ഏറ്റുമാനൂര്‍: കൂടല്ലൂര്‍ പിണ്ടി പുഴയില്‍ രണ്ടു പേരെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതി മുരുകേശനെ ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കി രണ്ടു ദിവസത്തേക്കു പോലീസ് കസ്റ്റഡിയില്‍ വിട്ടു. തുടര്‍ന്ന് മുരുകേശെനെ പിണ്ടി പുഴ മൂത്തേടത്ത് ജേക്കബ് ചാക്കോ, ഭാര്യ ത്രേസ്യാമ്മ എന്നിവര്‍ വെട്ടേറ്റു മരിച്ച വീട്ടില്‍ കൊണ്ടുവന്ന് തെളി വെടുപ്പു നടത്തി.
ഏഴു പേരെ വെട്ടി പരിക്കേപ്പിക്കേപ്പിച്ചതില് കോട്ടയം മെഡിക്കല്‍ കോളേജ് ട്രോ മോ കെയര്‍ ല്‍ പ്രവേശിപ്പിച്ചിരിക്കുന്ന പിണ്ടി പുഴ പുളിയന്‍ പളളി മുരുകേശന്റെ മകന് രാജു ( 16 ) ന്റെ നില ഗുരുതരമായി തുടരുന്നു. പിണ്ടി പുഴയിലുള്ള പാറയില്‍ വീട്ടില്‍ കൊണ്ടു വന്നും തെളിവെടുപ്പു നടത്തി. ഏറ്റുമാനൂര്‍ സി.ഐ റിജോ പി. ജോസഫ്, എസ് ഐ അനൂപ് ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: