മകളെ കാണണമെന്നതായിരുന്നു യാക്കൂബ് മേമന്റെ അവസാന ആഗ്രഹം. മകളെ ഫോണില്‍ വിളിക്കാന്‍ അനുമതി നല്കി. ആദ്യം തന്റെ മൂത്ത സഹോദരന് സുലൈമാനെ കാണാന്‍ ജയില്‍ അധികൃതര്‍ യാക്കൂബിനെ അനുവദിച്ചു. വൈകാരികയമായ രംഗങ്ങളാണ് നടന്നത്. പിന്നീടാണ് മകളെ ഫോണില്‍ വിളിച്ചത്. മകളുമായി സംസാരിച്ചു കഴിഞ്ഞ് മേമന് സന്തോഷവാനായിരുന്നു, ജയില്‍ അധികൃതര്‍ പറഞ്ഞു.
സുലൈമാനെ കണ്ട് യാക്കൂബ് പൊട്ടിക്കരഞ്ഞു. ഭാര്യ രാഹീന്, മകള്‍ സുബൈദ എന്നിവരെപ്പറ്റി സംസാരിച്ചു. ഇരുവരും കഴിഞ്ഞയാഴ്ച നാഗ്പ്പൂര്‍ ജയിലില്‍ എത്തി യാക്കൂബിനെ സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: