മെക്സിക്കോ സിറ്റി: ഏറ്റവും ശക്തിയേറിയ പെട്രീഷ്യാ ചുഴലിക്കാറ്റ് മെക്സിക്കന്‍ തീരത്ത് വീശിത്തുടങ്ങി. പസഫിക് തീരത്ത് രൂപപ്പെട്ട പെട്രീഷ്യ ചുഴലിക്കാറ്റ് മെക്സിക്കോ തീരത്ത് മണിക്കുറുകള്‍ക്കം ആഞ്ഞടിക്കും. ഇതിനെ തുടര്‍ന്ന് രാജ്യത്ത് ജാഗ്രത നിര്‍ദ്ദേശം നല്കി.
പെട്രീഷ്യായുടെ പാതയിലുള്ള മൂന്ന് സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, 2013 ല്‍ 6300 പേരുടെ മരണത്തിനിടായക്കിയ ഹയാന് ചുഴലിക്കാറ്റിനോടാണ് പെട്രീഷ്യായേ താരതമ്യപ്പെടുത്തുന്നത് .ജാഗ്രത നിര്‍ദേശത്തെ തുടര്‍ന്ന് തീരനഗരങ്ങളിലും ചുഴലിക്കാറ്റിന്റെ പാതയില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു.
മിക്ക വിമാനത്താവളങ്ങളും അടച്ചിട്ടിരിക്കുകയാണ്. ഹോട്ടലുകളില്‍ നിന്നും മറ്റും ഏതാണ്ട് 15000 പേരെ മാറ്റി താമസിപ്പിച്ചതായി പോലീസ് അറിയിച്ചു. ജനങ്ങളോട് വീട് വിട്ട് ഇറങ്ങരുതെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കിഴക്കന്‍ മല നിരകളിലേക്ക് അടുക്കുന്നതോടെ കാറ്റിന്റെ ശക്തി കുറയും. അപ്പോഴേക്കും ഉണ്ടായേക്കാവുന്ന ദുരന്തത്തിന്റെ ആഘാതം കുറയ്കകാനുള്ള ശ്രമത്തിലാണ് മെക്സിക്കോ.
മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തിലാണ് പെട്രീഷ്യാ ചുഴലിക്കാറ്റ് മെക്സിക്കന്‍ തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പ്യൂര്‍ട്ടോ വല്ലാര്‍ട്ടയില്‍ എത്തുമ്പോഴേക്കും കാറ്റിന്റെ വേഗത മണിക്കൂറില്‍ 300മുതല്‍ 400 കിലോമീറ്ററിന് ഇടയിലായിരിക്കും എന്നാണ് അനുമാനം.
അതീവ പ്രഹര ശേഷിയുള്ള ഈ കൊടും കാറ്റിനെ ക്ലാസ് 5ലാണ് വിഭാഗത്തിലാണ് അമേരിക്കപെട്രീഷ്യാ മെക്സിക്കന്‍ തീരത്ത് വീശിത്തുടങ്ങി; രാജ്യത്ത് ജാഗ്രത നിര്‍ദേശം
മെക്സിക്കോ സിറ്റി: ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റ് മെക്സിക്കന്‍ തീരത്ത് വീശിത്തുടങ്ങി. പസഫിക് തീരത്ത് രൂപപ്പെട്ട പെട്രീഷ്യ ചുഴലിക്കാറ്റ് മെക്സിക്കോ തീരത്ത് മണിക്കുറുകള്‍ക്കം ആഞ്ഞടിക്കും. ഇതിനെ തുടര്‍ന്ന് രാജ്യത്ത് ജാഗ്രത നിര്‍ദ്ദേശം നല്കി. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തിലാണ് പെട്രീഷ്യാ ചുഴലിക്കാറ്റ് മെക്സിക്കന്‍ തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പ്യൂര്‍ട്ടോ വല്ലാര്‍ട്ടയില്‍ എത്തുമ്പോഴേക്കും കാറ്റിന്റെ വേഗത മണിക്കൂറില്‍ 300മുതല്‍ 400 കിലോമീറ്ററിന് ഇടയിലായിരിക്കും എന്നാണ് അനുമാനം.
പെട്രീഷ്യായുടെ പാതയിലുള്ള മൂന്ന് സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, 2013 ല്‍ 6300 പേരുടെ മരണത്തിനിടായക്കിയ ഹയാന് ചുഴലിക്കാറ്റിനോടാണ് പെട്രീഷ്യായേ താരതമ്യപ്പെടുത്തുന്നത്.ജാഗ്രത നിര്‍ദേശത്തെ തുടര്‍ന്ന് തീരനഗരങ്ങളിലും ചുഴലിക്കാറ്റിന്റെ പാതയില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. മിക്ക വിമാനത്താവളങ്ങളും അടച്ചിട്ടിരിക്കുകയാണ്. ഹോട്ടലുകളില്‍ നിന്നും മറ്റും ഏതാണ്ട് 15000 പേരെ മാറ്റി താമസിപ്പിച്ചതായി പോലീസ് അറിയിച്ചു. ജനങ്ങളോട് വീട് വിട്ട് ഇറങ്ങരുതെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കിഴക്കന്‍ മല നിരകളിലേക്ക് അടുക്കുന്നതോടെ കാറ്റിന്റെ ശക്തി കുറയും. അപ്പോഴേക്കും ഉണ്ടായേക്കാവുന്ന ദുരന്തത്തിന്റെ ആഘാതം കുറയ്കകാനുള്ള ശ്രമത്തിലാണ് മെക്സിക്കോ.
അതീവ പ്രഹര ശേഷിയുള്ള ഈ കൊടും കാറ്റിനെ ക്ലാസ് 5ലാണ് വിഭാഗത്തിലാണ് അമേരിക്കന്‍ ദേശീയ കാലാവസ്ഥാ കേന്ദ്രം പെടുത്തിയിരുക്കുന്നത്. പ്രാദേശിക സമയം 5 മണിക്കും 6 മണിക്കും ഇടയില്‍ പെട്രീഷ്യ മെക്സിക്കോയിലേക്ക് കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശക്തമായ മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാറ്റിനൊപ്പം ഉണ്ടാകും. 2013ല്‍ ഫിലീപ്പീന്‍സില്‍ 6300ല്‍ ഏറെ ആളുകളുടെ ജീവനെടുത്ത കൊടുംകാറ്റിനേക്കള് ശക്തി പെട്രീഷ്യയ്ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: