മാന്‍ഡി: മുന്നറിയിപ്പില്ലാതെ ഡാം തുറന്ന് വിട്ടതിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ കാണാതായ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികളില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ കണ്ടെടുത്ത മൃതദേഹങ്ങളുടെ എണ്ണം 16 ആയി ഉയര്‍ന്നു.
ജുണ് എട്ടാം തീയതിയായിരുന്നു ദുരന്തമുണ്ടായത്. മുന്നറിയിപ്പില്ലാതെയാണ് ലാര്‍ജി ഡാം തുറന്നു വിട്ടത്. വിഎന്‍ആര്‍ വിഗ്നാന ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളായിരുന്നു അപകടത്തില്‍പ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: