തിരുവനന്തപുരം: ഭഷ്യഭദ്രതാ നിയമത്തില്‍ അനര്‍ഹരെ ഒഴിവാക്കുമ്പോള്‍ പാര്‍ട്ടിക്കാരെ തിരുകികയറ്റരുതെന്ന് ഒ. രാജഗോപാല്‍ നിയമസഭയല്‍ പറഞ്ഞു. 2013ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമം സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കാന്‍ തയ്യാറായത് മൂന്ന് വര്‍ഷം പിന്നിട്ട ശേഷം.
അപാകതകള്‍ പരിഹരിക്കാന്‍ ധൃതി പിടിച്ച് കാട്ടികൂട്ടുന്ന നടപടിക്രമങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഖ്യാതങ്ങള്‍ ഉണ്ടാക്കും. പരാതികള്‍ പരിഹരിക്കാന്‍ വേണ്ടുന്ന സമയക്രമം അനുവദിച്ച് കുറ്റമറ്റ രീതിയില്‍ പദ്ധതി നടപ്പിലാക്കണമെന്നും രാജഗോപാല്‍ ആവശ്യപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: