ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തില്‍ ജമാത്ത് ഉദ് ധവ തലവന്‍ ഹാഫിസ് സെയ്ദിന് യാതൊരു ബന്ധവുമില്ലെന്ന് മുന്‍ പാക്കിസ്ഥാന് പ്രസിഡന്റ് പര്‍വേസ് മുഷാറഫ്. 2008ലെ മുംബൈ ഭീകരാക്രമണത്തില്‍ 166 പേരാണ് കൊല്ലപ്പെട്ടത്.
സെയ്ദിനെ അറസ്റ്റ് ചെയ്ത് വീട്ട് തടങ്കലിലാക്കിയത് തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.ഈ പ്രശ്നം ഇന്ത്യയുടെ മാത്രമാണെന്നും ഐക്യരാഷ്ട്ര സഭയുടേത് അല്ലെന്നും അദ്ദേഹം പറഞ്ഞു.
സെയ്ദിന്റെ തലക്ക് യുഎസ് 10ദശലക്ഷം ഡോളര്‍ വിലയിട്ടിട്ടുണ്ട്. 2014ല്‍ യുഎസ് സെയ്ദിന്റെ സംഘടനയെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: