ദല്‍ഹിയില്‍ തന്റെ കീഴില്‍ നിന്ന് ഇത്രയും ഭൂരിപക്ഷംകട്ടിയഎംഎല്എമാരേ ഒന്നിച്ചു കൊണ്ടുപോകാന്‍ കഴിയാത്ത കേജ്രിവാളിന് എത്രയോ ഉയരത്തിലാണ് ഭാരത മഹാരാജ്യത്തെ രാജ്യസഭയേയും ലോക്സഭയേയും നിയന്ത്രിച്ച് കുട്ടുമന്ത്രിസഭ മുമ്പോട്ടുകൊണ്ടുപോകുന്ന മോദി.പ്രതികൂലസാഹചര്യത്തില്‍ ഓടിഒളിക്കുന്നവനല്ല പ്രതികൂലമായതിനെ അനുകൂലമാക്കി മുന്നേറാന്‍ കഴിവുള്ളവനാണ് അംഗികരിക്കപെടേണ്ട തേരാളി.
രാജേഷ് കുമാര്‍ പുത്തന്‍പുര
കഴിഞ്ഞ തവണ ഭൂരിപക്ഷം ഇല്ലാത്തതായിരുന്നു കുഴപ്പം . ഇപ്പോള്‍ മൃഗീയ ഭൂരിപക്ഷം കിട്ടയപ്പോള്‍ തമ്മിലടി . സമരം ചെയ്യാന്‍ മാത്രം അറിയുന്ന, ഭരിക്കാന്‍ അറിയാത്ത ഇവരെയൊക്കെ ജയിപ്പിച്ചതാണ് ജനങ്ങള്‍ ചെയ്ത ഏറ്റവും വലിയ തെറ്റ്.
ശിവശങ്കര പിള്ള
ശക്തമായ രാഷ്ട്രീയ അടിത്തറയും പ്രവര്‍ത്തന പാരമ്പര്യവും ഇല്ലാതെ,സമരംചെയ്ത് ആളെകൂട്ടി ചെറിയ മാജിക് വാഗ്ദാനങ്ങള്‍ നല്കി അധികാരത്തില്‍ കയറിയാല്‍ ഏതുപാര്‍ട്ടിയായാലും അതിന് നിലനില്‍പ്പുണ്ടാവില്ല. ശക്തമായ ദിശാബോധമില്ലാത്ത ആള്‍ക്കുട്ടമായി മാറി എഎപി. ഭാരതത്തിന്റെ സാമ്പത്തിക സ്ഥതിയും ജനസംഖ്യയും വച്ചുനോക്കുബോള്‍ വൈതിയും,വെള്ളവും,ഫ്രീയായ് കൊടുക്കാന്‍ സാധിക്കില്ല. അങ്ങനെ സ്ഥിരമായി കൊടുത്താല്‍ രാജ്യത്ത് സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്.
ബിനു എന്‍. കോവില്ലൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: