ലക്നൗ: ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെ തുടര്‍ന്ന് സമാജ് വാദി പാര്‍ട്ടി ഉത്തര്‍പ്രദേശ് ഘടകം പിരിച്ചുവിട്ടു. മുഖ്യമന്ത്രി അഖിലേഷ് യാദവ് പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായി തുടരും.
നേരത്തേ പരാജയത്തെ തുടര്‍ന്ന് 36 മന്ത്രിമാരെ പാര്‍ട്ടി പുറത്താക്കിയിരുന്നു. തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റു മാത്രമാണ് എസ്പിക്ക് നേടാനായത്. ഇതില്‍ രണ്ടു സീറ്റ് മുലായം സിങ് യാദവും രണ്ടു സീറ്റ് അദ്ദേഹത്തിന്റെ രണ്ട് അനന്തരവന്മാരും ഒരു സീറ്റ് അഖിലേഷിന്റെ ഭാര്യ ടിംപിള്‍ യാദവുമാണ് നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: