കണ്ണൂര്‍: ശ്രീ ഭക്തിസംവര്ദ്ധിനീയോഗം മെമ്പറായ തനിക്കെതിരെ ചില പത്രങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതവും വ്യക്തിഹത്യാശ്രമവുമാണെന്ന് മനോജ് കാമനാട്ട് പ്രസ്താവനയില്‍ പറഞ്ഞു. തളാപ്പ് സുന്ദരേശ്വര ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള അഴിമതിയിലും കെടുകാര്യസ്ഥതയിലും നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഭാരവാഹികള്‍ മാറിനില്‍ക്കണമെന്നും മനോജ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: