മുംബൈ: യുക്തിവാദി ഗോവിന്ദ് പന്‍സാരെയെ വധിച്ച കേസില്‍ കസ്റ്റഡിയിലായിരുന്ന സനാതന്‍ സംസ്ഥ പ്രവര്ത്തകന് ഒരു പങ്കുമില്ലെന്ന് വെളിപ്പെടുത്തല്‍. സമീര്‍ ഗെയ്ക്ക്വാദിനെ കസ്റ്റഡിയിലെടുത്തത് സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ്. എന്നാല്‍ ഇതുവരെ കൊലപാതകവുമായി ബന്ധപ്പെട്ട ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി രഞ്ജിത് പാട്ടീല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: