ന്യൂദല്‍ഹി: ആധാര്‍ കാര്‍ഡില്ല എന്ന കാരണം പറഞ്ഞു അഫ്ഗാന് പെണ്‍കുട്ടിയെ സ്കൂളില്‍ നിന്നു പുറത്താക്കിയ നടപടി ദല്‍ഹി ഹൈക്കോടതി റദ്ദാക്കി.
ഇന്ത്യയില്‍ അഭയം തേടിയെത്തിയ പന്ത്രണ്ടു വയസുകാരിയെ സ്കൂളില്‍ തിരികെ പ്രവേശിപ്പിക്കാനും തുടര്‍ന്നു പഠിപ്പിക്കാനും കോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: