ഇറ്റാനഗര്‍: വടക്ക്-കിഴക്കന്‍ മേഖലയുടെ വികസനത്തിന് സാധ്യമായതെല്ലാം ചെയ്യുന്നതിന് ഫണ്ട് ഒരു തടസ്സമാകില്ലെന്നും ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. കിഴക്കന്‍ കാമെങ് ജില്ലയിലെ സെപ്പയില്‍ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി പാവപ്പെട്ടവര്ക്ക്വേണ്ടിയും വികസനത്തിനുവേണ്ടിയുമാണ് നിലകൊള്ളുന്നതെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് നിര്‍മ്മാണവും മറ്റ് വികസന പദ്ധതികളും മന്ത്രി വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: