ആലപ്പുഴ: ബൈപാസിന്റെ 30 ശതമാനം പണികള്‍ മാര്‍ച്ച് 31നകം പൂര്‍ത്തീകരിക്കും. എലിവേറ്റഡ് ഹൈവേയ്ക്കുള്ള പൈലിങ് പ്രവൃത്തികള്‍ ആലപ്പുഴ ബീച്ചിന് സമീപം പുരോഗമിക്കുന്നു. 70 കോടിയോളം രൂപ ഈ സമയപരിധിക്കുള്ളില്‍ ചെലവഴിക്കേണ്ടതുണ്ട്. നിലവില്‍ 11 ശതമാനം പണികളാണ് പൂര്‍ത്തിയായിട്ടുള്ളത്. 2017 സപ്തംബര്‍ മാസത്തില്‍ ബൈപാസ് യാഥാര്‍ഥ്യമാകുന്ന വിധം യുദ്ധകാലാടിസ്ഥാനത്തില്‍ പണികള്‍ പുരോഗമിക്കണമെന്ന് കെ. സി. വേണുഗോപാല്‍ എംപി നിര്‍ദ്ദേശിച്ചു. ബൈപാസ് നിര്‍മ്മാണത്തില്‍ ആവശ്യമായി വരുന്ന അവിദഗ്ദ തൊഴിലുകളില്‍ പ്രദേശത്തെ ആളുകള്‍ക്ക് മുന്‍ഗണന നല്‍കണം.
നിര്‍മ്മാണത്തിന്റെ ഭാഗമായി പ്രാദേശിക ജനതയ്ക്ക് യാതൊരു വിധ ബുദ്ധിമുട്ടുകളും ഉണ്ടാകാന്‍ പാടില്ല. നിലവിലെ ഗതാഗത മാര്‍ഗ്ഗത്തിന്റെ ഉപരിതലം ബലപ്പെടുത്തി യാത്ര സുഗമമാക്കണം. ഭാവിയില്‍ ബൈപാസിന്റെ സര്‍വീസ് റോഡായി ഈ പാത വികസിപ്പിക്കണം. പൈപ്പ് പൊട്ടി കുടിവെള്ളം നിലയ്ക്കുന്ന അവസ്ഥയ്ക്ക് പരിഹാരമായി സമാന്തര പൈപ്പയോഗം ഏപ്രില്‍ 3ന്
ചേര്‍ത്തല: കണ്ടമംഗലം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം ഏപ്രില്‍ മൂന്നിന് നടക്കും. ഇതിന് മുന്നോടിയായുള്ള സ്വാഗത സംഘരൂപീകരണ യോഗം നാളെ വൈകിട്ട് നാലിന് നടക്കുമെന്ന് പ്രിന്‍സിപ്പല്‍ ടി. ഉഷ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: