ബാഗ്ദാദ്: ഇറാഖിലെ അന്‍വര്‍ പ്രോവിന്സില് സാധാരണക്കാറും ഇറാഖി പട്ടാളക്കാരുമുള്പ്പടെ 500 പേരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്മാര് വധിച്ചതായി ഇറാഖ് ഗവര്‍ണറുടെ വക്താവി പറഞ്ഞു. റമദി സിറ്റി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്മാര് കീഴടക്കി. ഞെട്ടിപ്പിക്കുന്ന പരാജയമാണ് സൈന്യത്തിനുണ്ടായിരിക്കുന്നത്.
അമേരിക്കയുടെ ആകാശയുദ്ധത്തിന്റെപിന്തുണയുണ്ടായിരുന്നെങ്കിലും ഇറാഖ് സൈന്യത്തിന് പിടിച്ചുനില്‍ക്കുവാനായില്ല. ഭീകരന്മാര് ഇറാഖ് സൈന്യത്തിന്റെ കൂട്ടക്കുരുതിയാണ് നടത്തിയത്. ആക്രമണത്തില്‍ ഏതാണ്ട് 8000 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: