കരുനാഗപ്പള്ളി: പന്ത്രണ്ടു വിളക്കുമഹോത്സവത്തിന് ഓച്ചിറയിലെത്തുന്ന ഭക്തജനസഹസ്രങ്ങളെ ഭക്തിയിലാക്കി ഭജന സംഘങ്ങള്‍. വൈകുന്നേരങ്ങളില്‍ ആല്‍ത്തറകളും ഭജനകുടിലുകളും ഒണ്ടിക്കാവും എല്ലാം ഇത്തരം ഭജനസംഘങ്ങളുടെ നിയന്ത്രണത്തിലാണ്. വൈകിട്ട് അഞ്ചുമുതല്‍ തുടങ്ങുന്ന ഭജന പലതും എട്ടിനോടെ സമാപിയ്ക്കും ക്ഷേതത്തില്‍ എത്തിച്ചേരുന്ന നൂറുകണക്കിന് ഭക്തരാണ് ഇത്തരം ഭജന സംഘഞളില് അണിചേരുന്നത്. വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടത്തപ്പെടുന്ന ഇത്തരം ഭജനകള്പരബ്രഹ്മഭൂമിയെ ഭക്തിയിലാറാടിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: