പ്ര സുഷ്ടുതിഃ സ്തനയന്തം രുവന്തമിളസ്പതിം ജരിതര്നൂനമശ്യാഃ
യോ അബ്ദിമാം ഉദനിമാം ഇയര്തി പ്ര വിദ്യുതാ രോദസീ ഉക്ഷമാണഃ.
(ഋഗ്വേദം 5. 42.14)
ഈശ്വരചൈതന്യം മേഘങ്ങളില്‍ വിദ്യുത് രൂപമായി ബാഹ്യാന്തരീക്ഷത്തിലും ജ്ഞാനരൂപമായി ഹൃദയാന്തരീക്ഷത്തിലും വര്‍ത്തിക്കുന്നു. എല്ലായിടത്തും വ്യാപിച്ചിരിക്കുന്ന ആ ഈശ്വരചൈതന്യത്തെ ദര്‍ശിക്കുന്നവനാണ് യഥാര്‍ത്ഥ ഉപാസകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: