കോട്ടയം: തോട്ടയം മുതലാളിമാര്‍ക്കെതിരെയുള്ള കേസില്‍ എതിര് സത്യവാങ്മൂലം കൊടുക്കാതിരുന്നത് സംസ്ഥാന സര്‍ക്കാരിന്റെ മുതലാളിത്ത നയത്തെയാണ് വ്യക്തമാക്കുന്നതെന്നും ഹാരിസന്റെ പാട്ടഭൂമിക്കേസില് സര്‍ക്കാര്‍ കാണിച്ച നിഷ്ക്രിയത്വം ഭൂരഹിതരോടും തൊഴിലാളികളോടുമുള്ള വഞ്ചനയാണെന്നും സെന്റര്‍ ഫോര്‍ ഇന്‍ഡിജെനസ് പീപ്പിള്‍ സ്റ്റഡീസ്(സിപ്സ്)സെന്‍ട്രല്‍ കമ്മിറ്റി ആരോപിച്ചു. എം.എസ്. ആഴ്വാര്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: