തിരുവനന്തപുരം: ഉച്ചഭക്ഷണ പരിപാടിയുടെ പരിധിയില്‍വരുന്ന സ്കൂള്‍കുട്ടികള്‍ക്ക് സൗജന്യമായി അഞ്ച് കിലോഅരി ഇത്തവണയും എല്ലാ കുട്ടികള്‍ക്കും നല്‍കുമെന്ന് ധനമന്ത്രി കെ.എം. മാണി അറിയിച്ചു. ഓണം വിപണിയില്‍ ഇടപെടാന്‍ ധനവകുപ്പ് 102 കോടിരൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു.
സപ്ലൈകോയ്ക്ക് 65 കോടി നല്കി. കണ്‍സ്യൂമര്‍ഫെഡിന് 15 കോടി ജൂലൈ 29 ന് അനുവദിച്ചു. പുറമെ ഇന്നലെ 10 കോടിരൂപ കൂടി അനുവദിച്ചു. ഹോര്‍ട്ടികോര്‍പ്പിനും കേരഫെഡിനും ബജറ്റില്‍ðഅഞ്ച് കോടി രൂപവീതം വകയിരുത്തിയത് നല്കി. ഹോര്‍ട്ടികോര്‍പ്പിന് അധികമായി രണ്ട് കോടിരൂപ കൂടി അനുവദിച്ചു, മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: