കാലടി : ശ്രീശങ്കരന് സംസ്കൃത മഹാകവി എ നിലയില്‍ ഇനിയും പഠിക്കപ്പെടേണ്ടിയിരിക്കുുവെ് മുന്‍ ചീഫ് സെക്ര’റിയും സംസ്കൃത സര്‍വ്വകലാശാല സ്ഥാപക വൈസ് ചാന്‍സിലറുമായ ആര്. രാമചന്ദ്രന് നായര്‍ ഐഎഎസ്. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയില്‍ തുടരു ശങ്കരജയന്തി മഹോത്സവത്തിന്റെ ഭാഗമായുള്ള പ്രഭാഷണപരമ്പര ഭദ്രദീപം കൊളുത്തി ഉദ്്ഘാടനം ചെയ്തു സംസാരിക്കുകയായിരുു അദ്ദേഹം. തപസ്വി, ദാര്ശനികന് എ നിലയിലൊക്കെ അംഗീകരിക്കപ്പെടുമ്പോഴും മഹാകവി എ നിലയില്‍ ശ്രീശങ്കരനെ മനസിലാക്കാന്‍ ശ്രമിച്ചി’ില്ല. കവിതയിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ സാധ്യമല്ല എു കരുതു കാര്യങ്ങള്‍ പോലും ശ്രീശങ്കരന് കവിതയാക്കിയി’ുണ്ട്ം അദ്ദേഹം പറഞ്ഞു.1200 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ശ്രീശങ്കരന് നാല് മഠങ്ങള്‍ സ്ഥാപിക്കുത്. ഇും 1200 വര്‍ഷം നിലനില്ക്കു മഠങ്ങള്‍ക്ക് മറ്റൊരു ഉദാഹരണമില്ല. ആരംഭിച്ച കാലത്തെ പ്രാധാന്യത്തോടെ തെ ഇും അവ നിലനില്‍ക്കുു. അത് അദ്ദേഹത്തിന്റെ സങ്കല്‍പ്പത്തിന്റെ ശക്തികൊണ്ടാണ്മ് ആര്. രാമചന്ദ്രന് നായര്‍ ഐഎഎസ് പറഞ്ഞു.
കനകധാരാ ഓഡിറ്റോറിയത്തില്‍ നട പരിപാടിയില്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ എം സി ദിലീപ്കുമാര് അധ്യക്ഷത വഹിച്ചു. ദേശീയ സെമിനാറിന്റെയും ശ്രീ ശങ്കര ആനുവല്‍ ലക്ചറിന്റെയും ഉദ്ഘാടനം ശ്രൃംഗേരി രാഷ്ട്രീയ സാന്‍സ്കൃറ്റ് സന്സ്ഥാന് മുന്‍ വൈസ് ചാന്‍സിലര്‍ പ്രൊഫസര്‍ സച്ചിദാനന്ദ ഉദുപ്പെ നിര്‍ഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് രണ്ടു പുസ്തകങ്ങളുടെ പ്രകാശനവും നടു. അദ്വൈത വേദാന്ത ട്രഡീഷണല്‍ ആന്‍ഡ് കണ്ടംപററി തിങ്കിങ് എ പുസ്തകം ആര് രാമചന്ദ്രന് നായര്‍ ഐഎഎസില്‍ നിും പ്രോ വൈസ് ചാന്‍സിലര്‍ ഡോ സുചേതാ നായര്‍ ഏറ്റുവാങ്ങി. ദ മേക്കിങ് ഓഫ് എ പ്രിന്സ്ലി സ്റ്റേറ്റ് അണ്ടര്‍ ബ്രി’ിഷ് കൊളോണിയലിസം എ പുസ്തകം കാഞ്ചി വിശ്വവിദ്യാലയ വൈസ് ചാന്‍സിലര്‍ വിഷ്ണു പോറ്റിയില്‍ നിും രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് കെ. ജി സൗദാമിനി ഏറ്റുവാങ്ങി.എന്‍ഡോവ്മെന്റുകളുടെ വിതരണം സര്‍വ്വകലാശാല പ്രോ-വൈസ് ചാന്‍സിലര്‍ ഡോ. സുചേതാ നായര്‍ നിര്‍വഹിച്ചു. മഹോത്സവം ജനറല്‍ കവീനറും സിന്‍ഡിക്കേറ്റ് അംഗവുമായ ഡോ പി രാധാകൃഷ്ണന് സ്വാഗതവും രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് കെ. ജി സൗദാമിനി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: