ന്യൂദല്‍ഹി: ആപ്പിനെതിരെ വിമര്‍ശനങ്ങളുമായി പുറത്താക്കപ്പെട്ട എഎപി നേതാവ് പ്രശാന്ത് ഭൂഷണ് വീണ്ടും രംഗത്ത്.
അഡ്മിറല്‍ രാംദാസിനെ എഎപിയുടെ ദേശീയ നിര്‍വ്വാഹക കമ്മിറ്റി യോഗത്തില്‍ ക്ഷണിക്കാത്തതാണ് ഭരത് ഭൂഷണെ ചൊടിപ്പിച്ചത്.
സ്വതന്ത്രനായ അഡ്മിറലിനെ എന്തുകൊണ്ട് യോഗത്തിലേയ്ക്ക് ക്ഷണിച്ചില്ലെന്നും എന്താണ് അകത്ത് സംഭവിച്ചതെന്ന് അറിയുമെന്നതാണ് സ്വതന്ത്രനായ അദ്ദേഹത്തെ യോഗത്തില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള കാരണമെന്നും ഭൂഷണ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: