കോഴിക്കോട്: മതിയായ രേഖകളൊന്നുമില്ലാതെ അനധികൃതമായി വില്പനക്കായി കൊണ്ടുവന്ന 157400 രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ വാണിജ്യനികുതി ഇന്റലിജന്‍സ് വിഭാഗം പിടികൂടി. കോഴിക്കോട് നിന്നും വടകരയിലെ ജ്വല്ലറികളിലേക്ക് വില്പനക്കായി കൊണ്ടുവന്ന സ്വര്‍ണ്ണാഭരണങ്ങള്‍ വാണിജ്യനികുതി ഇന്റലിജന്‍സ് വിഭാഗത്തിന്റെ കീഴിലുള്ള മാഹി മൊബൈ ല്‍ സ്ക്വാഡാണ് പിടികൂടിയത്. നികുതിയും പിഴയുമായി 2,36115 രൂപ ഈടാക്കിയ ശേഷം സ്വര്‍ണ്ണാഭരണം വിട്ടുകൊടുത്തു.
ഇന്റലിജന്‍സ് ഓഫീസര്‍ പി.വി. ശ്രീകുമാര്‍, ഇ ന്സ്പെക്ടര് എന്‍.കെ. രാമകൃഷ്ണന്, ഡ്രൈവര്‍ സി.വിനോദന്‍ എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥ സംഘമാണ് ഈ വെട്ടിപ്പ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: