ആളിനെ നോക്കി സ്നേഹിക്കുവാന്‍ അമ്മയ്ക്കറിയില്ല. മുറ്റത്തു ദീപം തെളിച്ചാല്‍ അവിടെയെത്തുന്ന എല്ലാവര്ക്കും ഒരുപോലെ വെളിച്ചം കിട്ടും, യാതൊരു ഏറ്റകുറച്ചിലും ഉണ്ടാവില്ല.
പക്ഷേ, വാതിലുകള്‍ അടച്ചു മുറിക്കുള്ളില്‍തന്നെ ഇരുന്നാല്‍ ഇരുട്ടില്‍ കഴിയുവാനെ സാധിക്കൂ. അവിടെയിരുന്നുകൊണ്ടു വെളിച്ചത്തെ പഴി പറഞ്ഞിട്ടു കാര്യമില്ല. വെളിച്ചം വേണമെങ്കില്‍ മനസ്സിന്റേ വാതിലുകള്‍ തുറന്നു പുറത്തേക്കു വരുവാന്‍ തയ്യാറാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: