നാവായിക്കുളം: വര്‍ക്കല ജനാര്‍ദ്ദനസ്വാമി ക്ഷേത്രത്തില്‍ ക്ഷേത്രജീവനക്കാര്‍ നട അടച്ചതിനുശേഷം മദ്യവും മത്സ്യമാംസവും കഴിക്കുന്നത് ഭക്തരുടെ ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയും ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
മദ്യവും മത്സ്യമാംസവും അടങ്ങിയ ഭക്ഷണം വച്ചു കഴിക്കുകയും പരിപാപനമായ ക്ഷേത്രം കളങ്കപ്പെടുത്തിയും ചെയ്ത നടപടി നീതീകരിക്കാന്‍ കഴിയാത്തതാണ.് ഈ പ്രവര്‍ത്തിചെയ്ത ജീവനക്കാരെയും അതിന് ഒത്താശ ചെയ്തു കൊടുത്തവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് മാതൃപരമായി ശിക്ഷിക്കണമെന്നും ഇവരെ സര്‍വീസില്‍നിന്നും പിരിച്ചുവിടണമെന്നും ഹിന്ദുഐക്യവേദി താലൂക്ക് ജനറല്‍ സെക്രട്ടറി കവലയൂര്‍ പ്രദീപ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: