Sunday, May 18, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തുളുര്‍വനത്ത് ഭഗവതി ക്ഷേത്ര കളിയാട്ടത്തിന് പൂക്കൊട്ടയേന്തി പൂക്കാര്‍ സംഘം പുറപ്പെട്ടു

Janmabhumi Online by Janmabhumi Online
Mar 13, 2016, 03:01 pm IST
in Kasargod
FacebookTwitterWhatsAppTelegramLinkedinEmail

കാഞ്ഞങ്ങാട്: കിഴക്കൂലോം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മഞ്ഞടുക്കം തുളുര്‍വനത്ത് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടത്തിന് തലയില്‍ പൂക്കൊട്ടയുമേന്തി പൂക്കാര്‍ സംഘം പുറപ്പെട്ടു.

മൂത്തേടത്ത് കുതിര് എന്നറിയപ്പെടുന്ന വെള്ളിക്കോത്ത് അടോട്ട് പാടാര്‍കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ നിന്നും ഇളയിടത്ത് കുതിര് എന്നറിയപ്പെടുന്ന കാഞ്ഞങ്ങാട് കിഴക്കുംകര പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനത്ത് നിന്നുമാണ് ഇന്നലെ വൈകുന്നേരം ആറുമണിയോടുകൂടി ആചാരപെരുമയോടെ പൂക്കാര്‍ സംഘം പുറപ്പെട്ടത്. സംഘം ഇന്ന് ഉച്ചയോടെ കാട്ടുര്‍ തറവാട്ടിലും തുടര്‍ന്ന് തുളുര്‍വനത്ത് ഭഗവതി ക്ഷേത്രത്തിലുമെത്തും. പച്ചയോല മെടഞ്ഞ് പ്രത്യേകം തയ്യാറാക്കിയ പൂക്കൊട്ട തലയിലേന്തി 45 കിലോമീറ്ററോളം കാല്‍നടയായി സഞ്ചരിച്ചാണ് പൂക്കാര്‍ സംഘം തുളുര്‍വനത്തെത്തുന്നത്.

അടോട്ട് പാടാര്‍കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ നിന്നും തുളുര്‍വനത്ത് ഭഗവതിയെയും ക്ഷേത്ര പാലകനെയും, മുന്നായരീശ്വരന്‍ കുടികൊള്ളുന്ന കിഴക്കുംകര പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനത്തുനിന്നും മൂന്നായരീശ്വരനെയും പൂക്കൊട്ടകളില്‍ കുടിയിരുത്തി മഞ്ഞടുക്കത്തേക്ക് എഴുന്നള്ളിക്കുന്നു എന്നാണ് സങ്കല്‍പം. പൂക്കൊട്ടകളിലുള്ള പൂവുകള്‍ തുളുര്‍വനത്ത് ഭഗവതിയും, ക്ഷേത്ര പാലകനും, മുന്നായരീശ്വരനുമായി സങ്കല്‍പ്പിച്ചാണ് പൂക്കാര്‍ വരുന്നത്.

പരമ്പരാഗത വഴിയില്‍ കൂടിയുള്ള സംഘത്തിന്റെ യാത്രയില്‍ ചില കാവുകളിലും ക്ഷേത്രങ്ങളിലും മാത്രമെ പൂക്കാര്‍ക്ക് തങ്ങാനും ക്ഷീണം തീര്‍ക്കാനും പാടുള്ളു. യാത്രാവഴിയില്‍ തീയ സമുദായങ്ങളില്‍പെട്ട ചില വീടുകളിലാണ് സ്ഥിരമായി ഇവര്‍ക്ക് സദ്യ നല്‍കി വരുന്നത്. അതാതു ദേശക്കാര്‍ ഭക്തിയും ശുദ്ധിയോടും കൂടി ഇവരെ വരവേറ്റ് ഭക്ഷണം നല്‍കി പിന്നീട് യാത്രയാക്കും. എല്ലാ വര്‍ഷവും മഹാശിവരാത്രി നാളില്‍ രാത്രി 12 മണിക്ക് ശേഷം ക്ഷേത്രത്തിലെ തെക്കേന്‍ വാതില്‍ എന്നറിയപ്പെടുന്ന സത്യപടി തുറക്കുന്നതോടെയാണ് കളിയാട്ടത്തിന് തുടക്കമാവുന്നത്.

മൂന്നാം കളിയാട്ടനാളില്‍ കുതിരുകളില്‍ നിന്നും പുറപ്പെടുന്ന പൂക്കാര്‍ നാലാം കളിയാട്ട നാളില്‍ തുളുര്‍വനത്ത് ക്ഷേത്രത്തിലെത്തും. ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പേ പാണത്തൂര്‍ കാട്ടുര്‍ തറവാട്ടിലെത്തുന്ന പൂക്കാര്‍ സംഘത്തെ തറവാട്ടമ്മ വിളക്കും താലവുമേന്തി എതിരേല്‍ക്കും. തുടര്‍ന്ന് അവിടുന്ന് പുറപ്പെടുന്ന പൂക്കാര്‍ സംഘം സന്ധ്യയോടെയാണ് ക്ഷേത്രത്തില്‍ പ്രവേശിക്കുക.

ആറാം കളിയാട്ട ദിനത്തില്‍ കുതിരുകളുടെ നേതൃത്വത്തില്‍ ഇവര്‍ കൊണ്ടുവന്ന പൂവുകളുമായി കലശ നിവേദ്യം നടത്തും. കളിയാട്ടം കഴിയുന്നതുവരെ ക്ഷേത്രകാവില്‍ തങ്ങുന്ന സംഘം തുടര്‍ന്ന് 16ന് തിരിച്ച് ദേവസ്ഥാനങ്ങളിലേക്ക് യാത്രയാകും.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റി വിവാദ പരാമർശം : അശോക സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ അലി ഖാൻ അറസ്റ്റിൽ

Kerala

ലെയോ പതിനാലാമന്‍ സ്ഥാനമേല്‍ക്കുന്ന ചടങ്ങ് വത്തിക്കാനില്‍ പുരോഗമിക്കുന്നു

World

ന്യൂയോർക്കിലെ ബ്രൂക്ലിൻ പാലത്തിൽ മെക്സിക്കൻ നാവികസേനയുടെ കപ്പൽ ഇടിച്ചുകയറി : 2 പേർ കൊല്ലപ്പെട്ടു , 19 പേർക്ക് പരിക്ക്

US

ലഷ്‌കർ-ഇ-തൊയ്ബ ബന്ധമുള്ള രണ്ട് ജിഹാദികൾ വൈറ്റ് ഹൗസ് ഉപദേശക സമിതിയിൽ; നിയമനം നൽകി ട്രംപ് ഭരണകൂടം

World

പാകിസ്ഥാന് വായ്പ നൽകിയത് അബദ്ധമായി പോയെന്ന് ഐഎംഎഫ് ; അടുത്ത ഗഡു വേണമെങ്കിൽ പുതിയ വ്യവസ്ഥകൾ പാലിക്കേണ്ടി വരും

പുതിയ വാര്‍ത്തകള്‍

തുർക്കിയെ ബഹിഷ്കരിച്ച്  ഐഐടി ബോംബെ ; സർവകലാശാലകളുമായുള്ള ധാരണാപത്രം താൽക്കാലികമായി നിർത്തിവച്ചു

ഹാ… സുന്ദരം ഹനോയ്

താൻ പ്രയോഗിച്ചത് നെഗറ്റീവ് ആയ കാര്യം പോസിറ്റീവ് ആക്കാനുള്ള പ്രസംഗ തന്ത്രം; കേസെടുത്ത പോലീസ് പുലിവാൽ പിടിച്ചെന്നും ജി.സുധാകരൻ

പാക് സൈനിക കേന്ദ്രങ്ങൾ തകർക്കുന്നതിന്റെ പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ട് കരസേന

നിക്ക് ഊട്ടിന്റെ പേര് നീക്കി; നാപാം പെണ്‍കുട്ടിയുടെ ചിത്രത്തിന്റെ ഉടമസ്ഥാവകാശം വിവാദത്തില്‍

ഹയര്‍സെക്കന്‍ഡറി സീറ്റ് പ്രതിസന്ധി: വടക്കന്‍ ജില്ലകളില്‍ 58,571 സീറ്റുകളുടെ കുറവ്

ഏഷ്യന്‍ രാജ്യങ്ങളില്‍ കൊവിഡ്-19 വീണ്ടും വ്യാപകമാകുന്നു

ഇന്ത്യൻ റെയിൽ ​ഗതാ​ഗതത്തിൽ വിപ്ലവം സൃഷ്ടിക്കാൻ വന്ദേഭാരതിനെ വെല്ലുന്ന അമൃത് ഭാരത്, പരിഗണനാപട്ടികയിൽ കേരളം മുന്നിൽ

ചികിത്സാപ്പിഴവ്; കോഴിക്കോട് ഒന്‍പതുമാസം പ്രായമുള്ള ഗർഭസ്ഥ ശിശു മരിച്ചു, ഫറോക്കിലെ സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കൾ

ഹൈദരാബാദിലെ ചാര്‍മിനാറിന് സമീപം വന്‍ തീപിടിത്തം ; 17 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് : നിരവധി പേർ ആശുപത്രിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies