മുഹമ്മദാലി കേരളത്തിനുവേണ്ടി സ്വര്‍ണമെഡല്‍ നേടിയ താരമാണെന്നു പറഞ്ഞ സ്പോര്‍ട്സ് മന്ത്രി ഭരിക്കുമ്പോള്‍ കായിക കേരളം എത്രവികസിക്കുമെന്നു പറയാതെ തന്നെ ഊഹിക്കാം.
രാജു
കായിക സംഘടനകളുടെ തലപ്പത്തിരിക്കാന്‍ രാഷ്ട്രീയക്കാരല്ല; അഞ്ജുവിനെപ്പോലെ കഴിവ് തെളിയിച്ച കായികതാരങ്ങള്‍ ആണ് എപ്പോഴും യോഗ്യര്‍.
റോയ്സണ്‍ അമ്പലക്കര
കൃത്യമായ ആസൂത്രണത്തോടെ, അപവാദപ്രചരണത്തിലൂടെ സിപിഎം ലക്ഷ്യം നേടി. ഇനി സ്വന്തക്കാരെ തിരുകിക്കയറ്റാം.
രാമചന്ദ്രന് കെ. കോലായി
ഇനി കേരളാ സ്പോര്‍ട്സ് കൗണ്‍സലില്‍ വടിവാള്പ്പയറ്റിലും ബോംബ് ത്രോയിലും വൈദഗ്ദ്യമുള്ള പ്രഗത്ഭരായ രാഷ്ട്രീയതാരങ്ങള്ക്ക് മുന്‍ഗണന നല്‍കും.
ജോഷി ജോണ്‍
മുന്‍സര്‍ക്കാര്‍ എടുത്ത ഏറ്റവും നല്ല ഒരു തീരുമാനം ആയിരുന്നു സ്പോര്‍ട്സ് കൗണ്‍സില്‍ ബോര്‍ഡ് സ്പോര്‍ട്സ് താരങ്ങളെ കൊണ്ടു നടത്തിപ്പിക്കുക എന്നത്. ഇവരുടെ ഇന്നത്തെ രാജി കേരളത്തിലെ സ്പോര്‍ട്സ് മേഖലയെ ഒന്നടങ്കം പിന്നോട്ടടിക്കും. ഇതിന്റെ പ്രത്യാഘതങ്ങള്‍ ജയരാജന് അല്ല ഇവിടുത്തെ കുട്ടികളാണ് സഹിക്കേണ്ടി വരിക. അല്ലെങ്കില്‍തന്നെ തമിഴ്നാട്, ഹരിയാന പോലുള്ള സംസ്ഥാനങ്ങള്‍ നമ്മളെ ഇഞ്ചിഞ്ചായി കടത്തി വെട്ടിക്കൊണ്ടിരിക്കുകയാണ്. വളരെ കഷ്ടമായിപ്പോയി.
കല്യാണരാമന് സുബ്രഹ്മണ്യന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: