കോണ്‍ഗ്രസ് നേതാക്കളില്‍ പാര്‍ട്ടി വ്യത്യാസമില്ലാതെ ചിന്തിക്കുന്നത് രാഷ്ട്രപതി മാത്രമാണ്. കഴിവിനെ ആദരിച്ചുകൊണ്ട് നല്കിയ പുരസ്കാരങ്ങള്‍ കപട അസഹിഷ്ണുതയുടെ പേരിലല് തിരിച്ചേല്‍പ്പിക്കുന്നത് തെറ്റാണ്. പ്രതിഷേധിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ട്. എന്നാല്‍ അതിനായി തെരഞ്ഞെടുത്ത വഴി ശരിയാണോ എന്നുകൂടി ഇവര്‍ ചിന്തിക്കേണ്ടതാണ്.
ബിനു കാട്ടുവ
മാധ്യമ ശ്രദ്ധ കിട്ടുമെന്ന് കരുതുന്ന ചിലരാണ് പുരസ്കാരങ്ങള്‍ തിരിച്ചു കൊടുക്കുന്നത്. പക്ഷേ കിട്ടിയ പണം കൊടുക്കുന്നതായി ആരും പറയുന്നില്ല. കോണ്‍ഗ്രസിന്റെ പാദസേവയ്ക്കു പെറുക്കി കൊടുത്ത അവാര്‍ഡുകളില്‍ ഭൂരിഭാഗവും സര്‍ക്കാരില്‍ തിരിച്ചു എത്തിയിട്ടുണ്ട്. ഇനിയും ആരെങ്കിലും ബാക്കി ഉണ്ടങ്കില്‍ ഉടന്‍ തന്നെ തിരിച്ചേല്‍പ്പിക്കണം.
ബദറുള്‍ മുനീര്‍
കോണ്‍ഗ്രസ്സുകാരില്‍ വിവരമുള്ള ചുരുക്കം ചിലരില്‍ ഒരാളാണ് നമ്മുടെ രാഷ്ട്രപതി. കൊടി പിടിച്ചു തൊണ്ട കീറാനും ഭക്ഷണം കഴിക്കാതെ നിരാഹാരം കിടക്കാനുമൊക്കെ വല്യ ബുദ്ധിമുട്ടാണ്. ഇതാവുമ്പോ പൈസ ചെലവുമില്ല. ഇത് മുന്നില്‍ കണ്ടാണ് പുരസ്കാരം തിരിച്ചുനല്‍കാമെന്ന് തീരുമാനിച്ചത്. അതിനു പ്രേരണ നല്കുന്നവര് പ്രസിഡന്റിന്റെ പാര്‍ട്ടിയില്‍ പെട്ടവര്‍ തന്നെയാണ്. എന്തുകൊണ്ട് അവരോട് ഇതിനെപ്പറ്റി ചോദിക്കുന്നില്ല.
ജയേഷ് ജനാര്ദ്ദനന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: