അവര്‍ പണ്ട് കശ്മീരില്‍ ന്യൂനപക്ഷമായിരുന്നപ്പോള്‍ മതേതരത്തിന്റെയും, ജനാധിപത്യത്തിന്റെയും അപ്പോസ്തലന്മാരായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം അവരുടെ ജനസംഖ്യ അഞ്ച് ഇരട്ടിയായി വര്‍ധിച്ചപ്പോള്‍, കശ്മീരില്‍ ഭൂരിപക്ഷമായപ്പോള്‍ അവര്‍ക്ക് വീണ്ടും മതത്തിന്റെ പേരില്‍ ഇന്ത്യാ മഹാരാജ്യം വിഭജിക്കണം.
അഥവാ വീണ്ടും പാക്കിസ്ഥാനില്‍ ലയിക്കണം എന്ന് മുറവിളിയും ആക്രമണവും. അതിനെ അനുകുലിച്ചും വോട്ട് ബാങ്ക് ലക്ഷ്യമിട്ടും രാഷ്ട്രീയ ലാഭത്തിനുവേണ്ടി ചില മാര്‍ക്സിസ്റ്റ് കുരുട്ടു ബുദ്ധി ജീവികളും.
നരേന്ദ്രമോദി ഭാരതത്തിന്റെ പ്രധാനമന്ത്രി ആയിരിക്കുന്ന നാള്‍വരെ ഭാരതത്തിന്റെ ഒരുനുള്ളു മണ്ണുപോലും ഈ കഴുകന്മാര്ക്ക് കിട്ടില്ല,1947-ല്‍ മതഭ്രാന്ത് പിടിച്ചപ്പോള്‍ പാക്കിസ്ഥാനന്‍ അറുത്തുമാറ്റി എല്ലാം തീര്‍ത്തു വിട്ടതാണ്.
ഇനിയും ഭാരതത്തില്‍ തീവ്രവാദവും മതഭ്രാന്തു കലാപവും ഉണ്ടാക്കാനാണെങ്കില്‍ ആ പാക്കിസ്ഥാന് വെറും ഭസ്മമാകാന്‍ അധികം നാള് വേണ്ട. ഇത് നമ്മള്‍ക്ക് എല്ലാം വീണ്ടും ഒരു പാഠമകട്ടെ.
രാമശ്രീകൃഷ്ണന്
ശരിയായിരിക്കും, കൂടെ കിടക്കുന്നവനേ രാപ്പനി അറിയു എന്നൊരു ചൊല്ലുണ്ട്. കാരണം എസ്ഡിപിഐയെപറ്റി സിപിഎംകാര്‍ക്ക് അറിയുന്ന അത്ര വിവരം മറ്റൊരാള്‍ക്കും അറിയില്ല. ഈ അടുത്തകാലത്തു സിപിഎം നടത്തിയ എല്ലാ കൊലപാതകത്തിന്റെയും സബ് കോണ്ട്രാക്ടര് ഇവരായിരുന്നെല്ലോ?
വസുധ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: