കേരളത്തിലെ പോലീസ് വിഭാഗത്തില്‍ ജോലിചെയ്യുമ്പോള്‍ ഗള്‍ഫില്‍ പോയി ഇസ്ലാം മതഭീകരരെ സഹായിക്കുവാന്‍ ശ്രമിച്ച ഒരു ഉേദ്യാഗസ്ഥനു വീണ്ടും വീണ്ടും സ്ഥാനമാനങ്ങള്‍ കൊടുക്കുവാന്‍ ഉമ്മന്‍ ചാണ്ടിയും ക്രിസ്ത്യന്‍ വിഭാഗവും വളരെയധികം ശ്രമിക്കുന്നു. ഈ തരത്തിലുള്ള താങ്ങലുകളാണ് ചാണ്ടിയുടെ ഭരണത്തിലെ ഏറ്റവും വലിയ ദോഷം. ഈ മുഖ്യമന്ത്രിയെയാണ് ആദ്യം പുറത്താക്കേണ്ടത്. മണ്ണിനും ചാണകത്തിനും കൊള്ളാത്ത ഒരു മുഖ്യമന്ത്രി.
ഷിബു
ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ഇന്നത്തെ ദയനീയ സ്ഥിതി കണ്ടായിരിക്കും കണ്‍സ്യൂമര്‍ ഫെഡ് ഒരു പരുവത്തിലെത്തിച്ചശേഷമുള്ള പറിച്ച് നടല്‍. കെഎസ്ആര്‍ടിസി കടത്തില്‍ നിന്നും കട്ടപ്പുറത്തേക്ക് കയറിക്കൊണ്ടിരിക്കുന്നു. പരിഷ്കരിച്ച് പരിഷ്കരിച്ച് കൃത്യമായ യൂണിഫോം പോലും ഇല്ല. കാക്കി പോയി നീലയായി. ഇപ്പോള്‍ കാക്കി നീല കോമ്പിനേഷനായി. ഇന്‍സ്പെക്ടര്‍ കറുപ്പും വെള്ളയുമായി. സത്യത്തില്‍ സര്‍ക്കസിലെ ജോക്കര്‍മാരുടെ അവസ്ഥ. പരിഷ്കരിച്ച് ഇങ്ങനെയൊക്കെയാക്കി. ഇനി തച്ചങ്കരിയുടെ പരിഷ്കരണങ്ങളും പരീക്ഷണങ്ങളും എവിടെ കൊണ്ടെത്തിക്കുമോ എന്തോ. കഷ്ടം!!!.
സുകുമാര്‍ സുലോചനന്
ജനങ്ങളുടെ സുരക്ഷയും നാടിന്റെ സമാധാനവുമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെങ്കില്‍ എന്തിനിത്തരം നടപടികള്‍. കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച, വൈദ്യുതി മോഷ്ടാക്കളെ കൈയ്യോടെ പിടികൂടുകയും ചെയ്ത ഋഷിരാജ് സിങ്ങിനും നട്ടെല്ലുള്ള സകല ഒാഫീസര്‍മാര്‍ക്കും സ്ഥലം മാറ്റം, അല്ലെങ്കില്‍ ഈ സംസ്ഥാനത്ത് നിന്ന് തന്നെ അകറ്റും. നമ്മള് മലയാളികള്‍ ഇതിനെതിരെ പ്രതികരിച്ചില്ലെങ്കില്‍ പിന്നാരു പ്രതികരിക്കാന്‍.
ജിതേഷ് വിജയന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: