കൊട്ടാരക്കരയില്‍ ആര് ബാലകൃഷ്ണപിള്ളയ്ക്ക് കനത്ത തിരിച്ചടി. കേരള കോണ്‍ഗ്രസ് ബി മത്സരിച്ച എട്ട് സീറ്റുകളില്‍ ആറ് സീറ്റിലും പരാജയപ്പെട്ടു.
അതേസമയം നഗരസഭയുടെ ഭരണം ഇടതുപക്ഷം പിടിച്ചെടുത്തു. കൊട്ടാരക്കരയില്‍ എല്‍ഡിഎഫിന് 18 സീറ്റുകളാണ് ലഭിച്ചത്. യുഡിഎഫിന് വിജയിക്കാനായത് 10 സീറ്റുകളില്‍ മാത്രമാണ്. ബിജെപിക്ക് ഒരു സീറ്റ് കിട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: