പെരുമ്പാവൂര്‍: സ്പീഡ് ഗ വര്‍ണ്ണറുടെ പ്രവര്‍ത്തനം വിച്ചേദിച്ച് അമിത വേഗതയില്‍ ചീറിപ്പാഞ്ഞ രണ്ട് ടിപ്പര്‍ ലോറികള്‍, അമിത വേഗതയില്‍ അപകട വ രത്തക്കവണ്ണം സര്‍വ്വീസ് നടത്തി യ ഒരു സ്വാക്രയ ബസ്, റൂ ട്ടില് പെര്‍മിറ്റിലാതെ സര്‍വ്വീസ് നടത്തിയ മറ്റൊരു സ്വാകാര്യ ബ സ് എന്നിവയടക്കം 4വാഹനങ്ങ ള്‍ പെരുമ്പാവൂര്‍ ആര്‍ടി ഓഫീ സ് ഉദ്യോഗസ്ഥര്‍ പിടികൂടി.
ഒരു ബസിലെ കണ്ടക്ടര്‍ അ ടക്കം അഞ്ച് പേരുടെ ലൈസന് സ് സസ്പെന്റ് ചെയ്യുകയും ചെയ്തു. അപകടം വരുത്തുന്ന തരത്തില്‍ അമിത വേഗതയില്‍ ഓടിച്ചതിന് മൂന്നാര്‍-എറണാകു ളം റൂട്ടിലോടുന്ന പാസഞ്ചര്‍ ബ സും, പെര്‍മിറ്റില്ലാതെ സര്‍വ്വീസ് നടത്തിയ സൈന ബസുമാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
ടിപ്പര്‍ ഡ്രൈവര്‍മാരായ കോട്ടപ്പടി സ്വദേശികളായ മി ഥുന്(28), മുരളി (36) എന്നിവരുടെ ലൈസന്‍സ് സസ്പെന്റ് ചെയ്തു. പോഞ്ഞാശ്ശേരി ഭാഗ ത്ത് നിന്നും കുറുപ്പംപടിയിലേ ക്ക് പോയ ടിപ്പര്‍ ലോറികളുടെ സ്പീഡ് ഗവര്‍ണ്ണര്‍ വിച്ഛേദിച്ചിരിക്കുന്നതായും അധികൃതര്‍ ക ണ്ടെത്തി. ഈ വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കുകയും ചെയ്തതായും ജോയിന്റ് ആര്‍ടിഒ ഷാ ജി മാധവന് അറിയിച്ചു. അമിത വേഗതയില്‍ ചീറിപ്പാഞ്ഞ ടിപ്പര്‍ ലോറികളെ മറ്റൊരു വാഹനത്തി ല്‍ പിന്തുടര്ന്നാണ് പിടികൂടിയത്.
അണിത വേഗതയില്‍ വാഹനമോടിച്ചതിന് പാസഞ്ചര്‍ ബ സില് ഡ്രൈവര്‍ പൂപ്പാറ മുണ്ടിക്കുന്നില്‍ മക്കാര്‍ മകന് മുഹമ്മദ് (40) എന്നയാളുടെ ലൈസന്‍സ് സസ്പെന്റ് ചെയ്യുന്നതിനും നടപടി സ്വീകരിച്ചു.
കോതമംഗലം- പെരുമ്പാവൂ ര്‍ റൂട്ടില്‍ പെര്‍മിറ്റില്ലാതെ സര്വ്വീ സ് നടത്തിയ സൈന ബസും ആര്‍ടിഓഫീസ് അധികൃതര്‍ പിടികൂടി. ഈ വാഹനത്തിലെ ഡ്രൈവറുടേയും കണ്ടക്ടറുടേ യും ലൈസന്‍സ് സസ്പെന്റ് ചെയ്യുന്നതിനും അനന്തര നടപിടകള്ക്കുമായി മൂവാറ്റുപുഴ ആര് ടിഒക്ക് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: