നെടുങ്കണ്ടം: കുടിവെള്ളം എടുക്കാന്‍ പോയ പട്ടികവര്‍ഗ്ഗ സ്ത്രീയെ എറിഞ്ഞു വീഴ്ത്തിയതായി ബന്ധപ്പെട്ട വാര്‍ത്ത സ്ഥലം ഉടമയുടെ മകനും പ്രതിയുമായ കോമ്പയാര്‍ പഴഞ്ഞിവീട്ടില് സതീശന്റെ മകന് വിഷ്ണു പത്രസമ്മേളനത്തില്‍ നിഷേധിച്ചു.
രാത്രി 2 മണിക്ക് രവിയും ഭാര്യ രേണുകയും വെള്ളം എടുക്കാന്‍ ചെന്നപ്പോള്‍ താന്‍ ഓലിക്കരയില്‍ ഉള്ള പമ്പ് ഹൗസില്‍ കാവല്‍ ഉണ്ടായിരുന്നെന്നും ടോര്‍ച്ച് അടിച്ചപ്പോള്‍ ഓടി വീണതാണെന്നും പറഞ്ഞു.
ഓലിയില്‍ വെള്ളം കുറവായതിനാല്‍ രാത്രിയില്‍ വെള്ളം മോഷണം തടയാനാണ് താന്‍ കാവല്‍ കിടന്നതെന്നും ഇയാള്‍ നെടുംകണ്ടത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: