കശ്മീര്‍ അക്രമണത്തിനായി പാക്കിസ്ഥാന് ഭീകരരെ പ്രോല്‍സാഹിപ്പിച്ചു എന്ന് മുഷ്റഫ് പറഞ്ഞത് പുതിയ സംഭവം അല്ല. അങ്ങാടിപ്പാട്ടായ തീവ്രവാദ രഹസ്യം ആണ്. ഇന്ത്യക്കെതിരെ വിതച്ച തീവ്രവാദ വിത്തുകളുടെ വന്‍ വിളവെടുപ്പാണ് പാകിസ്ഥാനില്‍ ഇന്നരങ്ങേറുന്നത്.
ആത്യന്തികമായ നാശത്തില്‍നിന്ന് രക്ഷനേടണം എന്നാഗ്രഹിക്കുന്നു എങ്കില്‍ ഇന്ത്യാ വിരുദ്ധ മനോഭാവം പുലര്‍ത്തുന്ന പാകിസ്ഥാനികളും പാക് സര്‍ക്കാരും സ്വയം തീവ്രവാദ വേട്ടക്കിറങ്ങണം (ഒസാമ ബിന്‍ലാദനും സവാഹിരിയും താലിബാനും ഒരു കാലത്ത് പാകിസ്ഥാന്റെ ഹീറോകളായിരുന്നു എന്ന പ്രസ്താവനയില്‍ വൈരുദ്ധ്യം ഉണ്ട്. കാരണം ഇതേ മുഷറഫ് തന്നെയാണ് ഒസാമയെ തുരത്താന്‍ സ്വന്തം രാജ്യത്തിന്റെ മണ്ണിലൂടെ അമേരിക്കക്ക് ‘പച്ചപ്പരവതാനി’ വിരിച്ചത്.)
നൗഷാദ് പൊക്കാലത്ത്
അതേ യാഥാര്‍ത്ഥ്യം എന്നും വെളുക്കും. അധര്‍മ്മം ചെയ്തവരും ചെയ്യിച്ചവരും സ്വയംനശിക്കും, ഇടക്കൊക്കെ തിളങ്ങും. എന്നാലും അന്ത്യം അധഃപതിച്ചുകണ്ടതാണ് ചരിത്രം നമ്മെ കാട്ടിതരുന്നതും ഓര്‍മ്മപ്പെടുത്തുന്നതും…
ബാലന് നായര്‍ ലക്ഷ്മി
പ്രതികരിക്കാൻ ഇവിടെ എഴുതുക: