ആഹ്ലാദത്തിന്റെ സൗരഭ്യം കൂടാതെ സ്നേഹത്തിന്റെ ഒരു കിരണത്തിനുപോലും എപ്പോഴെങ്കിലും കടന്നുവരാനാകുമോ? മാത്രവുമല്ല, ആഹ്ലാദമെന്നത് ഈ സ്നേഹസുഗന്ധമല്ലാതെ മറ്റെന്താണ്?
എന്നിട്ടും ഈ ലോകം തങ്ങളുടെ ജീവിതം മുഴുവനും സന്തോഷമന്വേഷിച്ചുകൊണ്ട് നടക്കുന്ന ഭ്രാന്തരായ മനുഷ്യരെക്കൊണ്ട് നിറഞ്ഞതാണ്. സ്നേഹത്തിനുനേരെ പുറംതിരിച്ചിരുന്നതുകൊണ്ട് സ്നേഹത്തെ തിരയുന്നവര്‍!
സ്നേഹം, നമ്മുടെ സമഗ്രസത്തയുടെ പ്രാര്‍ത്ഥനയായി മാറുമ്പോള്‍ മാത്രമേ ദൈവത്തിലേക്കുള്ള വാതിലുകള്‍ തുറക്കപ്പെടുന്നുള്ളൂ. ഒരുപക്ഷേ, അവന്റെ വാതിലുകള്‍ തുറന്നുവച്ചിരിക്കുക തന്നെയാകണം.
– ഓഷോ
പ്രതികരിക്കാൻ ഇവിടെ എഴുതുക: