ന്യൂദല്‍ഹി: കല്‍ക്കരി അഴിമതിക്കേസില്‍ സിബിഐ രണ്ടു കമ്പനികള്‍ക്കെതിരേ കൂടി കേസ് രജിസ്റ്റര്‍ ചെയ്തു. ഗ്രീന്‍ ഇന്‍ഫ്ര, കമാല്‍ സ്റ്റീല്‍ എന്നീ കമ്പനികള്‍ക്കെതിരേയാണ് കേസ് എടുത്തത്. ഇതോടെ കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ട കേസുകള്‍ ഒമ്പതായി.
1993 മുതലുള്ള ഇടപാടുകളാണ് അന്വേഷണ പരിധിയിലുള്ളത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം 16 ഇടങ്ങളില്‍ റെയ്ഡ് നടത്തുന്നുണ്ട്. അഞ്ച് സംസ്ഥാനങ്ങളില്‍ ആറ് നഗരങ്ങളിലായുള്ള കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
നേരത്തെ കല്‍ക്കരി പാടങ്ങള്‍ അനുവദിച്ചതില്‍ സി.എ.ജി ഒരു ലക്ഷത്തി എണ്‍പതിനായിരം കോടി രൂപയുടെ അഴിമതി സി.എ.ജി കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: