കൊച്ചി:രാജ്യത്തെആരോഗ്യക്ഷേമരംഗംഏറെമുന്നേറിയെങ്കിലുംസാമൂഹ്യജീവിതത്തില്സാധാരണക്കാരന്റെആരോഗ്യപരിപാലനവുംസംരക്ഷണവുംതീര്ത്തുംഅവഗണിക്കപ്പെടുകയാണെന്ന്സര്വ്വകലാശാലാചാന്സലര്കൂടിയായ ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി. സദാശിവംഅഭിപ്രായപ്പെട്ടു. താങ്ങാനാവാത്തചികിത്സാചെലവുംആരോഗ്യപരിപാലനത്തെകുറിച്ചുള്ള അറിവില്ലായ്മയും മൂലംജനക്ഷേമജീവിതംതന്നെ പ്രതിസന്ധിയിലാണെന്ന്അദ്ദേഹംപറഞ്ഞു.
ആരോഗ്യപരിപാലനവും മനുഷ്യാവകാശങ്ങളും എന്ന വിഷയത്തെഅധികരിച്ച്കൊച്ചിശാസ്ത്രസാങ്കേതികസര്വ്വകലാശാലയില്സംഘടിപ്പിച്ചദേശീയശില്പശാലഉദ്ഘാടനംചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. സര്വ്വകലാശാലാസെമിനാര്കോംപ്ലക്സില്നടന്നഉദ്ഘാടനസമ്മേളനത്തില്വൈസ്ചാന്സലര് ഡോ. ജെ.ലതഅദ്ധ്യക്ഷതവഹിച്ചു.
ഡോക്ടര്മാര്സാധാരണക്കാരന്റെഭാഷഉപയോഗിക്കണമെന്നുംസാങ്കേതികപദങ്ങള്ഒഴിവാക്കണമെന്നുംഗവര്ണ്ണര്പറഞ്ഞു. തങ്ങളുടെആരോഗ്യസ്ഥിതിയെകുറിച്ചുള്ള ചോദ്യങ്ങള്ചോദിക്കുവാന് അവര്രോഗികളെ പ്രചോദിപ്പിക്കുകയുംവേണം.
ഡോ.കെ. പൗലോസ്ജേക്കബ്, ഡോ. എന്‍.എസ്.സോമന്, ഡോ.എന്‍. ചന്ദ്രമോഹനകുമാര്‍, ഡോ. എസ്.ഡേവിഡ് ഡോ.പി.എസ്. സീമ, ജീന്വിനീത പീറ്റര്‍എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: