ന്യൂദല്‍ഹി: പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ ഔദ്യോഗിക വസതിയിലേക്ക് സിഖുകാര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഞായറാഴ്ച്ച് നടന്ന് മാര്‍ച്ചില്‍ വിവിധ സിഖ് സംഘടനകള്‍ പോലീസിന്റെ ബാരികേഡ് തകര്‍ക്കുകയുണ്ടായി.
1984ല്‍ നടന്ന സിഖ് വിരുദ്ധ കേസില്‍ ജയിലിലടച്ച സജ്ജന്‍ കുമാറിനെ വിട്ടയച്ച കോടതി വിധിയെ തുടര്‍ന്നാണ് സിഖുകാര്‍ മാര്‍ച്ച് നടത്തിയത്. സംഘര്‍ഷം കനത്തതോടെ കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചു.
ഇതോടെ പ്രതിഷേധക്കാര്‍ ശാന്തരായി. വിധിയില്‍ പ്രതിഷേധിച്ച് കലാപത്തിലെ ഇരകള്‍ ജന്തര്‍മന്തറില്‍ നിരാഹാരസമരം നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: