കൊച്ചി: മകളെ പ്രണയംനടിച്ച് മതപരിവര്‍ത്തനത്തിനായി തട്ടിക്കൊണ്ടുപോയെന്ന് കൊയിലാണ്ടി സ്വദേശിയായ പിതാവ് മധുസൂദനന് നല്കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി ഡിവിഷന്‍ബെഞ്ച് പരിഗണിച്ചു. 18 വയസ്സുള്ള തന്റെ മകളെ തിരുവനന്തപുരം സ്വദേശിയായ അജ്മല്ഖാന് പ്രണയംനടിച്ച് തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. മെയ് 23ന് മുന്‍പ് പെണ്‍കുട്ടിയെ ഹാജരാക്കുവാന്‍ പൂന്തുറ പോലീസിന് ഹൈക്കോടതി നിര്ദ്ദേശംനല്കി. ബീമാപള്ളി ഹസന്കണ്ണിന്റെ മകനാണ് അജ്മല്ഖാന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: