കൊച്ചി: ദേശീയപാതയുള്‍പ്പെടെയുള്ള റോഡുകളില്‍ കാഴ്ച മറയ്ക്കുന്ന അനധികൃത പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് കോടതി. നടപടി വ്യക്തമാക്കി പത്തു ദിവസത്തിനുള്ളില്‍ സത്യവാങ്മൂലം നല്കാന് ഹൈക്കോടതി സര്‍ക്കാരിനോടു നിര്‍ദ്ദേശിച്ചു. പാതയോരത്തെ അനധികൃത പരസ്യ ബോര്‍ഡുകള്‍ക്കെതിരെ ഡിജോ കാപ്പന് നല്കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റീസ് അശോക് ഭൂഷണ്, ജസ്റ്റീസ് എ.എം ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: