അഹമ്മദാബാദ്: മുപ്പത് മണ്ഡലത്തില്‍ മത്സരിച്ച ആം ആദ്മി പാര്‍ട്ടിക്ക് ഗുജറാത്തില്‍ രണ്ടിടത്തൊഴികെ കെട്ടിവെച്ച കാശ്പോയി. നരേന്ദ്ര മോദിയെ തടയാനും ബിജെപിയെ തോല്‍പ്പിച്ച അടുത്ത പ്രധാനമന്ത്രിയാകാന്‍ യോഗ്യനെന്ന സ്വയം പറയുകയും ചെയ്യുന്ന അരവിന്ദ് കേജ്രിവാളിന്റെ സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ കിട്ടിയ വോട്ട് 4500. ചില മണ്ഡലങ്ങളില്‍ വോട്ടെണ്ണം രണ്ടക്കം പോലും കടന്നില്ല.
മത്സരിച്ച ചില മണ്ഡലങ്ങളും സ്ഥാനാര്‍ത്ഥികളും കിട്ടിയ വോട്ടും:
പാലന്‍പൂര്‍: എന്‍.ആര്. ഖേംരാജ് ഭായ് (425). രാജ്കോട് ഈസ്റ്റ്: എ.ജി. ലോഖില് (1927). ഗോണ്ഡാള്: കെ.എന്‍. ധീരജ്ലാല്‍ (2179). ലത്തി: എം.ഡി. മഞ്ജാരിയ (797). കാംരെജ്: രാം ധഡുക് (1454). കരഞ്ജ്ക എം.ജെ. ധീരജ്ലാല്‍ (325). പര്‍ദി: ഡോ. പാണ്ഡെ (539)
പ്രതികരിക്കാൻ ഇവിടെ എഴുതുക: