ന്യൂുല്ഹി: ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസാണെന്ന് പൊതുയോഗത്തില്‍ പ്രസംഗിച്ച രാഹുലിനെതിരെ നല്കിയ മാനനഷ്ടക്കേസ് തുടരും.
ഖേദം പ്രകടിപ്പിച്ചാല്‍ കേസ് ഉപേക്ഷിക്കാമെന്ന് സുപ്രീം കോടതിയുടെ വാഗ്ദാനം രാഹുലിന്റെ അഭിഭാഷകന് കപില്‍ സിബല്‍ തള്ളി.തന്റെ കക്ഷി ഖേദം പ്രകടിപ്പിക്കില്ല. മാനനഷ്ടക്കേസ് ദുര്‍ബലമാണ്.
രാഹുലിനു വേണ്ടി കപില്‍ സിബല്‍ ജസ്റ്റീസ് ദീപ് മിശ്ര, പിസി പാന്ത് എന്നിവരടങ്ങിയ ബെഞ്ചിനോട് പറഞ്ഞു. കേസ് ഇനി ഫെബ്രുവരി 17ന് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: