ന്യൂദല്‍ഹി: അനവസരത്തിലെ അനാവശ്യപണിമുടക്കിനെത്തുടര്ന്ന് വിവിധ മേഖലകളിലായി രാജ്യത്തിനുണ്ടായ നഷ്ടം 25,000 കോടി രൂപ.
ഉത്പാദന മേഖല, ബാങ്കുകള്‍, ഇന്‍ഷുറന്‍സ്, പോസ്റ്റല്‍, ഖനികള്‍, ഉരുക്കു വ്യവസായം, ഊര്‍ജ്ജ മേഖല എന്നിവിടങ്ങളിലാണ് നഷ്ടമധികവും.
ഒറ്റ ദിവസത്തെ സമരം മൂലം ചരക്കു നീക്കത്തിലുണ്ടായ തടസം ഫാക്ടറികള്‍ മുതല്‍ പെട്ടിക്കടകളുടെ വരെ പ്രവര്‍ത്തനത്തെ വരും ദിവസങ്ങളില്‍ പ്രതികൂലമായി ബാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: