കോഴിക്കോട്: വിവിധ സംസ്ഥാനങ്ങളെയും യൂണിറ്റുകളെയും പ്രതിനിധീകരിച്ച് ട്രാക്കിലിറങ്ങുന്ന അത്ലറ്റുകളുടെ എണ്ണം ഇപ്രകാരം: ആന്ധ്രാപ്രദേശ് (93), ആസാം (10), ബീഹാര്‍(36), ഛത്തീസ്ഗഢ് (73), ഡല്‍ഹി(63), പശ്ചിമബംഗാള്‍ (63), ഹിമാചല്‍പ്രദേശ് (60), ഹരിയാന (141), ഗുജറാത്ത് (42), ഗോവ (26), ഝാര്‍ഖണ്ഢ്(43), ജമ്മു കാശ്മീര്‍ (64), ഐ.പി.എസ്.സി (101), കര്‍ണാടക(161), കെ.വി.എസ് (128), കേരളം (109), ലക്ഷദ്വീപ് (27), മധ്യപ്രദേശ് (100), മഹാരാഷ്ട്ര (157), മണിപ്പൂര്‍ (33), എന്‍.വി.എസ് (97), ഒഡീഷ (42), പുതുച്ചേരി (31), പഞ്ചാബ് (137), രാജസ്ഥാന് (72), തമിഴ്നാട് (143), തെലുങ്കാന (141), ത്രിപുര (12), ഉത്തര്‍പ്രദേശ് (56), ഉത്തരാഖണ്ഢ് (133). 500 ഓളം പരിശീലകരും 500 ഒഫീഷ്യലുകളും മേളയിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: