മുഖ്യമന്ത്രി കസേരയില്‍നിന്ന് ഇറങ്ങാതെ,അധികാരത്തിന്റെ രസത്തില്‍ എല്ലാം മറന്ന് കേരളത്തെ മുച്ചൂടും മുടിക്കാനൊരു ഭരണം. വിജിലന്‍സ് കോടതി വിധി വന്നപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ സോളാര്‍ കേസിലെ പങ്ക് പൂര്‍ണ്ണമായി ജനങ്ങള്‍ക്ക് മനസ്സിലായി. എങ്കിലും ഇറങ്ങില്ല. ഹൈക്കോടതിയില്‍ അഭയംപ്രപിച്ച് രക്ഷപെടാമെന്നുള്ള കുറുക്കുവഴി മുന്നിലുള്ളപ്പോള്‍ പിന്നെന്ത് പേടിക്കാന്‍. സ്റ്റേ വാങ്ങിച്ചെടുത്തു. നാണമില്ലല്ലോ, ഇനിയെങ്കിലും ഈ സര്‍ക്കാര്‍ പിരിച്ചുവിട്ട് കേരളത്തെ മോചിപ്പിച്ചുകൂടെ…
രാകേഷ് പി.
കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ ആണ് എന്ത് പാതകം ചെയ്താലും ചാണ്ടിക്ക് ജയ് വിളിക്കുന്നത്. കാരണം ഇരുകൂട്ടര്‍ക്കും അവരവരുടെ തോന്ന്യാസങ്ങള് നടപ്പിലാക്കാന്‍ പലതും ഇടയ്ക്കിടെ അനുവദിച്ചുകൊടുക്കും. അതുകൊണ്ടുതന്നെ നാട് നശിച്ചാലും അവര്‍ക്കൊന്നും പ്രശ്നമല്ല.
ജനാര്ദ്ദനന് എം.പി.
ഇതെ ഭരണം കാലാകാലം തുടര്‍ന്നാല്‍ കേരളം എന്ന പേര് പോലും ഉണ്ടാകില്ല. സാധാരണ കേരള ജനങ്ങള്‍, ഈ വരുന്ന തെരഞ്ഞെടുപ്പില്‍ ഉചിതമായ തീരുമാനം എടുക്കുക.
സത്യനാദന്‍ നമ്പ്യാര്‍ ഇ.കെ.
ഇവന്മാരുടെ വിചാരം എന്തെങ്കിലും നക്കാപ്പിച്ച ഇട്ടുകൊടുത്താല്‍ ജയ് ജയ് വിളിക്കുന്ന വെറും വിഡ്ഢികളാണ് ജനം എന്നാണ്. എന്തിനാണ് പറയുന്നത്, എല്ലാവര്ക്കും സ്വാര്‍ത്ഥതയാണ്.
സുജിത് നായര്‍
ജനാധിപത്യത്തെ കൊന്നു പ്രീണനാധിപത്യത്തെ വളര്‍ത്തുന്ന രാഷ്ട്രീയത്തിന്റെ നാട്ടില്‍ കോടതിയെ വിശ്വസിക്കാമോ സാധാരണക്കാരന്?
രാജേഷ് കുമാര്‍ പുത്തന്‍പുര
പ്രതികരിക്കാൻ ഇവിടെ എഴുതുക: