ആളുണ്ട്‌; ബാംഗ്ലൂരിലെ വലിയ ബിസിനസ്സുകാരനുണ്ട്‌! സ്നേഹം കൊണ്ട്‌ വിശ്വം മുഴുവന്‍ കൊട്ടാരം പണിയാന്‍ സാധിക്കുന്നവര്‍ ഭൂമിയില്‍ എത്രയോ പേരുണ്ട്‌. പക്ഷേ, അവരെ ഉള്‍ക്കൊള്ളാന്‍ പോലും കഴിയാത്തത്ര കുടുസ്സുമുറി മാനസികാവസ്ഥയുള്ളവരോട്‌ അവസാനമായി ഇതു കൂടി: ജീവിതം ഇത്രയധികം സന്തോഷം നിറഞ്ഞതാകുമെന്ന്‌ ലക്ഷ്മണന്‍ വിചാരിച്ചിരുന്നില്ല. ഈ മക്കളെയൊക്കെ വളര്‍ത്താന്‍ അനുഭവിച്ച പ്രയാസങ്ങള്‍ ഇപ്പോള്‍ സന്തോഷമായി ചെയ്തു കൊണ്ടിരിക്കുന്നു. ആ സന്തോഷം കാണാന്‍ കിനാത്തി ഫാമില്‍ ആര്‍ക്കും ചെല്ലാം. സ്നേഹത്തിന്റെ ആ പച്ചത്തുരുത്തിനെക്കുറിച്ച്‌ വായിക്കുമ്പോള്‍ പോലും മനസ്സുനിറഞ്ഞു പോവുന്നില്ലേ? കത്തിമുനയുടെ രാഷ്ട്രീയ സംസ്കാരമാണ്‌ കണ്ണൂരിനുള്ളതെന്ന ചിലരുടെ ആരോപണം എത്ര അര്‍ത്ഥശൂന്യമാണ്‌. കിനാത്തി ലക്ഷ്മണന്മാരുടെ സംഘങ്ങള്‍ നമുക്കു ചുറ്റും ആനന്ദ നൃത്തമാടട്ടെ.<br/><br />
കിനാത്തി ലക്ഷ്മണനില്‍ നിന്ന്‌ വിശ്വസ്നേഹത്തിന്റെ വിരാട്‌ രൂപമായ അമ്മയിലേക്ക്‌: ഭൗതിക സമ്പത്തുകള്‍ക്ക്‌ തരാന്‍ കഴിയുന്ന സുഖസൗഭാഗ്യങ്ങള്‍ ഒരു ത്രാസിന്റെ ഒരു തട്ടിലും ത്യാഗത്തില്‍നിന്നും നിഷ്കാമ സേവനത്തില്‍നിന്നും കിട്ടുന്ന സംതൃപ്തി മറ്റേത്തട്ടിലും വെച്ചാല്‍ തീര്‍ച്ചയായും രണ്ടാമത്തെ തട്ടു തന്നെ എപ്പോഴും താണിരിക്കും. പണത്തിന്റെ പരിമിതിയും പ്രയോജനവും നമ്മള്‍ ഒരുപോലെ മനസ്സിലാക്കേണ്ടതാണ്‌. ധനം അഗ്നി പോലെയാണ്‌. സൃഷ്ടിക്കും സംഹാരത്തിനും അതിനെ ഉപയോഗിക്കാം. ഏതു വേണമെന്ന്‌ നമ്മുടെ കൈയിലാണിരിക്കുന്നത്‌. (മാതൃഭൂമി, മെയ്‌ 19) പണത്തിന്റെ പരിമിതിയെക്കുറിച്ചുള്ള അമ്മയുടെ കാഴ്ചപ്പാടിന്റെ അകംപൊരുള്‍ അറിഞ്ഞവനാണ്‌ കിനാത്തി ലക്ഷ്മണന്‍ എന്നു തോന്നുന്നില്ലേ? നമ്മുടെ ശ്രീശാന്തുള്‍പ്പെടെയുള്ളവരുടെ ധനാര്‍ത്തിയും അതിന്റെ പിന്നാമ്പുറക്കഥകളും ഇവിടെ ചേര്‍ത്തു വായിക്കുക. ധനത്തിന്റെ സംഹാരശേഷി നമുക്ക്‌ അനുഭവിച്ചറിയാം. പണത്തിന്റെ പരിമിതി അറിഞ്ഞുകഴിഞ്ഞാല്‍ പിന്നെ പരക്കം പായലുണ്ടാവില്ല.<br/><br />
ഗുജറാത്തിനെ ഒരു കാരണവശാലും മാതൃകയാക്കണ്ട എന്നാണ്‌ നമ്മുടെ അതിവേഗ ബഹുദൂരക്കാരന്‍ മുഖ്യമന്ത്രി പറഞ്ഞത്‌. ഗാന്ധിയന്‍ ദര്‍ശനത്തിന്റെ മൊത്തക്കച്ചവടം ഏറ്റെടുത്തിട്ടുള്ള സര്‍വമാന ഖദറുകാരും ചെങ്കുപ്പായക്കാരും പച്ചക്കുപ്പായക്കാരും ഇതുതന്നെ പറയുന്നു. എന്നാല്‍ ഗാന്ധിയന്‍ കാഴ്ചപ്പാടിന്റെ ഉള്‍ത്തുടിപ്പ്‌ എന്നും ജനഹൃദയങ്ങളിലെത്തിക്കാന്‍ ത്യാഗമനുഷ്ഠിക്കുന്ന ഒരു പറ്റം പേരുടെ ശ്രമഫലമായി പുറത്തിറങ്ങുന്ന ഒരു മാസിക അങ്ങനെയല്ല. യഥാര്‍ത്ഥ ഗാന്ധിസം എവിടെയാണ്‌ വജ്രശോഭയോടെ നില്‍ക്കുന്നതെന്നും എന്തുകൊണ്ടാണതെന്നും അവര്‍ വ്യക്തമാക്കുന്നു പത്രാധിപക്കുറിപ്പിലൂടെ. കൊച്ചിയില്‍ നിന്ന്‌ പുറത്തിറങ്ങുന്ന പൂര്‍ണോദയ ഗാന്ധിദര്‍ശന്‍ മാസികയുടെ മെയ്‌ ലക്കം പത്രാധിപക്കുറിപ്പിന്റെ തലക്കെട്ട്‌ ഇങ്ങനെ: ഗുജറാത്ത്‌ മാതൃകയാണ്‌. ഇനി അതിലെ പ്രസക്തമായ ഭാഗത്തേക്ക്‌: കേരളത്തിന്‌ സ്വീകരിക്കാവുന്ന മഹത്തായ ഒരു മാതൃക ഗുജറാത്തിനുണ്ട്‌. ഗുജറാത്തില്‍ നിലനില്‍ക്കുന്ന മദ്യനിരോധനത്തിന്റേതാണ്‌ ആ മാതൃക. സ്വാതന്ത്ര്യത്തിനുശേഷം ഭാരതത്തിലേര്‍പ്പെടുത്തിയ മദ്യനിരോധനം ഇന്നുവരെ ഉപേക്ഷിക്കാത്ത ഏക സംസ്ഥാനം ഗുജറാത്താണ്‌. ഇന്ത്യയില്‍ മദ്യത്തിന്റെ ഉപയോഗം ഏറ്റവും കുറവുള്ള (0.13%) സംസ്ഥാനം ഗുജറാത്തും ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്ന്‌ കേരളവുമാണ്‌. കുടുംബജീവിതത്തിലും സാമൂഹികജീവിതത്തിലും നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷം, തൊഴില്‍രംഗത്തെ കാര്യക്ഷമത, സാംസ്കാരിക രംഗത്തെ തനിമ, ആരോഗ്യരംഗത്തെ സ്വാസ്ഥ്യം, സാധാരണക്കാരന്റെ വരുമാനത്തിലൊതുങ്ങുന്ന കുടുംബ ബജറ്റ്‌ എന്നിവ ഗുജറാത്തില്‍ മാത്രം കാണാന്‍ കഴിയുന്ന പ്രത്യേകതകളാണ്‌. പല വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ലക്ഷക്കണക്കിന്‌ ചെറുപ്പക്കാര്‍ തൊഴില്‍ തേടി കേരളത്തിലെത്തുമ്പോള്‍ അക്കൂട്ടത്തില്‍ ഒരു ഗുജറാത്തിയെ പോലും കാണാത്തതിന്റെ കാരണവും മറ്റൊന്നല്ല. മദ്യമില്ലാത്തതുകൊണ്ട്‌ പോലീസ്‌, ആശുപത്രി, കോടതി, ജയില്‍ എന്നീ സംവിധാനങ്ങള്‍ക്ക്‌ കേരളത്തേക്കാള്‍ വളരെക്കുറച്ച്‌ പണമേ ഗുജറാത്ത്‌ സര്‍ക്കാറിന്‌ ചെലവഴിക്കേണ്ടി വരുന്നുള്ളൂ&#8230;. ഗുജറാത്തിന്‌ പല രംഗത്തും നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന്‌ സ്ഥിതി വിവരക്കണക്കുകള്‍ വിളിച്ചുപറയുന്നുണ്ടെങ്കില്‍ ആ നേട്ടത്തിന്റെ അടിസ്ഥാന കാരണം ഗുജറാത്ത്‌ മദ്യമുക്തമാണ്‌ എന്നതു തന്നെയാണ്‌. &#8216;മദ്യത്തില്‍ നിന്നുള്ള വരുമാനം പാപത്തിന്റെ കൂലിയാണ്‌&#8217; എന്ന ഗാന്ധിജിയുടെ വാക്കുകള്‍ അദ്ദേഹത്തിന്റെ ജന്മനാടായ ഗുജറാത്തെങ്കിലും മറന്നിട്ടില്ലെന്ന്‌ ആശ്വസിക്കാം. അതിവേഗം ബഹുദൂരത്തേക്കു പോവുമ്പോള്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അത്രയെളുപ്പം കഴിയില്ലെന്ന്‌ ഉമ്മന്‍ചാണ്ടിയോട്‌ ആര്‍ക്കെങ്കിലും പറഞ്ഞുകൊടുക്കാം. ഇല്ലെങ്കില്‍ പോകുന്ന പോക്കില്‍ ഇമ്മാതിരി കല്‍മഷമില്ലാത്ത പ്രസിദ്ധീകരണങ്ങള്‍ വായിക്കാം. നരേന്ദ്രമോദിയുടെ ചോരയ്ക്ക്‌ ദാഹിച്ചിരിക്കുന്നവര്‍ക്കും ഇതു ബാധകമാണെന്നുകൂടി പറഞ്ഞുകൊള്ളട്ടെ.<br/><br />
<strong>തൊട്ടുകൂട്ടാന്‍</strong><br />
മണികിലുക്കിപ്പറന്നു, നിശ്ശബ്ദരായ്‌<br />
സകലസാക്ഷ്യം വഹിച്ച രാപ്പക്ഷികള്‍.<br />
ഇലകളില്‍ വീണ ചന്ദ്രബിന്ദുക്കള്‍തന്‍<br />
നനവുതോരുന്നൊരൊച്ചയും മാഞ്ഞുപോയ്‌.<br />
അരികിലസ്തമിക്കാത്തൊരാമിന്നലും<br />
ഇരുളിലേക്കു പിന്‍വാങ്ങിയില്ലാതെയായ്‌.<br />
വിജയലക്ഷ്മി<br />
കവിത: സീതാദര്‍ശനം<br />
മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ (മെയ്‌ 26 ജൂണ്‍ 1)<br/><br />
<strong>കെ. മോഹന്‍ദാസ്‌</strong></p>
<div class="crp_related"><h3>കൂടുതല്‍ വാര്‍ത്തകള്‍ :</h3><ul><li><a href="http://www.janmabhumidaily.com/jnb/News/27994" rel="bookmark" class="crp_title">ഒന്നാം സ്ഥാനം തിരിച്ചുപിടിക്കണം: ലക്ഷ്മണന്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/59320" rel="bookmark" class="crp_title">ഹനുമാന്‍ജ്യോതിഷം</a></li><li><a href="http://www.janmabhumidaily.com/jnb/News/5813" rel="bookmark" class="crp_title">പുത്രേഷണ ഒഴിവാക്കുക</a></li><li><a href="http://www.janmabhumidaily.com/jnb/News/97625" rel="bookmark" class="crp_title">ഗാന്ധിജിയില്‍ നിന്ന്‌ വിവേകാനന്ദനിലേക്ക്‌; യുവമനസ്സ്‌ കീഴടക്കി നരേന്ദ്രമോദി</a></li><li><a href="http://www.janmabhumidaily.com/jnb/News/114691" rel="bookmark" class="crp_title">മാര്‍ജാരമാര്‍ഗം തുറന്നേ കിടപ്പൂ&#8230;</a></li><li><a href="http://www.janmabhumidaily.com/jnb/News/96698" rel="bookmark" class="crp_title">ചോരക്കറയില്‍ തുടിക്കുന്നത്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/92054" rel="bookmark" class="crp_title">ലോകത്തിന്റെ കേന്ദ്രബിന്ദുവാകുക</a></li><li><a href="http://www.janmabhumidaily.com/jnb/News/100629" rel="bookmark" class="crp_title">മറ്റുള്ളവരില്‍നിന്നും പഠിക്കാനുണ്ട്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/87989" rel="bookmark" class="crp_title">മനസിന്റെ വൈകൃതം</a></li><li><a href="http://www.janmabhumidaily.com/jnb/News/91400" rel="bookmark" class="crp_title">കേരളവും ഗുജറാത്ത്‌ വികസനമാതൃക പിന്തുടരുന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/59478" rel="bookmark" class="crp_title">ഹനുമാന്‍ ജ്യോതിഷം</a></li><li><a href="http://www.janmabhumidaily.com/jnb/News/33810" rel="bookmark" class="crp_title">വിശ്വാസവും അനുഭവവും</a></li><li><a href="http://www.janmabhumidaily.com/jnb/News/92375" rel="bookmark" class="crp_title">വൈബ്രന്റ്‌ ഗുജറാത്ത്‌ ഉച്ചകോടി ഇന്ന്‌ തുടങ്ങും</a></li><li><a href="http://www.janmabhumidaily.com/jnb/News/101865" rel="bookmark" class="crp_title">നാമെല്ലാം ഒരു ശൃംഖലയിലെ കണ്ണികളാണ്</a></li><li><a href="http://www.janmabhumidaily.com/jnb/News/75083" rel="bookmark" class="crp_title">ആദരവും മൂല്യങ്ങളും വളര്‍ത്തണം: അമ്മ</a></li><li><a href="http://www.janmabhumidaily.com/jnb/News/107270" rel="bookmark" class="crp_title">സാക്ഷാല്‍ക്കാരമാണ്‌ മതം</a></li><li><a href="http://www.janmabhumidaily.com/jnb/News/110308" rel="bookmark" class="crp_title">ഭീകരവാദത്തിന്‌ പ്രതിവിധി ഗുരുദേവദര്‍ശനം: മോദി</a></li><li><a href="http://www.janmabhumidaily.com/jnb/News/112937" rel="bookmark" class="crp_title">താന്‍പാതി ദൈവംപാതി</a></li><li><a href="http://www.janmabhumidaily.com/jnb/News/113321" rel="bookmark" class="crp_title">അടിത്തട്ട് നിശ്ചലം</a></li><li><a href="http://www.janmabhumidaily.com/jnb/News/70235" rel="bookmark" class="crp_title">ജന്മത്തിന്റെ മഹിമ</a></li></ul></div>]]></content:encoded>
			<wfw:commentRss>http://www.janmabhumidaily.com/jnb/News/115927/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>വാസു നടക്കുന്നു കാലത്തെ പിന്നിലാക്കി</title>
		<link>http://www.janmabhumidaily.com/jnb/News/115921</link>
		<comments>http://www.janmabhumidaily.com/jnb/News/115921#comments</comments>
		<pubDate>Sun, 26 May 2013 03:31:21 +0000</pubDate>
		<dc:creator>admin</dc:creator>
				<category><![CDATA[VAARADYAM]]></category>

		<guid isPermaLink="false">http://www.janmabhumidaily.com/jnb/?p=115921</guid>
		<description><![CDATA[ഇതു ഭാസ്കരന്‍, ജീവിതത്തില്‍ ഒരിക്കല്‍ പോലും മനസ്സറിഞ്ഞ്‌ ബസ്സില്‍ യാത്ര ചെയ്യാത്ത ഒരാള്‍. ഭാസ്കരന്‍ അനന്തമായ കാലത്തിന്റെ തെരുവിലൂടെ നടപ്പു തുടങ്ങിയിട്ട്‌ 58 ആണ്ടു കഴിഞ്ഞു. കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ പഞ്ചായത്തിലെ പൊലുപ്പില്‍ ഗ്രാമവാസിയാണ്‌ ആലാണ്ടി ഭാസ്കരന്‍ എന്ന വാസുവേട്ടന്‍. കുട്ടികളും മുതിര്‍ന്നവരും വാസു എന്ന മാത്രമേ വിളിക്കാറുള്ളൂ. അതില്‍ അയാള്‍ക്ക്‌ പരിഭവമോ എതിര്‍പ്പോ ഒട്ടും ഇല്ല. വാസുവേട്ടന്റെ എല്ലാ ദിവസവും ആരംഭിക്കുന്നത്‌ നടത്തത്തിലൂടെയാണ്‌. മാട്ടൂല്‍ റോഡിലെ വീട്ടില്‍ നിന്നും കാലത്ത്‌ നടന്ന്‌ ഒരു കിലോമീറ്റര്‍ അകലത്തിലുള്ള [...]]]></description>
			<content:encoded><![CDATA[<p><a href="http://www.janmabhumidaily.com/jnb/wp-content/uploads/2013/05/vasu.jpg"><img src="http://www.janmabhumidaily.com/jnb/wp-content/uploads/2013/05/vasu.jpg" alt="" title="vasu" width="320" height="461" class="alignleft size-full wp-image-115924" /></a>ഇതു ഭാസ്കരന്‍, ജീവിതത്തില്‍ ഒരിക്കല്‍ പോലും മനസ്സറിഞ്ഞ്‌ ബസ്സില്‍ യാത്ര ചെയ്യാത്ത ഒരാള്‍. ഭാസ്കരന്‍ അനന്തമായ കാലത്തിന്റെ തെരുവിലൂടെ നടപ്പു തുടങ്ങിയിട്ട്‌ 58 ആണ്ടു കഴിഞ്ഞു.<br/><br />
കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ പഞ്ചായത്തിലെ പൊലുപ്പില്‍ ഗ്രാമവാസിയാണ്‌ ആലാണ്ടി ഭാസ്കരന്‍ എന്ന വാസുവേട്ടന്‍. കുട്ടികളും മുതിര്‍ന്നവരും വാസു എന്ന മാത്രമേ വിളിക്കാറുള്ളൂ. അതില്‍ അയാള്‍ക്ക്‌ പരിഭവമോ എതിര്‍പ്പോ ഒട്ടും ഇല്ല.<br/><br />
വാസുവേട്ടന്റെ എല്ലാ ദിവസവും ആരംഭിക്കുന്നത്‌ നടത്തത്തിലൂടെയാണ്‌. മാട്ടൂല്‍ റോഡിലെ വീട്ടില്‍ നിന്നും കാലത്ത്‌ നടന്ന്‌ ഒരു കിലോമീറ്റര്‍ അകലത്തിലുള്ള ചായക്കടയിലെത്തും. അവിടെ നിന്നും ചായ കുടിക്കും. പിന്നീട്‌ ആവശ്യക്കാര്‍ക്ക്‌ ഈര്‍ച്ചപ്പൊടി എത്തിച്ചുകൊടുക്കലാണ്‌ ജോലി.<br/><br />
വീട്ടിനടുത്ത്‌ ഈര്‍ച്ചമില്ലുകളുണ്ട്‌. അവിടെ നിന്നും ഈര്‍ച്ചപ്പൊടി ശേഖരിച്ച്‌ എളുപ്പത്തില്‍ നല്‍കാമെങ്കിലും വാസുവേട്ടന്‍ അങ്ങനെ ചെയ്യില്ല. കിലോമീറ്ററുകള്‍ നടന്ന്‌ ദൂരെയുള്ള മില്ലില്‍ നിന്നും പൊടിശേഖരിച്ച്‌ ആവശ്യക്കാര്‍ക്ക്‌ നല്‍കും. <br/><br />
ശരീരമറിയാതെ പണിയെടുത്ത കാശ്‌ വേണ്ടാത്തതുകൊണ്ടാണ്‌ അങ്ങനെ ചെയ്യുന്നത്‌. വെറും തുച്ഛമായ വേതനമാണ്‌ വാസു പറ്റുന്നത്‌. നടത്തക്കൂലി മാത്രം. അതുകൊണ്ടു തന്നെ ഇയാള്‍ നാട്ടുകാര്‍ക്ക്‌ ഏറെ പ്രിയപ്പെട്ടവനായി.<br/><br />
പ്രായം ഏറെ ആയെങ്കിലും വാസുവിന്‌ ഇന്നും ചെറുപ്പം വിട്ടുമാറിയിട്ടില്ല. മുടിയിഴകളില്‍ കാലം കുമ്മായം പൂശിയിട്ടില്ല. വാസുവിന്റെ ഈ ചെറുപ്പത്തിന്‌ പ്രധാനകാരണം കിലോമീറ്ററുകള്‍ താണ്ടി നിത്യവുമുള്ള നടത്തം തന്നെ. ദിവസം എത്ര കിലോമീറ്റര്‍ താണ്ടുമെന്ന്‌ അദ്ദേഹത്തിന്‌ തന്നെ തിട്ടമില്ല.<br />
ബസ്സുകള്‍ പത്തു നാല്‍പ്പതെണ്ണം മാട്ടൂല്‍ റോഡിലൂടെ സര്‍വീസ്‌ നടത്തുന്നുണ്ടെങ്കിലും ഒരിക്കല്‍ പോലും അതില്‍ യാത്ര ചെയ്യാന്‍ ശ്രമിച്ചിട്ടില്ല, ആഗ്രഹിച്ചിട്ടുമില്ല. വാസുവിന്റെ സ്വകാര്യതയിലേക്ക്‌ ആരും ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ല. &#8216;വാസൂ.. നീയെന്താ ബസ്സ്‌ കേറാത്തെ?&#8217; എന്ന്‌ ഇതുവരെ ആരും ചോദിച്ചിട്ടില്ല. ആരും ചോദിക്കണമെന്ന്‌ വാസു ആഗ്രഹിച്ചിട്ടുമില്ല. അയാളും ഇതേവരെ അതേക്കുറിച്ച്‌ ആലോചിച്ചിട്ടില്ല.<br/><br />
നാട്ടുകാരുടെ വാസുവേട്ടന്‍ മാട്ടൂല്‍ വിട്ട്‌ ഇതുവരെ എങ്ങും പോയിട്ടില്ല. പലരും പല സ്ഥലങ്ങളിലേക്കും ജോലിക്കായും വിനോദപരിപാടികള്‍ക്കായും നിര്‍ബന്ധിച്ചതാണ്‌. ഒരിക്കല്‍ വാസുവിനെ തന്റെ യൗവ്വനകാലത്ത്‌ ഒരാള്‍ മുംബൈയിലേക്ക്‌ ക്ഷണിച്ചിരുന്നു. എന്നാല്‍ വാസു അതിന്‌ തയ്യാറായില്ല. അന്നു മുംബൈയിലേക്ക്‌ പോയിരുന്നു എങ്കില്‍ ഒരുപക്ഷെ വാസുവിന്റെ ജീവിതം തന്നെ മാറിമറിഞ്ഞേനെ.<br/><br />
ആദ്യകാലത്ത്‌ വാസുവിനെ മുംബൈയിലേക്ക്‌ ക്ഷണിച്ചവരും അവര്‍ കൂട്ടിക്കൊണ്ടുപോയി ധനാഢ്യരായവരും ഈ പ്രദേശത്ത്‌ ഏറെയുണ്ട്‌.<br />
നാട്ടിലെ മിക്ക കല്യാണത്തിനും വാസുവിന്‌ ക്ഷണമുണ്ടാകും. ഇല്ലെങ്കിലും കല്യാണത്തിന്‌ പങ്കെടുത്തിരിക്കണം എന്നത്‌ നാട്ടുകാരുടെ നിര്‍ബന്ധമാണ്‌. വാസുവേട്ടനെ നാട്ടുകാര്‍ക്കെല്ലാം അത്രയേറെ ഇഷ്ടമാണെന്നതു തന്നെ കാരണം. <br/><br />
വാസുവിന്റെ യാത്രാവിരോധം മനസ്സിലാക്കിയ ഒരു പരിചയക്കാരനും സുഹൃത്തും ഒരിക്കല്‍ അകലെയുള്ള ഒരു വിവാഹത്തിന്‌ കൂട്ടുപോകാന്‍ വാസുവിനെ ക്ഷണിച്ചു. ദൂരെയാണെന്ന കാര്യം പറഞ്ഞതുമില്ല. റോഡിലെത്തിയപ്പോഴാണ്‌ ബസ്സ്‌ വരുന്നത്‌ കണ്ടത്‌. സുഹൃത്ത്‌ ബലമായി പിടിച്ച്‌ ബസ്സില്‍ കയറ്റി. പെട്ടെന്നുള്ള അക്രമണം മൂലം എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്ന വാസു ബസ്സിനുള്ളില്‍ ശ്വാസം മുട്ടി. സുഹൃത്തില്‍ നിന്നും മോചിതനായപ്പോള്‍ അടുത്തുള്ള സ്റ്റോപ്പിലിറങ്ങി ഏഴുകിലോമീറ്ററോളം നടന്ന്‌ വീട്ടിലെത്തി. അതാണ്‌ വാസുവിന്റെ ബസ്സില്‍ കയറിപ്പോയതിന്റെ ഒരേയൊരോര്‍മ്മ.<br/><br />
വാസു ചെയ്യുന്നത്‌ ജോലിയല്ല. പരോപകാരമാണ്‌. റേഷന്‍ കടയില്‍, വൈദ്യുതി ബില്ലടക്കാന്‍, പൊടിവാരാന്‍, കടയില്‍ നിന്നും സാധനങ്ങള്‍ എത്തിക്കാന്‍-എല്ലാത്തിനും നാട്ടുകാര്‍ക്ക്‌ വാസു വേണം. നോക്കുകൂലിയും അട്ടിമറിക്കൂലിയും വാങ്ങുന്ന ഇക്കാലത്ത്‌ ആള്‍ക്കാര്‍ കൊടുക്കുന്ന കാശ്‌ എത്രയെന്ന്‌ എണ്ണിനോക്കുക പോലും ചെയ്യാതെ പോക്കറ്റിലിടും. അതാണ്‌ വാസു.<br/><br />
കല്യാണം കഴിക്കാന്‍ വാസുവിന്‌ ഏറെ ആഗ്രഹമുണ്ട്‌. പക്ഷെ, ആരും ഇതുവരെ ആത്മാര്‍ത്ഥമായി ഇക്കാര്യം അദ്ദേഹത്തോട്‌ സംസാരിച്ചിട്ടില്ല. എല്ലാവരും പറഞ്ഞു കളിയാക്കും. വാസുവേട്ടന്‍ പലരെയും പ്രണയിച്ചിട്ടുണ്ട്‌, മനസ്സുകൊണ്ട്‌, പക്ഷെ അതെല്ലാം തികച്ചും ഏകപക്ഷീയമായിരുന്നു.<br/><br />
ഒരിക്കല്‍ ഒരു ഡോക്ടറെ പ്രണയിച്ച കഥ നാട്ടില്‍ പാട്ടായിരുന്നു. സംഭവം പക്ഷേ ഡോക്ടര്‍ അറിഞ്ഞില്ല. നാട്ടുകാരും പരിചയക്കാരും വാസുവിനെ ഇക്കാര്യം പറഞ്ഞ്‌ കളിയാക്കിയിരുന്നു. പക്ഷെ വാസുവിന്‌ ആരോടും ഒട്ടും പരിഭവമുണ്ടായില്ല. ഒടുവില്‍ ഡോക്ടര്‍ സ്ഥലം മാറി പോയപ്പോള്‍ വാസു കരഞ്ഞുവത്രെ. വാസുവിന്റെ മാതാപിതാക്കള്‍ മരിച്ചിട്ട്‌ വര്‍ഷങ്ങള്‍ കഴിഞ്ഞു. പിന്നീട്‌ കുറെക്കാലം ഒറ്റയാനായി കഴിഞ്ഞു. ഒടുവിലാണ്‌ വാസുവിന്‌ രക്തബന്ധങ്ങളുടെ വില മനസ്സിലായത്‌. ഒരിക്കല്‍ വയറിളക്കം പിടിപെട്ടപ്പോള്‍ തുണക്കായി ആരുമുണ്ടായില്ല. സ്വന്തം സഹോദരിമാരുടെ മക്കളല്ലാതെ. അങ്ങനെ കിടപ്പ്‌ പെങ്ങളുടെ വീട്ടിലായി. <br/><br />
ബസ്സില്‍ മാത്രമല്ല, ഇക്കാലം വരെ ഓട്ടോയിലോ മറ്റു വാഹനങ്ങളിലോ കയറിയിട്ടില്ലെന്നാണ്‌ വാസുവേട്ടന്‍ പറയുന്നത്‌. വാഹനങ്ങളില്‍ കയറാതിരിക്കാന്‍ പ്രത്യേക കാരണമൊന്നും വാസുവിന്‌ പറയാനില്ല. അതങ്ങനെയായെന്ന്‌ മാത്രം. വാസുവിന്‌ വയസ്സെത്രയായെന്ന്‌ ചോദിച്ചാല്‍ ഒന്നു ചിരിക്കുക മാത്രം ചെയ്യും. വാസുവിന്റെ കളിക്കൂട്ടുകാരായിരുന്ന പൊലുപ്പിലെ വി.വി.രാജന്‍ മേസ്തിരിയും ടി.വി.ബാലനും പറയുന്നത്‌ 58 കഴിഞ്ഞിരിക്കുമെന്നാണ്‌. പക്ഷെ, വാസുവേട്ടന്‍ ഇതു സമ്മതിച്ചു തരുമെന്ന്‌ തോന്നുന്നില്ല. <br/><br />
ഇനി ബസ്സില്‍ കയറിയിട്ടില്ലെന്ന്‌ കരുതി വാസു വെറുമൊരു മണ്ടൂസാണെന്ന്‌ തെറ്റിദ്ധരിക്കരുത്‌. കാലത്ത്‌ സമീപത്തുള്ള വായനശാലയില്‍ നിന്നും കിട്ടുന്ന പത്രങ്ങളെല്ലാം അരിച്ചുപെറുക്കി വായിക്കും. ചില വാര്‍ത്തകള്‍ വായിക്കുമ്പോള്‍ ചുണ്ടില്‍ ഒരു ചെറുപുഞ്ചിരി വിടരുന്നതു കാണാം. അതു ചിലപ്പോള്‍ സമൂഹവ്യവസ്ഥിതികളോടുള്ള പരിഹാസമാകാം, അല്ലെങ്കില്‍ വാര്‍ത്തകളിലെ നര്‍മ്മം ആസ്വദിക്കുകയാകാം. ആരോടും പ്രതിഷേധവും പരിഭവവും ഇല്ലാത്ത വാസുവേട്ടന്‌ ഇങ്ങനെ ചിരിക്കാനല്ലാതെ മേറ്റ്ന്തു ചെയ്യാനാകും. <br/><br />
ജീവിതത്തില്‍ ഇദ്ദേഹത്തിന്‌ ഇതുവരെ കാര്യമായ അസുഖങ്ങളൊന്നും ബാധിച്ചിട്ടില്ല. ഒരു പനി, അല്ലെങ്കില്‍ ഒരു കഫക്കെട്ട്‌, അത്‌ മാറാനുള്ള ചില്ലറ പൊടിക്കൈകളൊക്കെ മൂപ്പര്‍ക്ക്‌ വശമുണ്ട്‌. <br/><br />
കിട്ടിയതൊക്കെ വാരിവലിച്ചു തിന്നുന്ന ഏര്‍പ്പാടൊന്നുമില്ല വാസുവിന്‌. കൃത്യസമയത്ത്‌ രണ്ടുപിടി വറ്റ്‌. കാലത്തും വൈകുന്നേരവും ഒരു ചായയും ചെറുകടിയും.<br />
വാസുവിന്റെ അച്ഛന്‍ കല്ലുചെത്തുതൊഴിലാളിയായിരുന്നു. കുറച്ചുകാലം അച്ഛന്റെ കൂടെ കല്ല്‌ ചെത്തുപഠിക്കാന്‍ പോയിരുന്നുവെങ്കിലും ആ പണിയൊന്നും വാസുവിന്‌ വഴങ്ങിയില്ല. അതുകൊണ്ട്‌ കിട്ടുന്ന ജോലിയിലും കൂലിയിലും വാസു സംതൃപ്തനാണ്‌. അങ്ങിനെയെല്ലാമുള്ള വാസു അന്യജീവനുതകി സ്വജീവിതം ധന്യമാക്കുന്നു. കേവലമനുഷ്യനായി തന്റെ ജീവിതയാത്ര തുടരുന്നു. കാലത്തിന്റെയും ലോകത്തിന്റെയും മാറ്റങ്ങളറിയാതെയാണ്‌ വാസുവിന്റെ ഏകാന്തയാത്ര.<br/><br />
<strong>സി.വി.കൃഷ്ണന്‍ </strong></p>
<div class="crp_related"><h3>കൂടുതല്‍ വാര്‍ത്തകള്‍ :</h3><ul><li><a href="http://www.janmabhumidaily.com/jnb/News/24411" rel="bookmark" class="crp_title">ഗ്രോ വാസുവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/60962" rel="bookmark" class="crp_title">നാല്‍പ്പാടി വാസു വധത്തെ ന്യായീകരിച്ച് സുധാകരന്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/88677" rel="bookmark" class="crp_title">നാല്പാടി വാസു കേസില്‍ തിരുവഞ്ചൂര്‍ നയം വ്യക്തമാക്കണം &#8211; കെ.സുധാകരന്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/99190" rel="bookmark" class="crp_title">ക്ഷേത്രങ്ങളെ സാംസ്കാരിക കേന്ദ്രങ്ങളാക്കി ഉയര്‍ത്തും: പ്രസിഡന്റ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/88560" rel="bookmark" class="crp_title">ആഭ്യന്തര മന്ത്രിക്കെതിരെ പ്രതിഷേധം: പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/23807" rel="bookmark" class="crp_title">സൗമ്യ വധക്കേസ്‌ പുതിയ വഴിത്തിരിവില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/24097" rel="bookmark" class="crp_title">സൌമ്യയുടെ പോസ്റ്റുമോര്‍ട്ടം വിവാദം: അന്വേഷണത്തിന് ഉന്നതതല സമിതി</a></li><li><a href="http://www.janmabhumidaily.com/jnb/News/109345" rel="bookmark" class="crp_title">പ്രകൃതി നിയമം</a></li><li><a href="http://www.janmabhumidaily.com/jnb/News/93138" rel="bookmark" class="crp_title">മകരജ്യോതി ദര്‍ശിച്ച്‌  ഭക്തസഹസ്രങ്ങള്‍ സായൂജ്യംനേടി</a></li><li><a href="http://www.janmabhumidaily.com/jnb/News/87525" rel="bookmark" class="crp_title">നെടുങ്കണ്ടത്ത് വൃദ്ധ ദമ്പതികള്‍ മരിച്ച നിലയില്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/27436" rel="bookmark" class="crp_title">ഡോ. ഉന്മേഷിനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം</a></li><li><a href="http://www.janmabhumidaily.com/jnb/News/59009" rel="bookmark" class="crp_title">ടി.കെ രജീഷിന്‌ പാര്‍ട്ടിയുമായി ബന്ധമില്ലെന്ന്‌ ഇ.പി. ജയരാജന്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/43940" rel="bookmark" class="crp_title">ഇടഞ്ഞോടിയ ആന വൃദ്ധനെ അടിച്ചുകൊന്നു</a></li><li><a href="http://www.janmabhumidaily.com/jnb/News/99022" rel="bookmark" class="crp_title">ശാസ്താംകോട്ടയില്‍ സ്വര്‍ണധ്വജപ്രതിഷ്ഠ ഇന്ന്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/86510" rel="bookmark" class="crp_title">വൈക്കത്ത്‌ വന്‍ഭക്തജനത്തിരക്ക്‌; അഷ്ടമി ദര്‍ശനം നാളെ</a></li><li><a href="http://www.janmabhumidaily.com/jnb/News/84323" rel="bookmark" class="crp_title">പാനൂറ്‍ ഉപജില്ലാ സ്കൂള്‍ കലോത്സവം ൨൬ന്‌ ആരംഭിക്കും</a></li><li><a href="http://www.janmabhumidaily.com/jnb/News/90991" rel="bookmark" class="crp_title">ലക്ഷ്യബോധം നഷ്ടമായത്‌ ദുരന്തങ്ങള്‍ക്ക്‌ കാരണം: പ്രൊഫ. എം.കെ. സാനു</a></li><li><a href="http://www.janmabhumidaily.com/jnb/News/72213" rel="bookmark" class="crp_title">കര്‍മ്മത്തെ ആനന്ദകരമാക്കിമാറ്റൂ</a></li><li><a href="http://www.janmabhumidaily.com/jnb/News/95948" rel="bookmark" class="crp_title">എന്‍എസ്‌എസിന്‌ മറുപടി നല്‍കേണ്ടത്‌ പാര്‍ട്ടി നേതൃത്വം: തിരുവഞ്ചൂര്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/104241" rel="bookmark" class="crp_title">ബസ്‌ കൊക്കയിലേയ്ക്ക്‌ മറിഞ്ഞ്‌ 8 മരണം</a></li></ul></div>]]></content:encoded>
			<wfw:commentRss>http://www.janmabhumidaily.com/jnb/News/115921/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title>റെഡ്ഡില്‍ ഡ്യൂപ്പില്ലാതെ മൈഥിലി</title>
		<link>http://www.janmabhumidaily.com/jnb/News/115899</link>
		<comments>http://www.janmabhumidaily.com/jnb/News/115899#comments</comments>
		<pubDate>Sun, 26 May 2013 03:30:33 +0000</pubDate>
		<dc:creator>admin</dc:creator>
				<category><![CDATA[CINEMA NEWS]]></category>

		<guid isPermaLink="false">http://www.janmabhumidaily.com/jnb/?p=115899</guid>
		<description><![CDATA[കൊച്ചി: എറണാകുളത്തെ പനമ്പിള്ളി നഗറില്‍ കഴിഞ്ഞ ദിവസം ഒരപകടം കണ്ട്‌ ഓടിക്കൂടിയ നാട്ടുകാര്‍ ഞെട്ടി. ബസ്സില്‍ തട്ടി പിന്നീട്‌ ഒരു ഇന്നോവയിലും തുടര്‍ന്ന്‌ ടെമ്പോട്രാവലറിലും ഇടിച്ച്‌ നീല ജീന്‍സും വെള്ളടോപ്പും ധരിച്ച ഒരു പെണ്‍ക്കുട്ടി റോഡിലേക്ക്‌ തെറിച്ച്‌ വിഴുന്നതാണ്‌ ഓടിക്കൂടിയവര്‍ കണ്ടത്‌. തെറിച്ച്‌ വീണ പെണ്‍കുട്ടി കൂളായി എഴുന്നേറ്റപ്പോള്‍ അത്‌ മലയാളിയുടെ സ്വന്തം നടി മൈഥിലി. ഉച്ചത്തില്‍ കട്ട്‌ എന്ന ശബ്ദം പിന്നെ കരഘോഷവും. അപ്പോഴാണ്‌ ജനങ്ങള്‍ക്ക്‌ മനസ്സിലാകുന്നത്‌ വസുദേവ സനല്‍ സംവിധാനം ചെയ്യുന്ന റെഡ്‌ (റെയര്‍ [...]]]></description>
			<content:encoded><![CDATA[<p><a href="http://www.janmabhumidaily.com/jnb/wp-content/uploads/2013/05/maidili.jpg"><img src="http://www.janmabhumidaily.com/jnb/wp-content/uploads/2013/05/maidili.jpg" alt="" title="maidili" width="320" height="235" class="alignleft size-full wp-image-115922" /></a>കൊച്ചി: എറണാകുളത്തെ പനമ്പിള്ളി നഗറില്‍ കഴിഞ്ഞ ദിവസം ഒരപകടം കണ്ട്‌ ഓടിക്കൂടിയ നാട്ടുകാര്‍ ഞെട്ടി. ബസ്സില്‍ തട്ടി പിന്നീട്‌ ഒരു ഇന്നോവയിലും തുടര്‍ന്ന്‌ ടെമ്പോട്രാവലറിലും ഇടിച്ച്‌ നീല ജീന്‍സും വെള്ളടോപ്പും ധരിച്ച ഒരു പെണ്‍ക്കുട്ടി റോഡിലേക്ക്‌ തെറിച്ച്‌ വിഴുന്നതാണ്‌ ഓടിക്കൂടിയവര്‍ കണ്ടത്‌. തെറിച്ച്‌ വീണ പെണ്‍കുട്ടി കൂളായി എഴുന്നേറ്റപ്പോള്‍ അത്‌ മലയാളിയുടെ സ്വന്തം നടി മൈഥിലി. ഉച്ചത്തില്‍ കട്ട്‌ എന്ന ശബ്ദം പിന്നെ കരഘോഷവും. അപ്പോഴാണ്‌ ജനങ്ങള്‍ക്ക്‌ മനസ്സിലാകുന്നത്‌ വസുദേവ സനല്‍ സംവിധാനം ചെയ്യുന്ന റെഡ്‌ (റെയര്‍ ഇമോഷണല്‍ ഡേ) എന്ന ചിത്രത്തിലെ ഒരു സാഹസിക രംഗം ഡ്യൂപ്പില്ലാതെ മൈഥിലി അഭിനയിച്ചതാണെന്ന്‌. ചിത്രത്തില്‍ ഈ രംഗത്തിനുള്ള പ്രധാന്യം സംവിധായകനില്‍നിന്ന്‌ മനസ്സിലാക്കിയ മൈഥിലി സ്വയം ഡ്യൂപ്പില്ലാതെ അഭിനയിക്കാന്‍ തയ്യാറാവുകയായിരുന്നു.<br/><br />
ഈ സാഹസിക രംഗം ചിത്രീകരിക്കുന്നതിന്‌ ഇന്ത്യയിലെ തന്നെ പ്രമുഖ ഫൈറ്റ്‌ മാസ്റ്ററായ രാജശേഖറാണ്‌ കൊച്ചിയിലെത്തിയിരുന്നത്‌. സാഹസികത മുറ്റിനില്‍ക്കുന്ന രംഗത്തിന്റെ അവതരണത്തിന്‌ പൂര്‍ണത ലഭിക്കുന്നതിന്‌ മലയാളത്തിലാദ്യമായി ഫാന്റം ഗോള്‍ഡ്‌ എന്ന അത്യാധുനിക ക്യാമറയും ഉപയോഗിച്ചു. ഒരേസമയം ടുകെ റസല്യൂഷനില്‍ ആയിരത്തോളം ഫ്രെയിമുകള്‍ ലഭിക്കുമെന്നതാണ്‌ ഈ അതിവേഗ ക്യാമറയുടെ പ്രത്യേകത. ക്രിക്കറ്റ്‌ കളിയും മറ്റും ചിത്രീകരിക്കുന്നതിനാണ്‌ ഇത്‌ സാധാരണ ഉപയോഗിക്കാറ്‌. സ്ലോമോഷന്‍ രംഗങ്ങളിലെ വ്യക്തതയാണ്‌ മലയാളത്തിലേക്കാദ്യമായി എത്തിയ ഈ അതിഥിയുടെ മറ്റൊരു സവിശേഷത.<br/><br />
ഒരു നഗരത്തില്‍ സംഭവിച്ച നാല്‌ വ്യത്യസ്ത വാര്‍ത്തകളുടെ ചുവട്‌ പിടിച്ചാണ്‌ ചിത്രം പുരോഗമിക്കുന്നത്‌. ചിത്രത്തിന്റെ പരസ്യ വാചകത്തില്‍ പറയുന്നത്‌ പോലെ സമൂഹത്തിന്‌ വേണ്ടി ഒരു വക്കീലും, മകള്‍ക്ക്‌ വേണ്ടി ഒരു അച്ഛനും, ഭാര്യക്ക്‌ വേണ്ടി ഒരു ഭര്‍ത്താവും നടത്തുന്ന വ്യത്യസ്ത യാത്രകളാണ്‌ ചിത്രം. നവാഗതരായ അരുണ്‍ ഗോപിനാഥ്‌, അനീഷ്‌ ഫ്രാന്‍സിസ്‌, പ്രവീണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്‌ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്‌. ഗുഡ്‌ കമ്പനി ആന്റ്‌ എയ്ഞ്ചല്‍ വര്‍ഗീസിന്റെ ബാനറില്‍ അജിമേടയില്‍, ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവര്‍ ചേര്‍ന്ന്‌ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അസിഫ്‌ അലി, ശ്രീനിവാസന്‍, ലാല്‍, നന്ദു, മണിക്കുട്ടന്‍, പ്രശാന്ത്‌, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, നോബി, മൈഥിലി, ലെന, വിഷ്ണു പ്രിയ, ലക്ഷ്മി പ്രിയ തുടങ്ങിയ ഒരു താരനിരതന്നെ അണിനിരക്കുന്നുണ്ട്‌. മുഴുനീള സസ്പെന്‍സ്‌ ത്രില്ലര്‍ ചിത്രമായ റെഡിന്റെ ഛായാഗ്രഹണം അരുണ്‍ ജെയിംസാണ്‌. അനു എലിസബത്തിന്റെ വരികള്‍ക്ക്‌ ഗോപിസുന്ദറാണ്‌ ഇണം നല്‍കുന്നത്‌. കലാസംവിധാനം ബാവ. ചിത്രത്തിന്റെ ചിത്രകരണം കേരളത്തിലും ദുബായിലും നടക്കും.</p>
<div class="crp_related"><h3>കൂടുതല്‍ വാര്‍ത്തകള്‍ :</h3><ul><li><a href="http://www.janmabhumidaily.com/jnb/News/113577" rel="bookmark" class="crp_title">&#8216;റെഡ് &#8216;ചിത്രികരണം ആരംഭിച്ചു</a></li><li><a href="http://www.janmabhumidaily.com/jnb/News/81009" rel="bookmark" class="crp_title">നത്തോലി ഒരു ചെറിയ മീനല്ല</a></li><li><a href="http://www.janmabhumidaily.com/jnb/News/26075" rel="bookmark" class="crp_title">&#8216;ഈ അടുത്തകാലത്ത്‌&#8217; ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി</a></li><li><a href="http://www.janmabhumidaily.com/jnb/News/35015" rel="bookmark" class="crp_title">ഈ അടുത്തകാലത്ത്‌ ഉടന്‍ പ്രദര്‍ശനത്തിനെത്തും</a></li><li><a href="http://www.janmabhumidaily.com/jnb/News/5868" rel="bookmark" class="crp_title">സോള്‍ട്ട്‌ ആന്റ്‌ പെപ്പര്‍&#8217;</a></li><li><a href="http://www.janmabhumidaily.com/jnb/News/42412" rel="bookmark" class="crp_title">ആസിഫിനെത്തേടി കൂടുതല്‍ സിനിമകള്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/104819" rel="bookmark" class="crp_title">കുട്ടീം കോലും ജനം സ്വീകരിച്ചാല്‍ സംവിധാനം തുടരും</a></li><li><a href="http://www.janmabhumidaily.com/jnb/News/22141" rel="bookmark" class="crp_title">ബോളിവുഡ്‌ ചിത്രമായ &#8216;അയ്യ&#8217;യില്‍ പൃഥ്വിരാജ്‌ നായകന്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/23275" rel="bookmark" class="crp_title">&#8216;സ്പാനിഷ്‌ മസാല&#8217; ക്രിസ്മസിന്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/91640" rel="bookmark" class="crp_title">രഞ്ജിത്തിന്റെ പുലിയങ്കത്തില്‍ ദിലീപ്‌ നായകന്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/100571" rel="bookmark" class="crp_title">ജോമോന്റെ കഡാവര്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/72102" rel="bookmark" class="crp_title">ജവാന്‍ ഓഫ്‌ വെള്ളിമല</a></li><li><a href="http://www.janmabhumidaily.com/jnb/News/108098" rel="bookmark" class="crp_title">ലേഡീസ്‌ ആന്റ്‌ ജന്റില്‍മാന്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/1962" rel="bookmark" class="crp_title">&#8216;കൊട്ടാരത്തില്‍ കുട്ടിഭൂതം&#8217;</a></li><li><a href="http://www.janmabhumidaily.com/jnb/News/30556" rel="bookmark" class="crp_title">സീതാദേവിയായി നയന്‍താര</a></li><li><a href="http://www.janmabhumidaily.com/jnb/News/108097" rel="bookmark" class="crp_title">ഇമ്മാനുവല്‍</a></li><li><a href="http://www.janmabhumidaily.com/jnb/News/96679" rel="bookmark" class="crp_title">സലിം അഹമ്മദിന്റെ &#8216;കുഞ്ഞനന്തന്റെ കട&#8217;</a></li><li><a href="http://www.janmabhumidaily.com/jnb/News/85769" rel="bookmark" class="crp_title">ത്രി ഡോട്ട്സ്‌</a></li><li><a href="http://www.janmabhumidaily.com/jnb/News/84444" rel="bookmark" class="crp_title">തിലകന്‍ വീണ്ടും</a></li><li><a href="http://www.janmabhumidaily.com/jnb/News/81022" rel="bookmark" class="crp_title">ലിജിന്‍ ജോസിന്റെ മങ്കീസ്‌</a></li></ul></div>]]></content:encoded>
			<wfw:commentRss>http://www.janmabhumidaily.com/jnb/News/115899/feed</wfw:commentRss>
		<slash:comments>0</slash:comments>
		</item>
	</channel>
</rss>
