ആലപ്പുഴ: ആലപ്പുഴ സായി സെന്ററില്‍ വിഷക്കായ കഴിച്ച് ഒരാള്‍ ജീവനൊടുക്കുകയും മൂന്നു പെണ്‍കുട്ടികള്‍ ഗുരുതരാവസ്ഥയിലാവുകയും ചെയ്ത സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍.
സായിയില്‍ റാഗിംങ് നടന്നിട്ടില്ലെന്നും വിദ്യാര്‍ഥിനികള്‍ക്കു മാനസിക പീഡനമുണമുണ്ടായിട്ടില്ലെന്നും കഴിഞ്ഞ ദിവസം സായി ഡയറക്ടര്‍ ജനറല്‍ കേന്ദ്ര സക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് തള്ളക്കളയുന്നതായും പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: