കോട്ടയം: ജില്ലയുടെ വിവിധ ഭാഗങ്ങള്‍ക്%U0ട്ടേഷന് -ഗുണ്ടാ ക്രിമിനല്‍ സംഘങ്ങള്അഴിഞ്ഞാടുമ്പോള് പോലീസ് നിഷ്ക്രിയത്വംപാലിക്കുകയാണെന്ന് ബിജെപി ജില്ല പ്രസിഡന്റ് ഏറ്റൂമാനൂര് രാധാക്യഷണന്‍ ആരോപിച്ചു. പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണകക്ഷിയിലെ ചിലനേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പോലീസ് നിഷ്ക്രീയരായത്. അയ്മനം പഞ്ചായത്തിലെ ഒളശ്ശ, പാണ്ടവം, ഏറ്റൂമാനൂരിന് സമീപം നമ്പ്യാകുളം തുടങ്ങിയ സ്ഥലങ്ങളില്‍ ദിവസങ്ങള്‍ നീണ്ടുനിന്ന അതിക്രമങ്ങള്‍ പ5B5ലീസിന്റെ നിഷ്ക്രിയത്വത്തിന് ഉദാഹരണമാണ്. ഭരണകക്ഷിയുടെ പിന്തുണയില്കഞ്ചാവ് മാഫിയസംഘം ഗ്രാമ പ്രദേശങ്ങളില്‍ പ്പോലും പിടിമുറുക്കിയിരിക്കുകയാണ്. കൊടിമരങ്ങള്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് പ്രകടനംനടത്തിയ ബിജെപി , ആര് എസ് എസ് പ്രവര്‍ത്തകര്‍ക്ക് നേരെ ഒളശ്ശയില് ആക്രമണമുണ്ടായി. അക്രമിസംഘത്തിലെ ഒരാളെ ആയുധങ്ങളടക്കം പിടിക്കുടി പോലീസീന് കൈമാറിയിരുന്നു. എന്നാല്‍ പോലീസ് പ്രതിയെ വാദിയാക്കി ബിജെപി , ആര്5E2 എസ് എസ് പ്രവര്‍ത്തകരെ വധശ്രമകേസില്‍ കുടുക്കുകയായിരുന്നു.
പാണ്ഡവത്ത് സ്മിതേഷ്, വിജീഷ് എന്നീ ബിജെപി പ്രവര്‍ത്തകരുടെ വീടിനുനേരെ അക്രമണമുണ്ടായി. പോലിസ് നടപടി സ്വീകരിച്ചില്ല. അതിനുശേഷമാണ് ഒളശ്ശയില് വിജിലാല്‍ എന്ന പ്രവര്‍ത്തകന്റെ വീടുംആക്രമിക്കപ്പെട്ടു.. അക്രമിസംഘത്തിന് ഒത്താശചെയ്യുന്ന പോലീസ് ബിജെപി , ആര് എസ് എസ് പ്രവര്‍ത്തകരെ വേട്ടയാടുകയാണെന്ന് ഏറ്റുമാനൂര്‍ രാധാക്യഷ്ണന് പറഞ്ഞു. കോട്ടയം എസ് ഐ യെ ആക്രമിച്ച കേസിലെ പ്രതികളുള്‍പ്പെടെ യുള്ളവര്‍ ചിറ്5B4ക്കാട്ട് ലക്ഷംവീട് കോളനിയില്‍ തമ്പടിച്ചിരിക്കുകയാണ്. യൂത്ത് കോണ്സ്നേതാക്കളുടെ തണലിലാണ് ഈ സംഘംവിലസുന്നത്.
അക്രമിസംഘത്തേ അമര്ച്ചചെയ്യുവാന്നടപടിയില്ലങ്കില് ശക്തമായ ബഹുജനസമരത്തിന് സംഘപരിവാര്‍ സംഘടനക%U0് നേത്രത്വം നല്‍കുമെന്ന് ബിജെപി ജില്ലാപ്രസിഡന്റ് പറഞ്ഞു. പത്രസമ്മേളനത്തില്‍ ജില്ല വൈസ് പ്രസിഡന്റ് റ്റി ആര് നരേന്ദ്രന്, എന്‍ വി ബൈജു, ഇ വി ഓമനകുട്ടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: