കാഠ്മണ്ഡു: കനത്തമഴയിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചില്‍ തുടങ്ങിയ കാലാവസ്ഥ ദുരന്തങ്ങളില്‍ കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ നേപ്പാളില്‍ 90 പേര് മരിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
പാര്‍ലമെന്റില്‍ ഉപപ്രധാനമന്ത്രി ഭാം ദേവ് ഗൗതം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 117 വീടുകള്‍, നാല് പാലങ്ങള്‍, അഞ്ച് തൂക്ക് പാലങ്ങള്‍, ഒരു സ്ക്കൂള് തുടങ്ങിയവ പ്രകൃതിക്ഷോഭത്തില്‍ നശിച്ചതായി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: