ലക്നൗ: ഉത്തര്‍ പ്രദേശിലെ മൗവില്‍ നടന്ന പ്രചരണ റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവന് ഭീഷണി.
ഹരേന്‍ പാണ്ഡ്യ വധക്കേസിലെ പ്രതിയായ പോലീസ് ഉദ്യോഗസ്ഥന് റസൂല്‍ പാട്ടി റോക്കറ്റ് ലോഞ്ചറുകളും സ്ഫോടക വസ്തുക്കളും ഉപയോഗിച്ച് പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതി തയാറാക്കിയിരുന്നതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് ആര്.കെ. സിങ് പറഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് കനത്ത സുരക്ഷയാണ് ഒരുക്കിത്. മോദിയുടെ വാഹന വ്യൂഹത്തെ അക്രമിക്കാനാണ് പാട്ടിയും കൂട്ടരും പദ്ധതിയിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: