ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ്-ചെല്‍സി ക്ലാസ്സിക്ക് പോരാട്ടം സമനിലയില്‍. എഫ് എ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നടന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചെല്‍സി മത്സരമാണ് സമനിലയില്‍ കലാശിച്ചത്. ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ 11 മിനിറ്റിനിടെ നേടിയ രണ്ട് ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ ആദ്യ പകുതിയില്‍ മുന്നിട്ടുനിന്നെങ്കിലും രണ്ടാംപകുതിയില്‍ ഉജ്ജ്വലമായി തിരിച്ചടിച്ച ചെല്‍സി സമനില പിടിച്ചുവാങ്ങി. യുണൈറ്റഡിനുവേണ്ടി അഞ്ചാം മിനിറ്റില്‍ ജാവിയര്‍ ഹെര്‍ണാണ്ടസും 11-ാം മിനിറ്റില്‍ വെയ്ന്‍ റൂണിയും ഗോളുകള്‍ നേടിയപ്പോള്‍ ചെല്‍സിയുടെ സമനിലഗോളുകള്‍ നേടിയത് 59-ാം മിനിറ്റില്‍ ഹസാര്‍ഡും 68-ാം മിനിറ്റില്‍ റാമിറെസുമാണ്.
മത്സരം തുടങ്ങി 5-ാം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ ചെല്‍സിയുടെ വല ചലിപ്പിച്ചു. ഫെര്‍ണാണ്ടസായിരുന്നു ചെല്‍സിയെ ഞെട്ടിച്ച് ഗോള്‍ നേടിയത്. മൈക്കല്‍ ക്ലാരിക്ക് ഇടതുവിങ്ങിലേക്ക് ഉയര്‍ത്തി നല്കിയ പന്ത് ചെല്‍സി പ്രതിരോധത്തെ നിസഹായമാക്കി കൊണ്ട് കൃത്യമായ ഹെഡ്ഡറിലൂടെ ഫെര്‍ണാണ്ടസ് വലയിലാക്കി. 11-ാം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ വീണ്ടും ലീഡ് ഉര്‍ത്തി. റൂണിയുടെ ബൂട്ടില്‍ നിന്നായിരുന്നു രണ്ടാം ഗോള്‍. ലൂയിസ് നാനി നല്കിയ പാസ് സ്വീകരിച്ച് പെനാല്‍റ്റി ബോക്സിന് തൊട്ടുപുറത്തുനിന്ന് റൂണി പായിച്ച ഷോട്ട് പോസ്റ്റിന്റെ വലത്തേ മൂലയില്‍ പതിച്ചു.
രണ്ട് ഗോള്‍ പിന്നിലായതോടെ ചെല്‍സി ഉണര്‍ന്നു. മാഞ്ചസ്റ്ററിന് പഴുതുകള്‍ നല്‍കാതെയായിരുന്നു ചെല്‍സിയുടെ പിന്നീടുള്ള നീക്കങ്ങള്‍. മാഞ്ചസ്റ്റര്‍ പ്രതിരോധത്തെ പലതവണ പരീക്ഷിച്ച ചെല്‍സി പലതവണ ഗോളിനടുത്തെത്തുകയും ചെയ്തു. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ 59-ാം മിനിറ്റില്‍ ചെല്‍സി തിരിച്ചടിച്ചു. ജുവന് മാട്ടയുടെ പാസില്‍ നിന്ന് ഈഡന് ഹസാര്‍ഡാണ് ഗോള്‍ നേടിയത്. ഒരു ഗോള്‍ മടക്കിയതോടെ ചെല്‍സി മുന്നേറ്റ നിര കൂടുതല്‍ ഉണര്‍ന്നു. പിന്നീട് 68-ാം മിനിറ്റില്‍ ചെല്‍സി സമനില ഗോള്‍ നേടി. ഓസ്കാറിന്റെ പാസ് സ്വീകരിച്ച റാമിറസിന്റെ ബൂട്ടില്‍ നിന്നാണ് ഗോള്‍ പിറന്നത്. പിന്നീട് വിജയ ഗോള്‍ നേടാന്‍ നിരവധി അവസരങ്ങള്‍ ചെല്‍സിക്ക് ലഭിച്ചെങ്കിലും അതവര്‍ക്ക് മുതലാക്കാനായില്ല.മാഞ്ചസ്റ്റര്‍-ചെല്‍സി പോരാട്ടം സമനിലയില്‍
ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ്-ചെല്‍സി ക്ലാസ്സിക്ക് പോരാട്ടം സമനിലയില്‍. എഫ് എ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നടന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചെല്‍സി മത്സരമാണ് സമനിലയില്‍ കലാശിച്ചത്. ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ 11 മിനിറ്റിനിടെ നേടിയ രണ്ട് ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ ആദ്യ പകുതിയില്‍ മുന്നിട്ടുനിന്നെങ്കിലും രണ്ടാംപകുതിയില്‍ ഉജ്ജ്വലമായി തിരിച്ചടിച്ച ചെല്‍സി സമനില പിടിച്ചുവാങ്ങി. യുണൈറ്റഡിനുവേണ്ടി അഞ്ചാം മിനിറ്റില്‍ ജാവിയര്‍ ഹെര്‍ണാണ്ടസും 11-ാം മിനിറ്റില്‍ വെയ്ന്‍ റൂണിയും ഗോളുകള്‍ നേടിയപ്പോള്‍ ചെല്‍സിയുടെ സമനിലഗോളുകള്‍ നേടിയത് 59-ാം മിനിറ്റില്‍ ഹസാര്‍ഡും 68-ാം മിനിറ്റില്‍ റാമിറെസുമാണ്.
മത്സരം തുടങ്ങി 5-ാം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ ചെല്‍സിയുടെ വല ചലിപ്പിച്ചു. ഫെര്‍ണാണ്ടസായിരുന്നു ചെല്‍സിയെ ഞെട്ടിച്ച് ഗോള്‍ നേടിയത്. മൈക്കല്‍ ക്ലാരിക്ക് ഇടതുവിങ്ങിലേക്ക് ഉയര്‍ത്തി നല്കിയ പന്ത് ചെല്‍സി പ്രതിരോധത്തെ നിസഹായമാക്കി കൊണ്ട് കൃത്യമായ ഹെഡ്ഡറിലൂടെ ഫെര്‍ണാണ്ടസ് വലയിലാക്കി. 11-ാം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ വീണ്ടും ലീഡ് ഉര്‍ത്തി. റൂണിയുടെ ബൂട്ടില്‍ നിന്നായിരുന്നു രണ്ടാം ഗോള്‍. ലൂയിസ് നാനി നല്കിയ പാസ് സ്വീകരിച്ച് പെനാല്‍റ്റി ബോക്സിന് തൊട്ടുപുറത്തുനിന്ന് റൂണി പായിച്ച ഷോട്ട് പോസ്റ്റിന്റെ വലത്തേ മൂലയില്‍ പതിച്ചു.
രണ്ട് ഗോള്‍ പിന്നിലായതോടെ ചെല്‍സി ഉണര്‍ന്നു. മാഞ്ചസ്റ്ററിന് പഴുതുകള്‍ നല്‍കാതെയായിരുന്നു ചെല്‍സിയുടെ പിന്നീടുള്ള നീക്കങ്ങള്‍. മാഞ്ചസ്റ്റര്‍ പ്രതിരോധത്തെ പലതവണ പരീക്ഷിച്ച ചെല്‍സി പലതവണ ഗോളിനടുത്തെത്തുകയും ചെയ്തു. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ 59-ാം മിനിറ്റില്‍ ചെല്‍സി തിരിച്ചടിച്ചു. ജുവന് മാട്ടയുടെ പാസില്‍ നിന്ന് ഈഡന് ഹസാര്‍ഡാണ് ഗോള്‍ നേടിയത്. ഒരു ഗോള്‍ മടക്കിയതോടെ ചെല്‍സി മുന്നേറ്റ നിര കൂടുതല്‍ ഉണര്‍ന്നു. പിന്നീട് 68-ാം മിനിറ്റില്‍ ചെല്‍സി സമനില ഗോള്‍ നേടി. ഓസ്കാറിന്റെ പാസ് സ്വീകരിച്ച റാമിറസിന്റെ ബൂട്ടില്‍ നിന്നാണ് ഗോള്‍ പിറന്നത്. പിന്നീട് വിജയ ഗോള്‍ നേടാന്‍ നിരവധി അവസരങ്ങള്‍ ചെല്‍സിക്ക് ലഭിച്ചെങ്കിലും അതവര്‍ക്ക് മുതലാക്കാനായില്ല.
ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ്-ചെല്‍സി ക്ലാസ്സിക്ക് പോരാട്ടം സമനിലയില്‍. എഫ് എ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നടന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചെല്‍സി മത്സരമാണ് സമനിലയില്‍ കലാശിച്ചത്. ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ 11 മിനിറ്റിനിടെ നേടിയ രണ്ട് ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ ആദ്യ പകുതിയില്‍ മുന്നിട്ടുനിന്നെങ്കിലും രണ്ടാംപകുതിയില്‍ ഉജ്ജ്വലമായി തിരിച്ചടിച്ച ചെല്‍സി സമനില പിടിച്ചുവാങ്ങി. യുണൈറ്റഡിനുവേണ്ടി അഞ്ചാം മിനിറ്റില്‍ ജാവിയര്‍ ഹെര്‍ണാണ്ടസും 11-ാം മിനിറ്റില്‍ വെയ്ന്‍ റൂണിയും ഗോളുകള്‍ നേടിയപ്പോള്‍ ചെല്‍സിയുടെ സമനിലഗോളുകള്‍ നേടിയത് 59-ാം മിനിറ്റില്‍ ഹസാര്‍ഡും 68-ാം മിനിറ്റില്‍ റാമിറെസുമാണ്.
മത്സരം തുടങ്ങി 5-ാം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ ചെല്‍സിയുടെ വല ചലിപ്പിച്ചു. ഫെര്‍ണാണ്ടസായിരുന്നു ചെല്‍സിയെ ഞെട്ടിച്ച് ഗോള്‍ നേടിയത്. മൈക്കല്‍ ക്ലാരിക്ക് ഇടതുവിങ്ങിലേക്ക് ഉയര്‍ത്തി നല്കിയ പന്ത് ചെല്‍സി പ്രതിരോധത്തെ നിസഹായമാക്കി കൊണ്ട് കൃത്യമായ ഹെഡ്ഡറിലൂടെ ഫെര്‍ണാണ്ടസ് വലയിലാക്കി. 11-ാം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ വീണ്ടും ലീഡ് ഉര്‍ത്തി. റൂണിയുടെ ബൂട്ടില്‍ നിന്നായിരുന്നു രണ്ടാം ഗോള്‍. ലൂയിസ് നാനി നല്കിയ പാസ് സ്വീകരിച്ച് പെനാല്‍റ്റി ബോക്സിന് തൊട്ടുപുറത്തുനിന്ന് റൂണി പായിച്ച ഷോട്ട് പോസ്റ്റിന്റെ വലത്തേ മൂലയില്‍ പതിച്ചു.
രണ്ട് ഗോള്‍ പിന്നിലായതോടെ ചെല്‍സി ഉണര്‍ന്നു. മാഞ്ചസ്റ്ററിന് പഴുതുകള്‍ നല്‍കാതെയായിരുന്നു ചെല്‍സിയുടെ പിന്നീടുള്ള നീക്കങ്ങള്‍. മാഞ്ചസ്റ്റര്‍ പ്രതിരോധത്തെ പലതവണ പരീക്ഷിച്ച ചെല്‍സി പലതവണ ഗോളിനടുത്തെത്തുകയും ചെയ്തു. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ 59-ാം മിനിറ്റില്‍ ചെല്‍സി തിരിച്ചടിച്ചു. ജുവന് മാട്ടയുടെ പാസില്‍ നിന്ന് ഈഡന് ഹസാര്‍ഡാണ് ഗോള്‍ നേടിയത്. ഒരു ഗോള്‍ മടക്കിയതോടെ ചെല്‍സി മുന്നേറ്റ നിര കൂടുതല്‍ ഉണര്‍ന്നു. പിന്നീട് 68-ാം മിനിറ്റില്‍ ചെല്‍സി സമനില ഗോള്‍ നേടി. ഓസ്കാറിന്റെ പാസ് സ്വീകരിച്ച റാമിറസിന്റെ ബൂട്ടില്‍ നിന്നാണ് ഗോള്‍ പിറന്നത്. പിന്നീട് വിജയ ഗോള്‍ നേടാന്‍ നിരവധി അവസരങ്ങള്‍ ചെല്‍സിക്ക് ലഭിച്ചെങ്കിലും അതവര്‍ക്ക് മുതലാക്കാനായില്ല.മാഞ്ചസ്റ്റര്‍-ചെല്‍സി പോരാട്ടം സമനിലയില്‍
ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ്-ചെല്‍സി ക്ലാസ്സിക്ക് പോരാട്ടം സമനിലയില്‍. എഫ് എ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നടന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചെല്‍സി മത്സരമാണ് സമനിലയില്‍ കലാശിച്ചത്. ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ 11 മിനിറ്റിനിടെ നേടിയ രണ്ട് ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ ആദ്യ പകുതിയില്‍ മുന്നിട്ടുനിന്നെങ്കിലും രണ്ടാംപകുതിയില്‍ ഉജ്ജ്വലമായി തിരിച്ചടിച്ച ചെല്‍സി സമനില പിടിച്ചുവാങ്ങി. യുണൈറ്റഡിനുവേണ്ടി അഞ്ചാം മിനിറ്റില്‍ ജാവിയര്‍ ഹെര്‍ണാണ്ടസും 11-ാം മിനിറ്റില്‍ വെയ്ന്‍ റൂണിയും ഗോളുകള്‍ നേടിയപ്പോള്‍ ചെല്‍സിയുടെ സമനിലഗോളുകള്‍ നേടിയത് 59-ാം മിനിറ്റില്‍ ഹസാര്‍ഡും 68-ാം മിനിറ്റില്‍ റാമിറെസുമാണ്.
മത്സരം തുടങ്ങി 5-ാം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ ചെല്‍സിയുടെ വല ചലിപ്പിച്ചു. ഫെര്‍ണാണ്ടസായിരുന്നു ചെല്‍സിയെ ഞെട്ടിച്ച് ഗോള്‍ നേടിയത്. മൈക്കല്‍ ക്ലാരിക്ക് ഇടതുവിങ്ങിലേക്ക് ഉയര്‍ത്തി നല്കിയ പന്ത് ചെല്‍സി പ്രതിരോധത്തെ നിസഹായമാക്കി കൊണ്ട് കൃത്യമായ ഹെഡ്ഡറിലൂടെ ഫെര്‍ണാണ്ടസ് വലയിലാക്കി. 11-ാം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ വീണ്ടും ലീഡ് ഉര്‍ത്തി. റൂണിയുടെ ബൂട്ടില്‍ നിന്നായിരുന്നു രണ്ടാം ഗോള്‍. ലൂയിസ് നാനി നല്കിയ പാസ് സ്വീകരിച്ച് പെനാല്‍റ്റി ബോക്സിന് തൊട്ടുപുറത്തുനിന്ന് റൂണി പായിച്ച ഷോട്ട് പോസ്റ്റിന്റെ വലത്തേ മൂലയില്‍ പതിച്ചു.
രണ്ട് ഗോള്‍ പിന്നിലായതോടെ ചെല്‍സി ഉണര്‍ന്നു. മാഞ്ചസ്റ്ററിന് പഴുതുകള്‍ നല്‍കാതെയായിരുന്നു ചെല്‍സിയുടെ പിന്നീടുള്ള നീക്കങ്ങള്‍. മാഞ്ചസ്റ്റര്‍ പ്രതിരോധത്തെ പലതവണ പരീക്ഷിച്ച ചെല്‍സി പലതവണ ഗോളിനടുത്തെത്തുകയും ചെയ്തു. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ 59-ാം മിനിറ്റില്‍ ചെല്‍സി തിരിച്ചടിച്ചു. ജുവന് മാട്ടയുടെ പാസില്‍ നിന്ന് ഈഡന് ഹസാര്‍ഡാണ് ഗോള്‍ നേടിയത്. ഒരു ഗോള്‍ മടക്കിയതോടെ ചെല്‍സി മുന്നേറ്റ നിര കൂടുതല്‍ ഉണര്‍ന്നു. പിന്നീട് 68-ാം മിനിറ്റില്‍ ചെല്‍സി സമനില ഗോള്‍ നേടി. ഓസ്കാറിന്റെ പാസ് സ്വീകരിച്ച റാമിറസിന്റെ ബൂട്ടില്‍ നിന്നാണ് ഗോള്‍ പിറന്നത്. പിന്നീട് വിജയ ഗോള്‍ നേടാന്‍ നിരവധി അവസരങ്ങള്‍ ചെല്‍സിക്ക് ലഭിച്ചെങ്കിലും അതവര്‍ക്ക് മുതലാക്കാനായില്ല.മാഞ്ചസ്റ്റര്‍-ചെല്‍സി പോരാട്ടം സമനിലയില്‍
ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ്-ചെല്‍സി ക്ലാസ്സിക്ക് പോരാട്ടം സമനിലയില്‍. എഫ് എ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നടന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചെല്‍സി മത്സരമാണ് സമനിലയില്‍ കലാശിച്ചത്. ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ 11 മിനിറ്റിനിടെ നേടിയ രണ്ട് ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ ആദ്യ പകുതിയില്‍ മുന്നിട്ടുനിന്നെങ്കിലും രണ്ടാംപകുതിയില്‍ ഉജ്ജ്വലമായി തിരിച്ചടിച്ച ചെല്‍സി സമനില പിടിച്ചുവാങ്ങി. യുണൈറ്റഡിനുവേണ്ടി അഞ്ചാം മിനിറ്റില്‍ ജാവിയര്‍ ഹെര്‍ണാണ്ടസും 11-ാം മിനിറ്റില്‍ വെയ്ന്‍ റൂണിയും ഗോളുകള്‍ നേടിയപ്പോള്‍ ചെല്‍സിയുടെ സമനിലഗോളുകള്‍ നേടിയത് 59-ാം മിനിറ്റില്‍ ഹസാര്‍ഡും 68-ാം മിനിറ്റില്‍ റാമിറെസുമാണ്.
മത്സരം തുടങ്ങി 5-ാം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ ചെല്‍സിയുടെ വല ചലിപ്പിച്ചു. ഫെര്‍ണാണ്ടസായിരുന്നു ചെല്‍സിയെ ഞെട്ടിച്ച് ഗോള്‍ നേടിയത്. മൈക്കല്‍ ക്ലാരിക്ക് ഇടതുവിങ്ങിലേക്ക് ഉയര്‍ത്തി നല്കിയ പന്ത് ചെല്‍സി പ്രതിരോധത്തെ നിസഹായമാക്കി കൊണ്ട് കൃത്യമായ ഹെഡ്ഡറിലൂടെ ഫെര്‍ണാണ്ടസ് വലയിലാക്കി. 11-ാം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ വീണ്ടും ലീഡ് ഉര്‍ത്തി. റൂണിയുടെ ബൂട്ടില്‍ നിന്നായിരുന്നു രണ്ടാം ഗോള്‍. ലൂയിസ് നാനി നല്കിയ പാസ് സ്വീകരിച്ച് പെനാല്‍റ്റി ബോക്സിന് തൊട്ടുപുറത്തുനിന്ന് റൂണി പായിച്ച ഷോട്ട് പോസ്റ്റിന്റെ വലത്തേ മൂലയില്‍ പതിച്ചു.
രണ്ട് ഗോള്‍ പിന്നിലായതോടെ ചെല്‍സി ഉണര്‍ന്നു. മാഞ്ചസ്റ്ററിന് പഴുതുകള്‍ നല്‍കാതെയായിരുന്നു ചെല്‍സിയുടെ പിന്നീടുള്ള നീക്കങ്ങള്‍. മാഞ്ചസ്റ്റര്‍ പ്രതിരോധത്തെ പലതവണ പരീക്ഷിച്ച ചെല്‍സി പലതവണ ഗോളിനടുത്തെത്തുകയും ചെയ്തു. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ 59-ാം മിനിറ്റില്‍ ചെല്‍സി തിരിച്ചടിച്ചു. ജുവന് മാട്ടയുടെ പാസില്‍ നിന്ന് ഈഡന് ഹസാര്‍ഡാണ് ഗോള്‍ നേടിയത്. ഒരു ഗോള്‍ മടക്കിയതോടെ ചെല്‍സി മുന്നേറ്റ നിര കൂടുതല്‍ ഉണര്‍ന്നു. പിന്നീട് 68-ാം മിനിറ്റില്‍ ചെല്‍സി സമനില ഗോള്‍ നേടി. ഓസ്കാറിന്റെ പാസ് സ്വീകരിച്ച റാമിറസിന്റെ ബൂട്ടില്‍ നിന്നാണ് ഗോള്‍ പിറന്നത്. പിന്നീട് വിജയ ഗോള്‍ നേടാന്‍ നിരവധി അവസരങ്ങള്‍ ചെല്‍സിക്ക് ലഭിച്ചെങ്കിലും അതവര്‍ക്ക് മുതലാക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: