അച്ചായന്മാരും പള്ളീലച്ചന്മാരും ഇടുക്കിയിലെ ക്രിസ്ത്യന്‍ ഡിസിസിയും ചേര്‍ന്ന് 2005 വരെയുള്ള പശ്ചിമഘട്ട കയ്യേറ്റത്തിന് പട്ടയം വാങ്ങിക്കൊടുക്കാന്‍ പോയത്. അങ്ങനെയാണ് ആണ്പിള്ളേര്. ഇനിയവര്‍ ഇടുക്കിയില്‍ ‘അല്‍ഫോന്‍സാ ടെര്‍മിനല്‍’ സ്ഥാപിച്ച് ബുള്ളറ്റ് ട്രെയിന്‍ ഓടിക്കും; പൈനാവില്‍ അന്താരാഷ്ട്ര വിമാനത്താവളവും ഇന്റര്‍നാഷണല്‍ സ്റ്റേഡിയവും സ്ഥാപിക്കും; ചെറുതോണിയില്‍ തോണിയ്ക്കു പകരം കപ്പലിറക്കാന്‍ കടലും തുറമുഖവും നിര്‍മിക്കും; എന്നാല്‍ ഹിന്ദുവോ?
എന്‍എസ്എസും എസ്എന്‍ഡിപിയും ധീവരസഭയും പുലയര്‍ മഹാസഭയും വിശ്വകര്‍മ സഭയുമൊക്കെയായി വേഷംകെട്ടി യാദവകുലം പോലെ തമ്മിലടിച്ചു നശിക്കും; സംവരണത്തെ എതിര്‍ത്തും അനുകൂലിച്ചും അന്യന്റെ കോടാലിക്കൈയായി ജീവിതം തുലയ്ക്കും; ഇടുക്കിയിലെ ക്രിസ്ത്യാനിയുടെ മക്കള്‍ നാല് ഏക്കര്‍ ഭൂമിയുടെ പട്ടയം വാങ്ങി തലയണയ്ക്കടിയില്‍ വച്ച് സുഖമായി ഉറങ്ങുമ്പോള്‍ ഹിന്ദുവിന്റെ മക്കള്‍ കുടികിടപ്പു കിട്ടിയ മൂന്നര സെന്റ് വസ്തുവിന്റെ ചിതലരിച്ച ആധാരവുംകൊണ്ട് വട്ടിപ്പലിശക്കാരന്റെ തിണ്ണ നിരങ്ങും; കൊടുംപലിശയ്ക്ക് വിദ്യാഭ്യാസ വായ്പയെടുത്തു മുടിയാനും പെണ്മക്കളെ കെട്ടിച്ചുവിടാനും.
മെത്രാന്മാരെ പൊന്നാടയണിയിക്കാനും ആലഞ്ചേരിമാര്ക്കും മാണി സന്തതിയ്ക്കും ഊട്ടിവിളമ്പാനും അവശക്രിസ്ത്യാനിയായി കഴിയാനുമാണ് എന്നും ഹിന്ദുവിന് വിധിയെന്നോ! വിഴിഞ്ഞത്ത് സൂസപാക്യവും ലത്തീന്‍ കത്തോലിക്കാ കുഞ്ഞാടുകളും നേടാന്‍ പോകുന്ന കോടികളുടെ കിലുക്കം കേള്‍ക്കുന്നില്ലേ? ടി.എന്‍.പ്രതാപന്മാര്ക്കും എസ്.ശര്മ്മമാര്ക്കും വോട്ടു ചെയ്തു സമുദായസ്നേഹം കാണിച്ച് ദരിദ്രധീവരനായി എന്നും കഴിയാം. ഹിന്ദുവിന്റെ വോട്ടുവാങ്ങി ജയിച്ച പ്രതാപന്മാരും ശര്‍മ്മമാരും ന്യൂനപക്ഷക്കാരനെ നന്നാക്കുന്നതുകണ്ടു വിധിയെ പഴിക്കാം.വിഷ്ണുനാഥന്മാര്‍ക്കും ബല്‍റാം മുക്രിമാര്‍ക്കും ശിവദാസ നായന്മാര്ക്കും വോട്ടുചെയ്ത് ബിഷപ്പിനും ലീഗിനും മന്ത്രിമാരെ ഉണ്ടാക്കിക്കൊടുക്കാം.
ജീവിക്കാനറിയാത്തവനെയൊന്നും ഉപദേശിച്ചിട്ടുകാര്യമില്ലെന്നറിയാം;എങ്കിലും അവസാനമായി പറയുകയാണ്: ഇപ്പോള്‍ പിന്‍വാങ്ങിയത് കാര്യമാക്കേണ്ട. അടൂര്‍ പ്രകാശിനെപ്പോലുള്ള ഹൈന്ദവ മുഖംമൂടികളെ മുന്നില്‍നിര്‍ത്തി 2015 വരെയുള്ള പട്ടയങ്ങളും ക്രിസ്ത്യാനികള്‍ ഒപ്പിച്ചെടുക്കും. അതിനുമുമ്പ് നായരും നമ്പൂതിരിയും പറയനും പുലയനുമായി തമ്മിലടിക്കാതെ യോജിച്ചുനിന്ന് പരിശ്രമിച്ചാല്‍ അര്‍ഹതപ്പെട്ട ഭൂമി ഹിന്ദുവിനും സ്വന്തമാക്കാം. സന്തതികളുടെ ഭാവിയ്ക്കുവേണ്ടി പറയുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: